എസ്റ്റേറ്റിലെ രക്ഷസ് – 6

എസ്റ്റേറ്റിലെ രക്ഷസ് 6

Estatile Rakshassu Part 6 | Author : Vasanthasena

[ Previous Part ] [ www.kambi.pw ]


 

ഈ കഥക്ക് വായനക്കാർ തീരെ കുറവാണ്. പ്രതികരണങ്ങളും അങ്ങനെ തന്നെ. ഈ ഭാഗത്തിനും അതേ അവസ്ഥ തന്നെ ആണെങ്കിൽ കഥ നിർത്താം. വെറുതെ സമയം മെനക്കെടുത്തിയിട്ട് കാര്യമില്ലല്ലോ.

ആൽപ്സ് താഴ്വരയിൽ കൊടുങ്കാറ്റ് വീശിയടിച്ചു. പൈൻമരങ്ങൾ വന്യമായി ആടിയുലഞ്ഞു. ചെന്നായ്ക്കളുടെ ഓലിയിടീൽ താഴ്വരയാകെ മുഴങ്ങി.

മിന്നൽപ്പിണരുകൾ ഭൂമിയിൽ സ്പർശിക്കുന്നു. പെട്ടെന്ന് ദിഗന്തം നടുങ്ങുമാറ് ഒരു വെള്ളിടി വെട്ടി. കമ്പിളിപ്പുതപ്പിനടിയിൽ സുഖനിദ്രയിലാണ്ടിരുന്നവർ ഞെട്ടിയുണർന്നു. പുറത്തെ അസാധാരണമായ പ്രകൃതിതാണ്ഡവം കണ്ട് അവർ പരിഭ്രാന്തരായി. എന്തോ വലിയ ആപത്ത് താഴ്വരയെ ഗ്രസിക്കാൻ പോകുന്നു.

ഈ സമയം പർവത്തിന്റെ ഒരു ഭാഗത്തുള്ള പാറക്കെട്ടിന് മുകളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടി. ഇടിമിന്നലോടു കൂടി ശക്തമായ മഴ പെയ്യാൻ തുടങ്ങി. അവിടെയാണ് നെക്കാർഡോ ജൂലിയസ് പ്രഭുവിന്റെ ഭൌതികശരീരം സൂക്ഷിച്ചിരിക്കുന്നത്. ഗുഹാവാതിൽ മൂടിയിരിക്കുന്ന കരിങ്കൽപ്പാളി മിന്നലേറ്റ് ചിതറിത്തെറിച്ചു. ഗുഹക്കുള്ളിൽ നിന്നും ഒരു നീലവെളിച്ചം പുറത്തേക്കൊഴുകി. അവിടെ അജാനബാഹുവായ നെക്കാർഡോ ജൂലിയസ് പ്രഭു നിൽക്കുന്നു. വലത് കയ്യിൽ ഉടവാൾ, ഇടത് കയ്യ് ഇടുപ്പിൽ ചേർത്തു പിടിച്ചിരിക്കുന്നു.

കണ്ണടച്ചു തുറക്കുന്ന വേഗതയിൽ പ്രഭു താഴ്വാരത്തെത്തി. പിറ്റേ ദിവസം പ്രഭാതമുണർന്നത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയുമായിട്ടാണ്.

‘പുതിയ ഭരണാധികാരി ലോർഡ് റെയ്മണ്ട് റൊസാരിയോവിന്റെ പത്നി കാറ്റലിൻ റോസാരിയോയുടെ ശിരസറ്റ നഗ്നശരീരം കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ കിടക്കുന്നു’

₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹

അഹമ്മദ് കാക്കയുടെ ചായക്കട അടഞ്ഞു കിടന്നു. ആ ഗ്രാമത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്. വാഹനാപകടങ്ങളും മറ്റും വല്ലപ്പോഴും ഉണ്ടാകുമെങ്കിലും ഒരു കൊലപാതകം, അതാദ്യമാണ്. അതും ഇത്ര ക്രൂരമായ കൊലപാതകം.

പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പോലും അമ്പരന്നു പോയി. അതിക്രൂരമായ രതിവേഴ്ചക്കാണ് സുബൈദ വിധേയമായത്. വന്യമായ രതിക്രീഡ. പക്ഷേ ബലാൽസംഗമല്ല. പരസ്പര സമ്മതത്തോടെ ഉളള ഒരു സംഭോഗം. പക്ഷേ ഇണ ചേർന്ന പുരുഷൻ സാമാന്യനല്ല. ഡോക്ടർമാരെയും പോലീസിനേയും കുഴപ്പിച്ചത് അതൊന്നുമല്ല. മരണകാരണം കൂടിയ അളവിൽ രക്തം നഷ്ടപ്പെട്ടതാണ്. പക്ഷേ സ്വകാര്യ ഭാഗങ്ങളിലൂടെ രക്തം വാർന്നു പോയതിന്റെ ലക്ഷണങ്ങളില്ല. വന്യമായ ഇണചേരൽ അല്ലെങ്കില് യോനിക്ക് ഉൾക്കൊള്ളാനാവാത്ത വലിപ്പത്തിലുള്ള ലിംഗം കൊണ്ടുള്ള താഡനമേറ്റുള്ള മുറിവുകൾ, പിന്നെ ശരീരത്തിലെ നഖക്ഷതങ്ങൾ. ഇവയൊന്നും മരണത്തിലേക്ക് നയിക്കാനുള്ള കാരണമല്ല.

സുബൈദയുടെ മരണം കഴിഞ്ഞ് രണ്ടു മൂന്നാഴ്ച കടന്നു പോയി. എസ്റ്റേറ്റും പരിസരങ്ങളും സാധാരണ അവസ്ഥയിലേക്ക് മടങ്ങിയെത്തി.

സമയം പ്രഭാതം. ഹാരിസൺ തന്റെ പഠനമുറിയിലിരുന്ന് പൈപ്പ് പുകയ്ക്കുന്നു.

“മാനേജരങ്ങുന്നിന്റെ ഭാര്യയും മറ്റൊരു സ്ത്രീയും വന്നിരിക്കുന്നു.” ജോലിക്കാരൻ മുനിസ്വാമി വന്ന് പറഞ്ഞു.

“അവരോട് ഇരിക്കാൻ പറയൂ.” ഹാരിസൺ പൈപ്പ് കെടുത്തി ടേബിളിൽ വെച്ചു. ബെഡ്റൂമിലെത്തി തന്റെ വസ്ത്രം മാറി പൂമുഖത്തേക്ക് വന്നു.

കസേരയിലിരിക്കുന്ന ജാസ്മിനും കൂടെയുള്ള സ്ത്രീയും എഴുന്നേറ്റു.

“ഗുഡ്മോണിങ് സർ.” രണ്ടു പേരും ഒരുമിച്ച് പറഞ്ഞു.

“ഗുഡ് മോണിങ്. ഇരിക്കൂ.”

“ഇത് എന്റെ ഫ്രണ്ട് ആലീസ്.”  ജാസ്മിൻ കൂടെയുള്ള സ്ത്രീയെ പരിചയപ്പെടുത്തി.

ഹാരിസൺ അവളെ സൂക്ഷിച്ചു നോക്കി. സുന്ദരിയായ ഒരു യുവതി. ഒരു മുപ്പത് മുപ്പത്തിയഞ്ചു വയസ്സു പ്രായം വരും. ഒതുങ്ങിയ ശരീരഘടന. മാദകസൗന്ദര്യം എന്നു പറയാനാവില്ല. പക്ഷേ എന്തോ ഒരു പ്രത്യേകത അവൾക്കുണ്ട്. ജാസ്മിൻ തന്റെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിച്ചിരിക്കുന്നു. ഒരു സുന്ദരിയെ തനിക്കു പരിചയപ്പെടുത്തിയിരിക്കുന്നു. ഹാരിസൺ ജാസ്മിനെ വശത്താക്കിയതിന്റെ ലക്ഷ്യം അതാണ്. വിവാഹിതകളായ സുന്ദരികളെ തനിക്ക് എത്തിച്ചു തരിക. അവരുമായി തനിക്ക് ഇണചേരണം. അതിന് ശേഷം രക്തപാനം. അതിലൂടെ അവരുടെ ജീവരക്തവും ലൈംഗികബന്ധത്തിലൂടെ ഊർജ്ജവും തന്നിലേക്ക് ചേരും. താൻ അജയ്യനായി നൂറ്റാണ്ടുകളോളം മരണമില്ലാത്തവനായി ജീവിക്കും. ജാസ്മിൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു. പക്ഷേ അവളെയും സുഖിപ്പിക്കണം.

ഹാരിസൺ ആലീസിനെ നോക്കി ഒന്നു പുഞ്ചിരിച്ചു. ആലീസ് അയാളെ നോക്കി. അയാളുടെ തീഷ്ണമായ നോട്ടം അവളിൽ പതിച്ചു. ഇളം നീല നിറമുള്ള സാരിയും അതിന് ചേരുന്ന ബ്ലൗസുമാണ് ആലീസിന്റെ വേഷം. നേർത്ത സാരിയിലൂടെ അവളുടെ ഉയർന്ന മാറിടവും മനോഹരമായ അടിവയറും പോക്കിൾക്കുഴിയുമെല്ലാം ദൃശ്യമായിരുന്നു.

