അടിയനെ ജാക്കി വെച്ച അമ്പ്രാട്ടി
Adiyane Jakki Vacha Ambratti | Author : Abej
[ഒരാളിൽ നിന്നും ഞാൻ കേൾക്കാനിടയായ കഥ നിങ്ങൾക്ക് എൻ്റെ രീതിയിൽ അൽപം ഭാവന ചേർത്ത് സമർപ്പിക്കുന്നു.]
ദൂരദർശനിൽ ഞാറാഴ്ച്ചകളിൽ സിനിമയുള്ള ആ കാലം.
അയൽപക്കത്ത് ഏതെങ്കിലും ഒരു വീട്ടിൽ മാത്രമാണ് അന്ന് ടിവി ഉണ്ടായിരുന്നത്.
അതും കളർ ടി വി ഇറങ്ങി പോപ്പുലറായിട്ടില്ലായിരുന്നു ആ സമയത്ത്.
ശനിയും ഞായറും ഞങ്ങൾ രാവിലത്തെ ചില സീരിയലുകളും പ്രോഗ്രാമുകളും കാണാനായി സമയം ചിലവഴിക്കുമായിരുന്നു.
ഉച്ചക്ക് ശക്തിമാൻ എന്ന സീരിയൽ പ്രീ ഡിഗ്രി കഴിഞ്ഞ ആളുകൾക്ക് മുതൽ ആ കാലത്തെ വലിയ ഉദ്യോഗസ്ഥർക്ക് വരെ ഫേവറേറ്റായിരുന്നു.
എൻ്റെ വീടിനടുത്ത് ടിവിയുള്ള ഒരേ ഒരു വീട് ജാനകിയേടത്തിയുടേതായിരുന്നു.
ചേടത്തിയുടെ രണ്ട് പെൺമക്കളും ആ കാലത്ത് വിവാഹം കഴിഞ്ഞ് വേറെ പോയിരുന്നു.
ചേടത്തിയും ചേടത്തിയുടെ കെട്ടിയവൻ ശശിധരനും മാത്രമായിരുന്നു ആ വീട്ടിൽ ഉണ്ടായിരുന്നത്.
കെട്ടിയവൻ ആ കാലത്ത് പേര് കേട്ട സ്ഥലക്കച്ചവടക്കാരനായിരുന്നു.
അവർക്ക് തന്നെ സ്വന്തമായി ഏക്കറ് കണക്കിന് പാടവും റബറും മറ്റ്തോട്ടങ്ങളും തെങ്ങിൻ തോപ്പുകളും ആ കാലത്ത് ടൗണിൽ മൂന്ന് നാല് കടമുറികളും രണ്ട് മൂന്ന് വാടക വീടുകളുമുണ്ടായിരുന്നു.
എന്നിട്ടും അങ്ങേര് സ്ഥലക്കച്ചവടം നടത്തി പെൺമക്കളുടെ വിവാഹ ജീവിതം വീണ്ടും പടുത്തുയർത്താൻ രാപകലില്ലാതെ കഷ്ടപ്പെടുമായിരുന്നു.
പോരാത്തതിന് ഒന്ന് രണ്ട് പശുക്കളും കോഴികളും വാത്തകളും എല്ലാം ഉണ്ടായിരുന്നു ആ വീട്ടിൽ.
ഇല്ലം പോലെ തോന്നിക്കുന്ന ഒരിടത്തരം വീടായിരുന്നു അത്.
ശശിധരൻ ചേട്ടൻ ദൂരെ സ്ഥലത്തേക്കൊക്കെ സ്ഥലക്കച്ചവടത്തിന് പോയാൽ രണ്ടാഴ്ച്ചയൊക്കെ കഴിഞ്ഞെ മടങ്ങി വരാറുണ്ടായിരുന്നുള്ളൂ.
പ്രായം 51 കഴിഞ്ഞ ജാനകിയേടത്തി ചില ദിവസങ്ങളിൽ ഒറ്റക്കായിരുന്നു ആ വീട്ടിൽ.
പൊതുവെ ചേട്ടൻ ഇല്ലാത്ത ദിവസങ്ങളിൽ ഏടത്തി ഇളയ മകളുടെ വീട്ടിൽ ചെന്ന് നിൽക്കുന്നതും പതിവായിരുന്നു.
