അഞ്ചാമൂഴക്കാരന്റെ ആറാംദിനം 1

അഴിയിട്ട തിണ്ണയിൽ പാതി മറഞ്ഞ് നിന്ന് പഴകി നിറംമങ്ങിയ നീല ചുരിദാറും വെളുത്ത പൂക്കളുള്ള കറുത്ത പാന്റും ധരിച്ച, ഇരുപത് വയസ്സു തോന്നിക്കുന്ന, കുലീനത്വം തോന്നിക്കുന്ന സുന്ദരിയായ ഒരു യുവതി ഫോൺ ചെവിയിൽ ചേർത്ത് പിടിച്ചു കൊണ്ട് കൈ ഉയർത്തി മാടി വിളിച്ചു..

“അഞ്ചു…അല്ലേ..?”
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

രാത്രി മുഴുവനും ഉറങ്ങാതെ കരഞ്ഞ് കരഞ്ഞ് ഇടുമ്മിച്ചത് ഒറ്റനോട്ടത്തിൽ തിരിച്ചറിയുന്ന മുഖത്തെ കലങ്ങിയ ചുവന്ന കണ്ണുകളോടെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുകൊണ്ട് പറഞ്ഞു..

“അതേ…വാ..”

അകത്തേക്ക് നടന്ന അഞ്ചുവിന്റെ പിന്നാലെ ഞാനും

‘അഴകളവുകളുടെ എന്തൊരു പരിപൂർണ്ണത!’

എന്ന് മനസ്സിലമ്പരന്ന് മുറിയ്കുള്ളിലേയ്ക് കടന്നു.കതകടച്ച് ഗർഭനിരോധന ഉറയുടെ പൊതിയിൽ നിന്ന് ഒരെണ്ണം എടുത്ത് എന്റെ കൈയിലേക്ക് തന്നിട്ട് ഇരു കൈകളാലും ചുരിദാറിന്റെ അടിഭാഗത്ത് പിടിച്ചുകൊണ്ട് ചോദിച്ചു…

“ഊരട്ടേ..?”

തലയിണ കട്ടിലിൽ കുത്തിച്ചാരി കൈകൾ കെട്ടി കാലുകൾ നീട്ടി ചാരിയിരുന്ന് ഞാൻ ചിരിച്ചു…

“ഹാ…ധൃതി പിടിക്കാതെ കൊച്ചേ .. അവിടിരി..ചോദിക്കട്ടെ..”

ഞാൻ കട്ടിലിന്റെ കാൽക്കലേക്ക് കൈ ചൂണ്ടി..

കട്ടിലിന്റെ കാൽക്കൽ മുഖം കുനിച്ചിരുന്ന അവളോടു ഞാൻചോദിച്ചു:

“ഈ രംഗത്ത് തീർത്തും പരിചയം ഇല്ല അല്ലേ..?”

ഞെട്ടി മുഖം ഉയർത്തിയ അവളോട് പോക്കറ്റിൽ നിന്നും എടുത്ത നടുവേ മടക്കിവച്ചിരുന്ന ആയിരത്തിന്റെ പത്ത് നോട്ടുകൾ നീട്ടി ചിരിയോടെ:

“ഊരട്ടേ…എന്നതിനും മുൻപ് ഇതല്ലേ ചോദിക്കേണ്ടിയിരുന്നത്.?

യാതൊന്നും മിണ്ടാതെ പണം വാങ്ങി അതേപടി എണ്ണിനോക്കാതെ തന്നെ ഭിത്തിയിലെ ആണിയിൽ തൂക്കിയിട്ടിരുന്ന ബാഗിൽ വച്ച് വീണ്ടും വന്ന് പഴയപടി ഇരുന്നു.

ഞാൻ കട്ടിലിൽ ചമ്രം പടഞ്ഞിരുന്ന് തലയിണ എടുത്ത് മടിയിൽ വച്ചു.

