അനുവിനൊപ്പം ഒരു ബസ് യാത്രയിൽഅടിപൊളി  

ഞാനും അനുവും പതിവു പോലെ ഒരു അഞ്ചു മണി കഴിഞ്ഞ് പതുക്കെ ഞങ്ങളുടെ ഹോസ്റ്റലുകളില്‍ നിന്ന് ഇറങ്ങി ഒരു യൂബര്‍ ക്യാബ് വിളിച്ച് വരുത്തി കോയമ്പേട് സിഎംബിടിയിലേക്ക് പോയി. രാത്രി 10 മണിക്കാണ് ഞങ്ങള്‍ക്ക് ബാംഗ്ലൂര്‍ക്ക് പോകാനുള്ള ബസ്. ഐ ഐ ടി മദ്രാസില്‍ ബി.ടെക് ചെയ്യുന്ന ഞാനും അനുശ്രീയും സഹപാഠികളെന്നതിലുപരി കാമുകീകാമുകന്മാരുമാണ്. ഒരാഴ്ചത്തെ സെമിനാര്‍ അറ്റന്ഡ് ചെയ്യാന്‍ പോവുകയാണ് ബാംഗ്ലൂര്‍ക്ക്. ഐഐടിയില്‍ ഞങ്ങള്‍ സ്റ്റുഡന്‍റ്സൊക്കെ ആണ്‍ പെണ്‍ ഭേദമില്ലാതെ ഒന്നിച്ചും കൂട്ടായും ദൂരെ സെമിനാറിനും മറ്റും പോകുന്നതൊക്കെ പതിവാണ്. താമസവും ഭക്ഷണവും ഒക്കെ സെമിനാര്‍ നടക്കുന്ന സ്ഥാപനത്തില്‍ ഒരുക്കിയിരിക്കും. രാവിലെ അവിടെ റിപ്പോര്‍ട്ട് ചെയ്താല്‍ മതി.ചെന്നൈ സിറ്റിയിലെ തിരക്കേറിയ റോഡുകളിലൂടെ അരിച്ചരിച്ച് നീങ്ങിയ ക്യാബിലിരുന്ന് ഞങ്ങള്‍ കാഴ്ചകള്‍ കാണുകയും സംസാരിക്കുകയും ചെയ്തു. അനുവിന് കൂടുതലും പറയാനുണ്ടായിരുന്നത് അറ്റന്ഡ് ചെയ്യാന്‍ പോകുന്ന സെമിനാറിനെപ്പറ്റിയായിരുന്നു. ഏഴു മണി കഴിഞ്ഞു കോയമ്പേട് എത്തിയപ്പോള്‍. ബാഗും മറ്റും ട്രാവല്‍
ഏജന്സിയുടെ വെയ്റ്റിങ് റൂമില്‍ വച്ച് ഞങ്ങള്‍ കുറേ നേരം ഫ്രീയായി കറങ്ങി നടന്നു. പിന്നീട് ഭേദപ്പെട്ട ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. ബസ് വന്നപ്പോള്‍ 10.30 ആയി. കയറാനുള്ളവരുടെ കൂട്ടത്തില്‍ ബാഗെടുത്ത് ഞങ്ങളും നിന്നു. “നീ ആദ്യം കയറ്.” ഞാന്‍ അവളോട് പറഞ്ഞു. “എങ്കില്‍ ഇന്ന് സൈഡ് സീറ്റ് ഞാന്‍ പിടിക്കും. കഴിഞ്ഞ പ്രാവശ്യം നീ എന്നെ പറ്റിച്ചില്ലേ വിജൂ…” അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. “ഓ സമ്മതിച്ചു മോളൂ, നീ സൈഡ് അല്ല വേണമെങ്കില്‍ രണ്ട് സീറ്റും എടുത്തോ. ബാക്കിയുള്ള സ്ഥലം മതി എനിക്ക്.” അവള്‍ക്കറിയില്ലല്ലോ ബസില്‍ അവള്‍ക്ക് ഞാനൊരുക്കി വച്ചിരിക്കുന്ന സര്‍പ്രൈസ്…..
ക്യൂവിന്‍റെ അവസാനം അനുവും അവളുടെ പിന്നാലെ ഞാനും ബസിന്‍റെ പടിയില്‍ കയറി ഉള്ളിലേക്ക് ചുവടുവച്ചു. ഞാന്‍ പെട്ടെന്നു തന്നെ അവളെ ഉന്തി ഞങ്ങളുടെ സീറ്റിന്‍റെ അടുത്തെത്തിച്ചു. “വേഗം കയറിക്കോ അനൂ. പിന്നില്‍ ആള് നില്‍ക്കുന്നു.” പക്ഷെ അനു മുന്പിലെ കാഴ്ച കണ്ട് കണ്ണു മിഴിഞ്ഞ് നില്‍ക്കുകയായിരുന്നല്ലോ….