അയാളുടെ നീലക്കണ്ണുകൾ അവളുടെ അംഗവടിവുകളിലാണ് എന്ന് മനസ്സിലാക്കിയ ആലീസ് നാണം കൊണ്ട് ചൂളി.

“ജാസ്മിൻ, തന്റെ കൂട്ടുകാരി വലിയ നാണക്കാരിയാണല്ലോ.” ഹാരിസൺ പറഞ്ഞു.

“എന്തിന് നാണിക്കാൻ, നാണമൊക്കെ പതിയെ മാറില്ലേ.” ജാസ്മിൻ അർത്ഥം വെച്ചു പറഞ്ഞിട്ട് ഹാരിസണെ നോക്കി കണ്ണിറുക്കി.

“അല്ല രണ്ടു പേരും കാലത്തെ തന്നെ എന്താ വന്നത്?” ഹാരിസൺ ചോദിച്ചു.

“ഞായറാഴ്ച ഒരു ഫങ്ഷനുണ്ട്. എസ്റ്റേറ്റിലെ സ്ത്രീകളുടെ ഒരു കൂട്ടായ്മ. സാറിനെ അതിന് ക്ഷണിക്കാനാണ് വന്നത്. വൈകുന്നേരം ഏഴുമണിക്കാണ് പരിപാടി. ലയങ്ങളുടെ മുന്നിലുള്ള മൈതാനത്ത്. സാർ തീർച്ചയായും വരണം.”

“ഓൾറൈറ്റ്. ഞാൻ വരാം.” ഹാരിസൺ ആലീസിനെ നോക്കി. ഇത്തവണ ആലീസ് അയാളെ നോക്കി പുഞ്ചിരിച്ചു.

ഗേറ്റിനരികിലേക്ക് നടക്കുന്നതിനിടെ ആലീസ് ഒന്നു രണ്ടു തവണ തിരിഞ്ഞു നോക്കി.

ജാസ്മിൻ പറഞ്ഞ ഞായറാഴ്ച എത്തി. സ്ത്രീകളുടെ കൂട്ടായ്മ. ഹാരിസണെ ജാസ്മിൻ സ്വീകരിച്ചു.

“ആലീസെവിടെ? ” ഹാരിസൺ പതുക്കെ ചോദിച്ചു.

“ഇവിടെയുണ്ട്. ഞാൻ പതുക്കെ പറഞ്ഞു വിടാം.”

ജാസ്മിൻ എല്ലാവർക്കും. ഹാരിസണെ പരിചയപ്പെടുത്തി. പള്ളിവികാരിയുടെ അടുത്തെത്തിയപ്പോൾ ഹാരിസൺ ഒന്നു പതറി.

“ഹലോ, ഞാൻ ഫാദർ ജേക്കബ് മുളങ്കാട്ടിൽ.” ഫാദർ ഹസ്തദാനത്തിന് കൈ നീട്ടി. ഹാരിസൺ തിരികെ കൈനീട്ടാനൊരുങ്ങിയെങ്കിലും പെട്ടെന്ന് കൈവലിച്ച് തൊഴുതു. ഫാദർ ചിരിച്ചു കൊണ്ട് കൈകൂപ്പിയെങ്കിലും ഹാരിസണിന്റെ പ്രവൃത്തി ഫാദർ ജേക്കബിന്റെ മനസ്സിൽ ഒരു കരടായി.

എസ്റ്റേറ്റ് തൊഴിലാളി സ്ത്രീകളുടെയും കുട്ടികളുടെയും കലാപരിപാടികളും മറ്റുമായിരുന്നു പ്രധാന ഇനങ്ങൾ. എല്ലാം കഴിഞ്ഞപ്പോൾ നേരം വളരെ വൈകിയിരുന്നു.

ജാസ്മിനും ജയിംസും വീട്ടിലേക്കു പോകാനിറങ്ങയപ്പോഴാണ് ആലീസിന്റെ ഭർത്താവ് സാം മകനോടൊപ്പം അവരുടെ അടുത്ത് വന്നത്.

1 Comment

Add a Comment
  1. Abhirami Tanmayee

    Please do continue. Please post each part at closer intervals. Delay between posting each new part will make you lose your readers

Leave a Reply

Your email address will not be published. Required fields are marked *