മകൻ: “അമ്മേ, ഞാൻ ചുമ്മാ പറയുന്നതല്ല. ആ കസേരയിൽ ഒന്ന് ഇരുന്നേ, എനിക്ക് ആ ചാൻഡിലിയറിന്റെ വെളിച്ചത്തിൽ ഒരു ഫോട്ടോ കൂടി എടുക്കണം.”
അമ്മ: (പുഞ്ചിരിയോടെ) “ഇതൊക്കെ നിന്റെ ഓരോ പ്ലാനുകളല്ലേ…”
മകൻ: “നമുക്ക് ഈ ഫോട്ടോ അച്ചന് അയക്കാം. അമ്മയുടെ ഈ നേവി ബ്ലൂ സ്റ്റൈൽ കണ്ടാൽ അച്ചൻ തീർച്ചയായും അമ്പരക്കും. കൈയ്യിലെ ഈ ഗോൾഡ് വ്രിസ്റ്റ് കഫ് കൂടി ചേർന്നപ്പോൾ അമ്മ ശരിക്കും ഒരു ബോസ് ലേഡി ലുക്കിലായി.”
റെസ്റ്റോറന്റിലെ കൊത്തുപണികളുള്ള തടിയിൽ തീർത്ത കമാനത്തിനരികെ, കസേരയിൽ ആത്മവിശ്വാസത്തോടെ ചാരിയിരുന്ന് ഗ്ലാസ് കൈയ്യിലെടുക്കുന്ന ഒരു ‘റോയൽ ലുക്ക്’ പോസിൽ മകൻ അമ്മയുടെ ചിത്രം പകർത്തി.
ലഞ്ച് കഴിഞ്ഞ് അവർ സ്ലോ ആയി ജൂത ക്വാർട്ടറിലെ തെരുവുകളിലേക്ക് നടന്നു. പഴയ കെട്ടിടങ്ങളുടെ ചുവരുകളിൽ വരച്ചുചേർത്ത കൂറ്റൻ ചിത്രങ്ങളും, ഇടുങ്ങിയ കല്ലുപാകിയ റോഡുകളും ആ സ്ഥലത്തെ വ്യത്യസ്തമാക്കി.
മകൻ: “അമ്മേ, ഈ ഭാഗം ബുഡാപെസ്റ്റിന്റെ പുതിയ മുഖമാണ്. പണ്ട് രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവിടുത്തെ ആളുകൾ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. പക്ഷേ ഇന്ന് ഈ ചുവരുകൾ മുഴുവൻ കലയാൽ നിറഞ്ഞിരിക്കുന്നു. ഓരോ ചിത്രത്തിനും ഓരോ കഥ പറയാനുണ്ട്.”
അമ്മ: “ഇവിടുത്തെ ഭിത്തികളിലെ പെയിന്റിങ്ങുകൾ എത്ര ഭംഗിയാണ് മോനേ… നമ്മുടെ കേരളത്തിലെ മ്യൂറലുകളോട് സാമ്യമുണ്ട്. ഇത്രയും വലിയ ചുവരുകളിൽ ഇത് എങ്ങനെ വരയ്ക്കുന്നു!”
മകൻ: “അതെ അമ്മേ. ഈ ക്വാർട്ടറിന്റെ ചരിത്രം വളരെ ഡീപ്പ് ആണ്. നടക്കാൻ ക്ഷീണമുണ്ടോ? വേണമെങ്കിൽ ഏതെങ്കിലും ഒരു കഫേയിൽ കയറി ഇരിക്കാം.”
അമ്മ: “ഇല്ല മോനേ. ഈ ജംപ്‌സ്യൂട്ടിന്റെ വൈഡ് ലെഗ്സ് കൊണ്ട് നടക്കാൻ വളരെ എളുപ്പമാണ്. കാറ്റ് വീശുമ്പോഴുള്ള ആ തണുപ്പും സുഖകരമാണ്. നീ പറഞ്ഞത് ശരിയായിരുന്നു, ഇത് നല്ല സൗകര്യമുള്ള വസ്ത്രമാണ്.”
തെരുവിലെ പ്രശസ്തമായ ഒരു കളർഫുൾ മ്യൂറലിന് മുന്നിൽ, ഒരു കൈ ഭിത്തിയിൽ മൃദുവായി വച്ച്, മറുവശത്തേക്ക് തിരിഞ്ഞു നോക്കി നടക്കാൻ തുടങ്ങുന്ന രീതിയിലുള്ള ഒരു ‘മോഡേൺ സ്ട്രീറ്റ്’ പോസിൽ മകൻ ചിത്രം പകർത്തി.വൈകുന്നേരം ഹോട്ടലിലേക്ക് മടങ്ങിയപ്പോൾ അമ്മ ക്ഷീണിച്ചിരുന്നു പക്ഷേ സന്തോഷത്തിലായിരുന്നു.