* * *

ഞാനും അനുവും ഐഐടിയില്‍ ഒരേ ക്ലാസ്സില്‍ ചേര്‍ന്നപ്പോഴാണ് ആദ്യം കാണുന്നത്.
മലയാളികള്‍ എന്നതും ഒരേ സ്പെഷലൈസേഷനില്‍ താത്പര്യമുള്ളവര്‍ എന്നതും ഞങ്ങളെ പെട്ടെന്നു തന്നെ അടുപ്പിച്ചു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഞങ്ങള്‍ മനസ്സുകൊണ്ട് വളരെ അടുക്കുകയും ഒന്നിച്ച് ഒരു ജീവിതം സ്വപ്നം കാണാന്‍ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ശാരീരികമായ അതിരുകള്‍ പാലിച്ചു കൊണ്ടുള്ള ബന്ധമായിരുന്നു അത്. ഫസ്റ്റ് ഇയര്‍ വെക്കേഷന്‍ കഴിഞ്ഞ് സെക്കന്‍റ് ഇയര്‍ തുടക്കത്തിലും ഞങ്ങള്‍ ലവേര്‍സ് ആയി തുടരുന്നതു കണ്ടതോടെ ഞങ്ങളുടെ സഹപാഠികളും ഞങ്ങളെ കപ്പിള്‍സ് ആയി അംഗീകരിച്ചു. അപ്പോഴും ഞങ്ങള്‍ ശാരീരികമായി അടുത്തിട്ടില്ലായിരുന്നു. എനിക്ക് ഒരാണെന്ന നിലയില്‍ ശാരീരികവേഴ്ചയ്ക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. എനിക്ക് ഒരുപാട് കൊതിയുണ്ടെങ്കിലും ഒരു സാധാരണ കുടുംബസംസ്കാരത്തില്‍ നിന്നു വരുന്ന അനു അത്ര പെട്ടെന്നൊന്നും അതിന് തയ്യാറാവില്ലെന്ന് വ്യക്തമായിരുന്നു. ഈ വിഷയത്തിന്‍റെ പേരില്‍ അനുവിനെ നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാനാവില്ലായിരുന്നു, കാരണം ഞാനവളെ അത്രയ്ക്ക് സ്നേഹിച്ചിരുന്നു. അതിനാല്‍ ഞാനും ഒരു റിസ്ക് എടുക്കാന്‍
തയാറായില്ല. അങ്ങനെ സഹപാഠികളുടെ കളിയാക്കലുകള്‍ക്കും അര്‍ഥം വച്ചുള്ള വാക്കുകള്‍ക്കുമിടയിലും ഞങ്ങള്‍ രണ്ടും വിര്‍ജിന്സ് ആയി തന്നെ തുടര്‍ന്നു.

സെക്കന്‍റ് ഇയര്‍ അവസാനമാവുമ്പോഴേക്കും ഞങ്ങള്‍ അത്യാവശ്യം തൊടുകയും പിടിക്കുകയും വല്ലപ്പോഴും ഒന്നു കെട്ടിപ്പിടിക്കുകയും ചെയ്യുന്നതിലേക്ക് വളര്‍ന്നു. ദിവസവും പ്രേമസല്ലാപം ഉണ്ടെങ്കിലും ഇത്രത്തോളമേ എന്നെക്കൊണ്ട് സേഫ് ആയി എത്തിക്കാന്‍ പറ്റിയുള്ളൂ.

ഒന്നുരണ്ടുവട്ടം ഞാനൊന്ന് ഉമ്മവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ സമ്മതിക്കാതെ ചിരിച്ചു കൊണ്ട് രക്ഷപ്പെട്ട് ഓടുകയാണുണ്ടായത്. ചാറ്റില്‍ ഞങ്ങള്‍ പക്ഷെ പരസ്പരം ഉമ്മ കൊടുക്കല്‍ പതിവായിരുന്നു. സെക്കന്‍റ് ഇയര്‍ വെക്കേഷനില്‍ ഞാങ്ങള്‍ രാത്രി വെളുക്കുവോളം പ്രണയസല്ലാപം ചെയ്യാറുണ്ടായിരുന്നെങ്കിലും അപൂര്‍വ്വമായേ സെക്സിലോ മറ്റോ എത്തുമായിരുന്നുള്ളൂ.

