കിച്ചു: നീയെന്താ മൈരേ ബഷീർ അടുത്ത വീട് എന്നൊക്കെ പിച്ചും പേയും പറഞ്ഞു ഫോൺ കട്ട് ചെയ്ത് പോയേ.
ഞാൻ: ഓ അതൊന്നുമില്ലടാ എടാ നിന്റെ വീടിന് തൊട്ടപ്പുറത്ത് താമസിക്കുന്ന ബഷീർക്കയില്ലേ. പുള്ളിക്ക് എന്തോ വയ്യാതായി കിടക്കുവാണെന്നും പറഞ്ഞു പുള്ളിയുടെ കെട്ടിയോള് വീട്ടിൽ വന്നിട്ടുണ്ട്. കാശ് വല്ലതും ഉണ്ടോ കടമായിട്ട് എന്നും ചോദിച്ചിട്ട്. ഞാൻ അവരോട് പറഞ്ഞതാണ് ഹോസ്പിറ്റലിൽ പോകാൻ ഇരുട്ടായി തുടങ്ങിയില്ലേഇനി വണ്ടി ഒന്നും കിട്ടില്ലല്ലോ. എന്റെ കൂട്ടുകാരനാണ് നീ നിന്നെ വിളിച്ചു നോക്കാം വീട്ടിലെ കാർ എടുത്തിട്ട് വരുമോ എന്ന് ചോദിക്കാം എന്ന്. ഇതു പറയാൻ നിന്നെ വിളിച്ചപ്പോൾ പുള്ളിക്കാരൻ തന്നെ എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി കട്ട് ചെയ്തിട്ട് വേണ്ട എന്ന് പറഞ്ഞു. അതാ പിന്നെ നിന്നെ തിരിച്ചു വിളിക്കാത്തത്.
കിച്ചു: എടാ ഏത് ബഷീർക്കയുടെ കാര്യമാണോ നീ പറയുന്നേ എന്റെ വീടിന് തൊട്ടിപ്പുറത്ത് താമസിക്കുന്ന പുള്ളിക്കാരന്റെ?
കിച്ചു: ഒന്ന് പോടാ മൈരേ. നീ ഇപ്പോഴും നല്ല ഫിറ്റാണോ തോന്നുന്നു. അയാളെ ഇപ്പോ ഞാൻ കണ്ടേ ഉള്ളു. അമ്മ കാണാതെ സിഗരറ്റ് വലിക്കാൻ ഇപ്പോൾ റോഡിലേക്ക് ഇറങ്ങിയപ്പോ പുള്ളി അടിച്ചു ഫിറ്റായി നാലുകാലിൽ വീട്ടിലേക്ക് പോകുന്നത് കണ്ടല്ലോ! ഞാൻ വലിച്ചോണ്ടിരുന്ന രണ്ട് സിഗ്ഗിന്റെ രണ്ട് പഫും മേടിച്ചിട്ട്കൊടുത്തു.വണ്ടി പുള്ളി നാല് വീട്ടിലേക്ക് പോകുന്നത് കണ്ടിട്ടാണ് ഞാൻ ഇപ്പോൾ അകത്തേക്ക് കയറി വന്നത്.
( എനിക്ക് ആകെ കൂടെ മൊത്തത്തിൽ വട്ടു പിടിച്ചു. അവരെ പിന്നെ കള്ളം പറഞ്ഞ് അമ്മയോട് പൈസ മേടിക്കുന്നത്. വേറെ വല്ല ചുറ്റിക്കളി ഉണ്ടോ. കഴിഞ്ഞഒന്നൊന്നര കൊല്ലത്തെ എക്സ്പീരിയൻസ് വെച്ചും,ഷൈലജ അമ്മായി പെണ്ണിനെ പറ്റി പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങൾ വെച്ചുനോക്കുമ്പോളും നൂറുത്ത കണ്ടിട്ട് പുള്ളിക്കാരിക്ക് കളിയൊന്നും കിട്ടുന്നില്ല. കെട്ടിയോൻ അല്ലാതെ പുറത്തുനിന്ന് വേറെ വല്ലവനെയും വെച്ച് കളിപ്പിക്കുന്നുണ്ടെന്ന് ശരീരം കണ്ടിട്ട് തോന്നുന്നില്ല. എന്തെങ്കിലും ആവട്ടെ വെറുതെ നമ്മളെന്തിനാ അതൊക്കെ ആലോചിച്ചു നോക്കുന്നത്. ഞാൻ മുല്ലിക്കഴിഞ്ഞാൽ ബാത്റൂമിൽ നിന്നും ഇറങ്ങി നേരെ സിറ്റൗട്ടിൽ അമ്മയും താത്തയും സംസാരിക്കുന്നതിന്റെ അടുത്തേക്ക് പോയി.