രാത്രി ഒമ്പത് മണിയോടെ മകൻ അച്ചനെ വോയ്‌സ് കോളിൽ വിളിച്ചു.
മകൻ: “ഹലോ അച്ചാ… എങ്ങനെയുണ്ട് വിശേഷങ്ങൾ? അമ്മയെയും കൂട്ടി ബുഡാപെസ്റ്റിൽ എത്തിയിട്ട് ഇപ്പോൾ രണ്ടു ദിവസമായി.”
അച്ചൻ: “എല്ലാം സുഖമല്ലേ മോനേ? അമ്മയ്ക്ക് വലിയ ക്ഷീണമൊന്നുമില്ലല്ലോ? കാലാവസ്ഥ എങ്ങനെയുണ്ട് അവിടെ? നിനക്ക് എങ്ങനെയുണ്ട് ഗീതേ?”
അമ്മ: (ഫോൺ വാങ്ങിക്കൊണ്ട്) “ഹലോ ഏട്ടാ… സുഖമാണോ? ജോലി തിരക്കുകളൊക്കെ കഴിഞ്ഞോ? എനിക്ക് ഇവിടെ കുഴപ്പമൊന്നുമില്ല.”
അച്ചൻ: “എനിക്ക് സുഖം തന്നെ ടീ. നീ അവിടെ ആസ്വദിക്കുന്നുണ്ടല്ലോ അല്ലേ?”
അമ്മ: (പുഞ്ചിരിയോടെ) “പിന്നെന്താ! ഇന്ന് ഞാൻ ഒരു പുതിയ ഡ്രസ്സ് ട്രൈ ചെയ്തു ഏട്ടാ. ഇവിടെയുള്ള ആളുകളൊക്കെ ഇങ്ങനെയുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഒരു നേവി ബ്ലൂ ജംപ്‌സ്യൂട്ടാണ് ഇട്ടത്. ഏട്ടൻ കണ്ടാൽ അത്ഭുതപ്പെടും, ഞാൻ ഒരു യൂറോപ്യൻ ലേഡി ആയി മാറിയോ എന്ന് എനിക്ക് തന്നെ സംശയമാണ്!”
അച്ചൻ: “ആണോ? എങ്കിൽ ആ ഫോട്ടോ എനിക്കൊന്ന് അയച്ചുതാ, ഞാനൊന്ന് കാണട്ടെ. നിനക്ക് സന്തോഷമുണ്ടല്ലോ ഗീതേ? അതാണ് എനിക്ക് വേണ്ടത്.”
അമ്മ: “ശരി ഏട്ടാ… അവിടെ ഭക്ഷണവും ആരോഗ്യവുമൊക്കെ ശ്രദ്ധിക്കണം. ഞങ്ങൾ നാളെ ബുഡാ ഹിൽസിലേക്ക് പോകാനുള്ള പ്ലാനിലാണ്. എല്ലാം സാവധാനമേ ചെയ്യുന്നുള്ളൂ.”
അച്ചൻ: “സൂക്ഷിച്ചു പോകണം ടീ. മോനോട് പറയ്, നിന്നെ ഒരുപാട് നടത്തിച്ച് ക്ഷീണിപ്പിക്കരുതെന്ന്.”
കോൾ കഴിഞ്ഞപ്പോൾ മകൻ അമ്മയോട് പറഞ്ഞു:
മകൻ: “അമ്മേ, ഇന്നലത്തെ ആ ബർഗണ്ടി സാറ്റിൻ ഗൗൺ ഇന്നും ഇടാമോ? അത് ഇന്നലെ ഒരു തവണയല്ലേ ഇട്ടുള്ളൂ, ഇപ്പോഴും നല്ല ഫ്രഷ് ആണ്. ഹോട്ടൽ മുറിയിൽ നമ്മൾ മാത്രമല്ലേ ഉള്ളൂ, ആരും കാണില്ലല്ലോ.”

bro story okke kollam builduppum broyude observationum fasion lokathe broyude arivum ellam sammathichu. ithu fashion magazine alla bro nthelum korach content ezhuthu. pandaram 3 part aayi athum aandilum sankraanthiyilum ezhuthi post aakkum. thund siteill vannu fashion magazine vaayicha kanakkinu feel. ith aarnnel santhosh george kulangarayude safari kandal poraayrunno pullu. thundum illa onnum illa. 3 part aayille enthelum onnu introduce cheyyu bro.ivarde budapest yathrayum avde ee thalla idana oro dressinte alavum modelum vaayikkan aayrunnel ethelum vanithayo mathrubhoomi magazino vaayichal pore. ivde vannu ithu vaayikkano !!!!!