എസ്റ്റേറ്റിലെ രക്ഷസ് – 10 9

എസ്റ്റേറ്റിലെ രക്ഷസ് 10

Estatile Rakshassu Part 10 | Author : Vasanthasena

[ Previous Part ] [ www.kambi.pw ]


 

കസേരയിൽ ചാരിയിരുന്ന് ഹാരിസൺ എന്ന നെക്കാർഡോ ജൂലിയസ് തന്റെ പൈപ്പ് ആഞ്ഞു വലിച്ചു. അയാളുടെ മുഖത്ത് ഒരു വന്യമായ ചിരി വിടർന്നു. ഇവൾ കൊള്ളാം. കഴപ്പ് മുറ്റിയ ഒരു മലഞ്ചരക്ക് തന്നെ. ഇവളും ജാസ്മിനും ആലീസും. ഇവരിൽ നിന്നും തനിക്ക് ആവശ്യമായ ഊർജ്ജം സമാഹരിക്കാം. പക്ഷേ ഇവർ മാത്രം പോരാ. ഒരാൾ കൂടി വേണം.

നല്ല ആരോഗ്യവും ചോരയും നീരുമുള്ള ഒരു സ്ത്രീ. ഇവരെ തുടർച്ചയായി മാറി മാറി ഉപയോഗിച്ചാൽ താൻ പൂർണ്ണമായും പഴയ നെക്കാർഡോ ജൂലിയസ് പ്രഭു ആയി മാറും. എന്നിട്ട് മാത്രമേ തനിക്ക് തന്റെ രാജ്യത്തേക്ക് മടങ്ങാനാകൂ. അതിന് നാലു പേർ ആവശ്യമാണ്. സൂക്ഷിച്ചു മാത്രമേ ഈ സ്ത്രീകളെ കൈകാര്യം ചെയ്യാവൂ.

ജാസ്മിനും ആലീസിനും തന്നെ താങ്ങാനുള്ള കരുത്തും കാമാസക്തിയുമുണ്ട്. കനകത്തിനും അതിനു കഴിയും. പുതുതായി വരുന്ന സ്ത്രീയും ഇവരെപ്പോലെ തന്നെ വേണം. സുബൈദയുടെ കാര്യത്തിൽ സംഭവിച്ചത് ഇനി സംഭവിക്കാൻ പാടില്ല. അത് തന്റെ എല്ലാ പദ്ധതികളും പൊളിക്കും. പാവം സുബൈദ തന്റെ വന്യമായ ശക്തി താങ്ങാനുള്ള കരുത്ത് അവൾക്കില്ലാതെ പോയി. അത് മനസ്സിലാക്കാനുള്ള ശക്തി അന്ന് തനിക്കില്ലായിരുന്നു. ഇനിയത് സംഭവിക്കരുത്.

നേരം പുലർന്നു. ഹാരിസൺ പതിവുള്ള പ്രഭാതസവാരിക്ക് ഇറങ്ങി. ചായക്കടയിൽ നിന്നും പതിവുള്ള ചായ കുടിച്ച ശേഷം അയാൾ മെയിൻ റോഡിലേക്കിറങ്ങി. ബസ് സ്റ്റോപ്പിനടുത്ത് നിന്ന് പൈപ്പ് കത്തിച്ചു മുന്നോട്ടു നടന്നു. ഏതാണ്ട് ഒരു കിലോമീറ്റർ നടന്നു കഴിഞ്ഞു കാണും. അയാളെത്തിയത് ഒരു ക്ഷേത്രത്തിന് മുന്നിലാണ്. അയാളവിടെ നിന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു മധ്യവയസ്കയായ സ്ത്രീ നടയിറങ്ങി വരുന്നത് ഹാരിസൺ കണ്ടു. അയാളുടെ മുഖത്ത് താൻ തേടിയത് കണ്ടു എന്ന സംതൃപ്തി വിരിഞ്ഞു.

“പെർഫെക്ട്.” അയാൾ മനസ്സിൽ പറഞ്ഞു.

