എന്‍റെ മണിയറകള്‍ Like

ഓ പാമ്പറ..അയാൾ ബ്ലൈന്‍ഡെടീ മൈരേ..സായ്വന്‍ മൊഴിഞ്ഞു. കണ്ടില്ലേ.. അയാള് കണ്ണാടി വെച്ചിരിക്കുന്നത്?
നോ ഡിയർ:.ഈ ഇന്ത്യൻസ് വലരെ കണ്ണിങാ..ഒന്നു നോക്കൂ ഡിയർ..സായ്വന് ക്ഷമ കെട്ടു.. വിരല് പുനത്തില് നിന്നും വലിച്ചൂരി അന്ധന്റെ കണ്ണടയ്ക്കുമുന്നില് വീശിക്കാണിച്ചു.അന്ധനൊരനക്കവുമില്ല. കണ്ടില്ലേ ഡിയർ..സായ്വന് അഭിമാനം കൊണ്ടു. കലാപരിപാടി പൂര്‍വാധികം ഭംഗിയായി നടക്കുന്നു…മദാമ്മയ്ക്കും ഉല്‍സാഹം..ഒലപ്പടക്കുതീര്‍ന്നു വലിയ അമിട്ടുപൊട്ടാറായപ്പോഴേക്കും….പെട്ടെന്ന്… അന്ധൻ ചാടിയെഴുന്നേറ്റു.. “ദൈവമേ..കടയ്ക്കാവൂരെത്തിയോ… “
ഇപുറത്തിരുന്നു ഇതൊക്കെ കാണുകയായിരുന്ന ഞാൻ നന്നായി ചിരിച്ചു..ഹ ഹ ഹ..മൈരന്‍ സായിപ്പ്. പിന്നെ സീറ്റില് വിശാലമായി കിടന്നു. അപ്പോള് ദരിദ്രവാസിയുടെ ചോദ്യം..എച്ചൂസ്മീ..ഹിന്ദു പേപ്പർ പ്ലീസ്..” ഞാനതെടുത്ത് കൊടുക്കും മുൻപേ അയാള് വന്നത് എടുത്തുകഴിഞ്ഞു.

ഞാനെഴുന്നേറ്റ് ടോയ് ലറ്റിലേക്ക് പോയി.
കുട്ടനെ പുറത്തെടുത്തു.
ഹ്മ്..എന്ത്?
ഒന്നൂല്ല..അവന്‍ കണ്ണടച്ചുകാട്ടി.
ഒറ്റക്കണ്ണന്‍..വേണമെങ്കില്‍ പെടടാ
അവനും ചിരിച്ചു..ഞാന്‍ തൊലി പിന്നിലേക്ക് മാറ്റി..മൂത്രം ഭിത്തിയില്‍ ചെന്നു പതിച്ചു..അല്ല പിന്നെ..ഇന്ത്യന്‍ മൂത്രി റെയില്‍വേ…
വിശാലമായി പെടുത്തു. പെടുക്കുന്നതിനൊപ്പിച്ച് ഒരു സ്വാമി വലിച്ചു. രണ്ടു മിനിറ്റ് മണം മാറാന്‍ വേണ്ടി അവിടെ തന്നെ നിന്നു. എന്നിട്ട് വര്ണ്ണശബളമായലോകത്തേക്കിറങ്ങി.

ഇടനാഴിയില് വാതിലിന്റെ അറ്റത്ത് അതാ മിസ്സിസ് ദരിദ്രവാസി നില്ക്കുന്നു. ഒരു ആഡ്യത്തം അവരില് കാണാം’. വടക്കത്തിയാണെന്നു തോന്നുന്നു..
“എങ്ങട്ടാ..” അവരുടെ പാലക്കാടൻഭാഷ .. “ഗോവയിലേക്കാ… “ ഞാൻ തനി തിരുവിതാംകൂര്‍ ഭാഷയില് മറുപടി പറഞ്ഞു. ഇപ്പോ തിരോന്തരം ഭാഷ എല്ലാവന്മാര്‍ക്കും തമാശയാണല്ലോ..
ആ മൈരന്‍ സുരാജും രാജമാണിക്യവും ചേര്‍ന്ന് കൊന്നുതിന്നു എന്‍ഭാഷയെ. പുല്ലന്മാര്‍…ങാ.അതു പറഞ്ഞാല്‍ രണ്ട് മണിക്കൂര്‍ വേണ്ടിവരും ,പോട്ടെ..വിട്ടു…ലോകത്തെവിടെയും ഞങ്ങളെപ്പോലെ ധീരന്മാരും സ്നേഹമുള്ളവരും കാണില്ല അസ്സേ..വിട്..നസീറിനെ ഓര്‍മ്മവന്നു. നമ്മ നസീര്‍…..തിരോന്ത്രംകാരന്‍..ഞാന്‍ പുറത്തേക്ക് നോക്കി..ചിറയിങ്കീഴ് കഴിഞ്ഞല്ലോ….

സുന്ദരി…അവര് വാഷ് ബേസിനിൽ മുഖം കഴുകി..എന്നിട്ടവിടെത്തന്നെ നിന്നു.
ഒരു പൊടി സുന്ദരി… തീവണ്ടിയുടെ താളമൊപ്പിച്ച് അവരും തുള്ളുന്നുണ്ട്. ഒരു . മുപ്പത്തിയെട്ടോ നാല്പ്പതോ വയസ്സു വരും. ഹാന്ഡ് ലൂം വസ്ത്രങ്ങളണിഞ്ഞിരിക്കുന്നു. ചാരനിറത്തിലുള്ള
സാരി. കടുംനിറത്തിലുള്ള ബോര്ഡറ്..നല്ല ടേസ്റ്റുള്ള അക്കൻ. പതുക്കെ അവരെ കവച്ചുവെച്ച് വാതിലിലൂടെ വെളിയിലേക്കു നോക്കി. വണ്ടി തൊണ്ണൂറു കി മീ സ്പീഡില് പായുന്നു..കടും പച്ചയാർന്ന ഭൂവിഭാഗം.
ഇടതൂര്‍ന്ന മരങ്ങളും ചെടികളും തരുലതാദികളും.. വെള്ളയടിച്ച വീടുകളും എല്ലാമായി ഒരു മൊണ്ടാഷിലെന്നപോലെ മിന്നിമറയുന്നു. ഉഷാ ഉതുപ്പിനെ ഒര്‍മ്മ വന്നു..എന്റെ കേരളം..എത്ര സുന്ദരം…പറക്കാന്‍ തോന്നുന്നു…
“കള്ളു കുടിച്ചാലും തീരൂല്ല,,,
പിന്നെ സ്വാമി വലിച്ചാലും മാറൂല്ല…”
ഞാന്‍ ഉറക്കെ പാടി…
ഈ മനോഹര ഭംഗി ഷൂട്ട് ചെയ്യാന്‍ ഒരുത്തനും ഇല്ലേഡേയ്….?
എവിടെ സത്യജിത് റായി?
പെട്ടെന്ന് കൈയ്യില്‍ പിടുത്തം.

“വേണ്ടാട്ടൊ…അങ്ങനെ എത്തിനോക്കണ്ടാ”…അക്കന്..നല്ല മ്രുദുവായ കൈപ്പത്തി. ചിരിക്കുന്നു ..
ഓഹോ..അങ്ങനെ..ഇങ്ങോട്ടു വന്ന് ലോട്ടറി ടിക്കറ്റ് ചോദിക്കുന്നവരെ എങ്ങ്നെയാ നിരാശപ്പെടുത്തുക?
മര്യാദക്കാരെ ഈ സ്വാമി നോക്കുകപോലുമില്ല..പക്ഷേ വന്നു ചൊരണ്ടിയാല്പ്പിന്നെ…..നുമ്മ അരയില് കൈ ചുറ്റി. അവരെ താങ്ങി നിറുത്തി. ഇവള്‍ ഒരു അപര്ണ്ണാസെന്നോ? നല്ല ഭംഗി. മൊഞ്ചത്തി.. അതോ എന്റെ ബുദ്ധിയാണോ
ഇപ്പോള് സംസാരിക്കുന്നത്? ആർ്ക്കറിയാം?

അവര് അനങ്ങാതെ നിന്നു. നെറ്റിയില് വിയര്‍പ്പ് പൊടിഞ്ഞിരിക്കുന്നു… പേരെന്താ?.. സരസു..

Leave a Reply

Your email address will not be published. Required fields are marked *