അയൽപക്കത്തുള്ള ചേച്ചിമാർക്കും ചേട്ടൻമാർക്കും എല്ലാം ജാനകിയേടത്തി ഏടത്തി തന്നെ ആയിരുന്നു.
വയസായ എൻ്റെ വല്യമ്മ വരെ ചേടത്തി വീട്ടിൽ വന്നാൽ എന്താ ഏടത്തിയെ എന്ന് ബഹുമാനത്തോടെ വിളിക്കുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്.
അത്രക്ക് ബഹുമാനമായിരുന്നു നാട്ടുകാർക്ക് ഏട്ടത്തിയോട്.
ഏട്ടത്തിക്കും അങ്ങനെ ആയിരുന്നു എല്ലാവരോടും.
പാലും മോരും തൈരുമെല്ലാം കടം കൊടുക്കുക.
ഓണം പോലുള്ള വിശേഷ ദിവസങ്ങളിൽ അരിയും നെല്ലുമെല്ലാം ഫ്രീ കൊടുക്കുക.
ക്യാഷ് പലിശ ഇല്ലാതെ കടം കൊടുക്കുക.
പാവങ്ങളായ വീട്ടിലെ ആളുകൾക്ക് കോടി എടുത്ത് കൊടുക്കുക എന്ന് വേണ്ട നാട്ടിലെ ഒരു തറവാടി തന്നെ ആയിരുന്നു ജാനകിയേടത്തി.
കാരണവൻമാരായിട്ട് ഏട്ടത്തിയുടെ കുടുംബം പഴയ കാലത്തെ തറവാട്ട് കാരാണെന്നും ശശിധരേട്ടൻ്റെ കുടുംബവും തൃശൂർ ഭാഗത്തെ വല്യ വീട്ടുകാരാണെന്നും എൻ്റെ വല്യമ്മ എന്നോട് പറഞ്ഞിട്ടുള്ള കാര്യമാണ്.
പഴയ കാലത്തെ കെട്ടിലമ്മമാരുടെ ലുക്കായിരുന്നു ജാനകിയേടത്തിക്ക്.
എണ്ണയും താളിയും ചേർത്ത് കുളിച്ച കറുത്ത കാർകൂന്തലിൽ ഇടയിലായി വെളുത്ത കുറച്ച് മുടികളും നെറുകെയിൽ സിന്ദൂരവും നെറ്റിയിൽ ചന്ദനക്കുറിയും നല്ല വെളുത്ത് തുടുത്ത് വട്ടമുഖത്തോടെയുള്ള സ്ത്രീരത്നമായിരുന്നു അൻപത്തിയൊന്നുകാരിയായ ജാനകിയേടത്തി.
കൊഴുത്ത ശരീരവും തടിച്ച കൈ മസിലുകളും വലിയ വട്ടത്തിലുള്ള പൊക്കിൾ കുഴിയും നെയ് മുറ്റി തൂങ്ങി ചാടിയ വലിയ കുടവയറും ഒത്ത ഉയരവും കഴുത്തിൽ അഞ്ചര പവനോളം വരുന്ന വലിയ താലിമാലയും അണിഞ്ഞ ഏടത്തിയുടെ നടപ്പ് കാണാൻ തന്നെ നല്ല ചന്തമായിരുന്നു.
പുറത്ത് വല്ല കല്യാണത്തിനോ മറ്റോ പോകുമ്പോൾ സെറ്റ് സാരിയിൽ ഏട്ടത്തിയെ കണ്ടാൽ ആരും ഒന്ന് നോക്കി നിൽക്കുമായിരുന്നു.
പക്ഷേ വീട്ടൽ ഏടത്തി ബ്ലൗസും ലുങ്കിയുമായിരിക്കും മിക്കപ്പോഴും വേഷം.
നെയ് മുറ്റി വീർത്ത് അതികം ഉടയാത്ത വലിയ മുലക്കണ്ണുള്ള മുലകൾക്ക് മീതെയായി വെളുത്ത ഒരു ചുട്ടി തോർത്ത് ഏടത്തി ധരിക്കുമായിരുന്നു.