“അടങ്ങാത്ത കാമാസക്തി മൂലം, ആഡംബരജിവിതത്തിന് പണത്തിന് വേണ്ടി,… ചതിവിൽ പെട്ട് ഈ വഴി തുടരാൻ നിർബന്ധിതയായി, ഉറ്റവർ വിൽപ്പന ചരക്കാക്കി പെട്ടുപോയി,…ഭർത്താവ് അവിഹിതം കണ്ടെത്തി അത് പിന്നീട് അയളുടെ ലാഭത്തിന് വേണ്ടി തൊഴിലാക്കിയതിൽ പ്രതികരിക്കാനാവാതെ…

ഇതൊന്നുമാണെന്ന് കണ്ടിട്ട് തോന്നുന്നില്ല… പിന്നെങ്ങനെ.. വഴിതെറ്റി ഈ തൊഴിലിൽ..?

. അവൾ യാതൊന്നും മിണ്ടിയില്ല….

‘അഭിസാരികയല്ല എന്ന് അന്തഃരംഗം നൽകിക്കൊണ്ടിരുന്ന ശക്തമായ ഉറപ്പിന്റെ പിൻബലത്താൽ ഞാൻ ശബ്ദം അൽപംകടുപ്പിച്ച് തുടർന്നു…

“ഈ വരുന്ന എല്ലാവരും വെറും ആഭാസന്മാരല്ല…! ഞാനൊരു നല്ലവനാണ് എന്നല്ല..!

മറ്റുള്ളവരുടെ ഭാര്യമാരെ ചതിയിൽ പെടുത്തി കാമാസക്തിതീർത്ത് കുടുംബം കലക്കാനോ… കൌമാരക്കാരെ പ്രലോഭിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച് ഒരു മുഴം കയറിൽ തീർക്കാനോ താൽപര്യമില്ലാതെ കാശുമുടക്കി വരുന്നവരുമുണ്ട് എന്നെയൊക്കെ പോലെ….! . .പണം നിനക്കെടുക്കാം അതല്ലേ വേണ്ടത് ഞാൻപോകുന്നു..”.
ഞാനെണീറ്റു. അവൾ അമ്പരപ്പിൽ ഒപ്പം ചാടിയെണീറ്റു.. അവളുടെ അനുഭവത്തിൽ ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരാണിന്റെ പെരുമാറ്റം ആദ്യമായിരിക്കണം….

“ഞാൻ പറയാം..”

ഏങ്ങലടിച്ച് കണ്ണീരോടെ അവൾ പറഞ്ഞ് തുടങ്ങി..

“പ്രേമിച്ച് ഒളിച്ചോടിയ മിശ്രവിവാഹിതരായ അച്ചനമ്മമാരുടെ ഏക മകൾ. അച്ചൻ ഒരപകടത്തിൽ പെട്ട് മരിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞു. ബന്ധുക്കളായി ആരുമില്ല.പലയിടത്തും വീട്ടുവേല ചെയ്ത് കുടുംബം പുലർത്തുന്ന അമ്മക്ക് ഹൃദ്രോഗം. അടിയന്തിര ശസ്ത്രക്രീയക്ക് എൺപതിനായിരം രൂപ വേണം. മറ്റൊരു വഴിയുമില്ലാതെ വന്നപ്പോൾ അമ്മയുടെ ജീവൻ രക്ഷിക്കാൻ- അതിനായി മാത്രം അയൽപക്കത്തെ ഈ തൊഴിലുകാരി ചേച്ചി ഉപദേശിച്ച മാർഗം.

തുക പറഞ്ഞ് ഉറപ്പിച്ച് ഇടപാടുകാർ അവരിലൂടെ അവരുടെ ബന്ധങ്ങളിലൂടെ, അവർ നൽകിയ ഫോണിലൂടെ… ..

മറ്റന്നാൾ ആശുപത്രിയിൽ പണമടയ്ക്കണം ഇന്നലെയും മിനിയാന്നുമായി നാലുപേർ… അഞ്ചാമനായ ഞാൻ കൊടുത്തതും കൂടി ആകെ അൻപതിനായിരം..!

മുപ്പതിനും പിന്നെ ആശുപത്രി ചിലവുകൾക്കും കൂടി ഇതേവഴിയുള്ളു…!!

Leave a Reply

Your email address will not be published. Required fields are marked *