അമ്മച്ചി: ഡാ മുഴുവൻ ഇരുട്ട താത്തയുടെ കയ്യിൽ ലൈറ്റ് ഒന്നുമില്ല. നീ അതേ വീട് വരെ ഒന്ന് ആക്കിയട്ട് വന്നേ.
( ഇവര് അമ്മച്ചിയെ പറ്റിച്ച് കാശ് വാങ്ങിച്ചതാണെന്ന് അമ്മച്ചിയോട് പറയണമെന്നുണ്ട്. പിന്നെ കരുതി പാവമല്ലേ എന്തെങ്കിലും വൃത്തികേട് കൊണ്ടായിരിക്കും. അതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതിരുന്നു. പെട്ടെന്ന് താത്ത
നൂറുതാത്ത: അത് കുഴപ്പമില്ല ഞാൻ പൊക്കോളാം. അവൻ എന്നെ അവിടെ ആക്കിയിട്ട് തിരിച്ച് വീണ്ടും ഒറ്റയ്ക്ക് വരണ്ടേ ഇങ്ങോട്ട്.
അമ്മച്ചി: ഒറ്റയ്ക്ക് വന്നാൽ എന്താ അവൻ ചെറിയ കുട്ടി ഒന്നുമല്ലല്ലോ. നീ പോയിട്ട് ഉണ്ടാക്കിയിട്ട് വാടാ.
വീണ്ടും താത്ത വേണ്ട എന്ന് തന്നെ നിർബന്ധം പിടിക്കുന്നു. എനിക്ക് തോന്നി ഞാൻ ഉണ്ടാക്കാൻ വന്നാൽ ഇക്കാക്ക് സുഖമില്ലാതെ കിടക്കുകയാണെന്ന് കള്ളം പറഞ്ഞ കാര്യം ഞാൻ അറിയില്ലേ അതുകൊണ്ടായിരിക്കും എന്നോട് വീട്ടിൽ കൊണ്ടുപോയി വിടാൻ വരണ്ട എന്ന് പറയുന്നത്.
അമ്മച്ചി: എന്ന് പറഞ്ഞാലും നിങ്ങൾ ഒറ്റയ്ക്ക് പോകണ്ട ഇവൻ കൊണ്ട് വിടും പോടാ കൂടെ അവിടം വരെ ഉണ്ട് വിട്ടിട്ട് വേഗം വാ.
( ഇത് പറഞ്ഞിട്ട് അമ്മച്ചി താത്ത കാണാതെ എന്നെ കണ്ണടച്ചു കാണിച്ചു എന്താണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും ഞാനും ചിരിച്ചു
ഞാൻ: ആ ഒരു മിനിറ്റ് ഞാൻ ഒരു ഷർട്ട് എടുത്തിടട്ടെ ഇപ്പൊ വരാം.
അമ്മച്ചി: വേഗം.
ഞാൻ: ദേ വരുന്നു ഒരു മീറ്റ് ഒരു മിനിറ്റ്.
( നേരെ റൂമിൽ പോയി ഒരു ടീഷർട്ടും കയറ്റിയിട്ട് പുറത്തേക്ക് വന്നു താത്തയെയും കുട്ടി പുറത്തേക്കിറങ്ങി). നേരെ മുമ്പിലുള്ള റോഡിലേക്ക് ഇറങ്ങിയപ്പോൾ താത്ത എന്നോട്
നൂറുതാത്ത: ടോണികുട്ടാ, ഈ സമയത്ത് മെയിൻ റോഡിലൂടെ വീട്ടിലേക്ക് പോകണ്ട. നമ്മക്ക് നിങ്ങളുടെ പറമ്പിലൂടെയുള്ള നടപടി പോയി പറമ്പിൽ കൂടെ തന്നെ വീട്ടിലേക്ക് പോകാം. ഈ സമയത്ത് നമ്മളെ വല്ലവരും കണ്ടാൽ പിന്നെ അത് മതി.