അതിന് കാരണവും ഉണ്ടായിരുന്നു. ആ സ്ത്രീ ചാലിയത്ത് മനയ്ക്കലെ പ്രഭാവതി തമ്പുരാട്ടി ആയിരുന്നു. അൻപത്തിയാറ് വയസ്സുള്ള പ്രഭാവതി തമ്പുരാട്ടി. ഭർത്താവ് ദേവദത്തൻ തിരുമേനി മരിച്ചിട്ട് വർഷം പത്തു കഴിഞ്ഞു. രണ്ടു മൂന്നു വാല്യക്കാരോടൊപ്പം മനയിൽ താമസം. രണ്ടു മക്കൾ. മൂത്തത് മകൾ. ഭർത്താവിനൊപ്പം വിദേശത്താണ്.

മകൻ കൊച്ചിയിൽ ഐടി കമ്പനി നടത്തുന്നു. ഇതെല്ലാം ഹാരിസൺ എന്ന നെക്കാർഡോ ജൂലിയസ് തന്റെ മനക്കണ്ണു കൊണ്ട് അറിഞ്ഞു. അയാളുടെ കണ്ണുകൾ അവളെ പൂർണ്ണമായും സ്കാൻ ചെയ്തു. നല്ല തടിച്ചു കൊഴുത്ത ചെമ്പകപ്പൂവിന്റെ നിറമുള്ള ശരീരം. വീണക്കുടം പോലെ തെറിച്ച് ഉരുണ്ടു മറിയുന്ന നിതംബം. പുരുഷന്മാരെ വെല്ലു വിളിച്ചു കൊണ്ട് മുന്നോട്ട് തെറിച്ചുന്തി നിൽക്കുന്ന പോർമുലകൾ. പത്തു വർഷമായി പുരുഷസ്പർശമേൽക്കാത്ത മാദകശരീരം. ഇവളെ വേണ്ടതുപോലെ ഉപയോഗിച്ചാൽ നാലു പേരുടെ സംഘം പൂർത്തിയായി.

കനകത്തിനേയും ഇവളേയും കളിക്കാൻ പുതിയ രീതി വേണം. അദൃശ്യനാകാനുള്ള ശക്തി തനിക്കുണ്ട്. പ്രഭാവതിയിൽ അതുപയോഗിക്കാം. കനകത്തിന് വേണ്ടി പരകായപ്രവേശവും. അതിന് സമയം വേണ്ടി വരും. ആദ്യം പ്രഭാവതി പിന്നെ മതി കനകം.

സൂര്യൻ പടിഞ്ഞാറെ ചരുവിൽ മറഞ്ഞു. മലനിരകളെ തഴുകിക്കൊണ്ട് തണുത്ത കാറ്റ് കടന്നു പോയി. സന്ധ്യാ നാമം ജപിച്ചു കഴിഞ്ഞ് പ്രഭാവതി തമ്പുരാട്ടി അടുക്കളയിലേക്ക് ചെന്നു. വാല്യക്കാരി കുമുദം തിരിഞ്ഞു നോക്കി.

“”ജോലിയൊക്കെ തീർന്നെങ്കിൽ കുമുദം പോയി വിശ്രമിച്ചോളൂ. ഭക്ഷണം കഴിക്കാറാവുമ്പോൾ വന്നാൽ മതി.”

“ശരി തമ്പ്രാട്ടി.”

ഈ കാഴ്ചയെല്ലാം തന്റെ മുറിയിലിരുന്ന് ഹാരിസൺ തന്റെ അകദൃഷ്ടിയിൽ കാണുന്നുണ്ടായിരുന്നു. “കുമുദം തനിക്ക് കിട്ടിയ ബോണസാണ്.” ഹാരിസൺ ചിരിച്ചു. പതിനൊന്നു മണി ആകാൻ ഹാരിസൺ കാത്തിരുന്നു.

സമീപത്തുള്ള പഴയ പള്ളിയിലെ വലിയ ക്ലോക്കിൽ പതിനൊന്നടിക്കുന്ന ശബ്ദം മുഴങ്ങി. അതോടൊപ്പം ആകാശത്ത് കാർമേഘപാളികൾ വന്നു നിറഞ്ഞു. മലനിരകളെ കൂരിരുട്ടിന്റെ കമ്പളം പൊതിഞ്ഞു. പെട്ടെന്നു തന്നെ കനത്ത മഴ പെയ്തു തുടങ്ങി. ഹാരിസണിന്റെ ബംഗ്ലാവിൽ നിന്നും ഒരു കറുത്ത മൂങ്ങ ചാലിയത്തു മന ലക്ഷ്യമാക്കി പറന്നു.

Leave a Reply

Your email address will not be published. Required fields are marked *