എനിക്കാണെങ്കില്‍ കടി മൂത്ത് ഇരിക്കാന്‍ വയ്യെന്നുമായി. സഹപാഠികളായ പല ആണ്‍ കുട്ടികളും അവരുടെ കാമുകിമാരുമായി സെക്സിലേര്‍പ്പെട്ട കഥകള്‍ കേള്‍ക്കാറുണ്ടായിരുന്നു. അതിന് സമ്മതിക്കാത്ത
കാമുകിമാരുള്ളവര്‍, പ്രേമമൊന്നും ഇല്ലാത്തവരും പുറത്ത് പോയി കള്ളവെടി വെക്കുന്നതും പതിവായിരുന്നു. അപ്പോഴാണ് ആരും മോഹിക്കുന്ന ഒരു കാമുകി രണ്ടുവര്‍ഷമായി ഉള്ള ഞാന്‍ ഒരു വിര്‍ജിന്‍ ആയി നില്‍ക്കുന്നത്.

കുറച്ച് കാശ് ചെലവാക്കിയാല്‍ സിറ്റിയില്‍ ഒരു കോള്‍ ഗേളിനെ കിട്ടും എന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ എനിക്ക് എന്‍റെ അനുവിനെ വഞ്ചിക്കാന്‍ താത്പര്യമില്ലായിരുന്നു. ഞാന്‍ എന്‍റെ പുരുഷത്വം ആദ്യമായി തെളിയിക്കുന്നത് എന്‍റെ അനുവിലായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. കാരണം അത്ര നല്ല പെണ്ണായിരുന്നു എന്‍റെ അനു.

ഒരു മാദകറാണിയൊന്നുമല്ലെങ്കിലും ഏതൊരാണും മോഹിച്ചു പോകുന്ന ഒരു സുന്ദരി തന്നെയായിരുന്നു എന്‍റെ അനു എന്ന അനുശ്രീ. പേരുപോലെ ശ്രീത്വം തുളുമ്പുന്ന ശാലീന സുന്ദരി. താരതമ്യേന മെലിഞ്ഞാണെങ്കിലും അത്യാവശ്യം മുഴുപ്പൊക്കെ വേണ്ടയിടത്തെല്ലാമുണ്ട്. വട്ടമുഖത്തില്‍ കൊത്തിയെടുത്തതുപോലുള്ള അവളുടെ തുടുത്ത കവിളുകളും, ഓറഞ്ച് അല്ലികളും റോസാപ്പൂദളങ്ങളും ചേര്‍ന്ന അവളുടെ ചുണ്ടുകളും മനം മയക്കുന്ന അവളുടെ ചിരിയും
ആണ്‍ കുട്ടികളെ മോഹിപ്പിച്ചിരുന്നു. ആ ചെഞ്ചുണ്ടുകളില്‍ തെരുതെരെ ചുംബിക്കുന്നത് മനസ്സില്‍ കണ്ടായിരുന്നു ഞാന്‍ ദിവസവും വാണമടിച്ചിരുന്നത്.

ഇതിനുപുറമെ എന്‍റെ അനു ക്ലാസില്‍ മുന്പന്തിയിലുമായിരുന്നു. ടോപ് 5ല്‍ എപ്പോഴും അവളുണ്ടായിരിക്കും. ഞാനും പഠിക്കാന്‍ മോശമല്ലായിരുന്നെങ്കിലും അവളുടേ അഞ്ചാറ് സ്ഥാനം പിന്നിലേ ഞാനെത്തിയിട്ടുള്ളൂ. ബ്യൂട്ടി വിത് ബ്രെയ്ന്സ് എന്ന് പറയുന്നത് എന്‍റെ അനുവിനെ സംബന്ധിച്ച് അന്വര്‍ഥമായിരുന്നു. ക്ലാസില്‍ ചേര്‍ന്ന സമയത്തെ എന്തോ ഒരു സ്പാര്‍ക് ഇല്ലായിരുന്നെങ്കില്‍ എനിക്ക് ഒരിക്കലും അവളെ കിട്ടുമായിരുന്നില്ല എന്ന് ഞാനോര്‍ക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *