എനിക്കറിയാം. പറഞ്ഞാ പറഞ്ഞ പോലെ ചെയ്യുന്ന ആളാ ഏട്ടൻ. അതോണ്ടാ. ഞാനീ തീരുമാനം എടുത്തേ.. പിന്നെ എന്റെ അഛനും അമ്മയ്ക്കും കൂടുതൽ വൈഷമം ഞാനായിട്ട്.”
ചേട്ടനേ എനിയ്ക്കും അറിയാം. അതൊരു സാധനം തന്ന്യാ. പോട്ടെ. ഇനി ഗീത വാസുട്ടനോടു കേറി മുട്ടണം. പണ്ട് അവനോട് എങ്ങനെ കിന്നരിച്ചോ. അങ്ങനെ തന്നേ വേണം. അവൻ പുതു മണവാളനല്യോ. അതും ഓർക്കാപ്പൊറത്ത് ഒരു ഭാര്യേ കിട്ടിയപ്പം . അവനു വിഴുങ്ങാനിത്തിരി ചമ്മലു കാണും.’ ‘ എന്നാലും എന്റെ കമലേ. നമ്മളു പെണ്ണുങ്ങളെങ്ങന്യാ. കേറി അങ്ങോട്ട്.” ‘ ഒാ. അതൊക്കെ.. ഞാൻ പറഞ്ഞു തരണോ. ആവശ്യക്കാരനു വേണേ ഔചിത്യം മറക്കാന്നാ … ” ് ഞാൻ നോക്കാം. പറ്റീല്ലേ. ഞാനീ ബന്ധം ഒഴിഞ്ഞിട്ട. വല്ല ശിവഗിരീലും പോകും.” ‘ ഓ. അത്രേതത്തിന്റെ ആവശ്യം ഒന്നും ഇപ്പഴല്ല. നമക്ക് വല്ലോം കഴിയ്ക്കാം. വാ. കരച്ചിൽ നിർത്തി മൊഖം കഴുക. ഇതൊന്നും ഒന്നുല്ല. കല്യാണം വേണ്ടെന്നു പറഞ്ഞ എന്റെ കാര്യം കണ്ടില്ലേ.”
കട്ടിൽ ഉലയുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ നടന്ന് എന്റെ മുറിയിൽ കേറി. ഞാനാകെ ചിന്താക്കുഴപ്പത്തിലായി. ഞാനുദ്ദേശിച്ച മാതിരിയല്ല അവരുടെ മനസ്സ്, അവർ എന്നേ ഉൾക്കൊള്ളാൻ തയാറായി നിൽക്കുന്നു. എന്നാലതൊട്ടു നേരേ പറയാനോ പ്രവർത്തിക്കാനോ വയ്യ. എനിയ്ക്കും അതു തന്നേ ഞങ്ങൾക്കിടയിൽ ഒരു നേരിയ, ബലമുള്ള മറ നിൽക്കുന്നു. ആരത് ആദ്യം തകർക്കും. അതാണിവിടുത്തേ പ്രശ്നം യാതൊരു തടസ്സവുമില്ലാതെ അവർ എനിയ്ക്കു താംബൂലമൊരുക്കാൻ കാത്തു നിൽക്കുന്നു. അതു സ്വീകരിയ്ക്കാൻ എന്റെ മനസ്സിനു സമ്മതവും. എങ്കിലും, ഈ യാഥാർത്ഥ്യം മനസ്സിലോട്ടു കേറുന്നില്ല. അപ്പോളെന്റെ മനസ്സാക്ഷി ചോദിച്ചു. ” ഈ വീട്ടിൽ അവർ കാലെടുത്തു കുത്തിയപ്പോൾ മുതൽ നീ അവളേ മോഹിച്ചു. അവളുടെ എല്ലാ രഹസ്യങ്ങളിലും നീ കയ്യിട്ടു.
സൗകര്യം കിട്ടിയപ്പോൾ അവളേ, നീ ഭോഗിച്ചു സുഖിച്ചു. എന്നിട്ടിപ്പോൾ കയ്യിൽ കിട്ടിയപ്പോൾ നിനക്ക് ബുദ്ധിമുട്ട്. ചതിയനാ നീ. ചതിയൻ,” ‘ എന്റെ മനസ്സേ.. അണ്ടിയൊറച്ച ഒരാണിന് ഏതു നല്ല നല്ല പെണ്ണിനേക്കണ്ടാലും ഒരു മോഹം ഉണ്ടാകും. അതു കഴിയുമ്പo.” ‘ നില്ല നില്ല. അങ്ങനങ്ങു പറഞ്ഞൊഴിയാതെ. ഇത്തിരി കൂടി നീ ഉള്ളിലോട്ടു വാ.. ഇവളെന്റെ ഭാര്യയായിരുന്നെങ്കിൽ എന്നു മോഹിച്ച് നീ അവളുടെ സൗന്ദര്യവും. ശരീര വടിവും. പിന്നെ ആ മന്ദഹാസവും ഒക്കെ സൂക്ഷിയ്ക്കാൻ എന്നേ ഏൽപ്പിച്ചില്ലേ. ആരും അറിയരുതെന്ന് പറഞ്ഞ്. എന്നിട്ട് അതു സാധിച്ചു കഴിഞ്ഞപ്പോൾ ചുമ്മാ അങ്ങൊഴിയാമെന്നോ. വിടത്തില്ല നിന്നേ ഞാൻ…” അയൊ. അതൊക്കെ നേരു തന്നേ. സമ്മതിച്ചു. വിട്..എന്നേ. വിട്.. എന്നിട്ടു നീ നിന്റെ പാട്ടിനു പോ.പോ.പോകാൻ…” ‘ എന്താടാ . നീ പിച്ചും പേയും പറയുന്നോ. മുറീലോട്ടു വരുന്നേനു മുമ്പേ. പോകാമ്പറയുകാ. എന്തു പററി നെക്ക്. പൊയി മൊഖം കഴുക.” അപ്പോൾ അങ്ങോട്ടു കടന്നു വന്ന പെങ്ങൾ ചോദിച്ചു. ഞാൻ അയ്യടാ എന്നായി ‘ പെങ്ങളേ.. എനിയ്ക്കു ചേട്ടനേ ഒന്നു കാണണം. ഇപ്പൊ തന്നേ പോകുകാ…’ ഞാൻ പറഞ്ഞു. ” ഇതെന്തു കൂത്താ.. പെട്ടെന്ന്.” പെങ്ങൾ അന്ധാളിച്ചു. ‘ ബാ .കൂത്തു തന്നേ.” ഞാൻ മുണ്ടും ഷർട്ടും വേഗം മാറി. ‘ അമേ, ഇങ്ങോട്ടു വന്നേ.. ദേ.. ഈ വാസുട്ടൻ.’
അമ്മയും ഏടത്തിയും വാതിൽക്കലെത്തി
‘ എന്തൊടീ.എന്തു പററീ.?..’
” ദേ, വാസൂട്ടൻ ചേട്ടനേക്കാണാൻ പോകുവാന്ന് .ഇപ്പത്തന്നേ.” നേരാണോടാ…?..’ വിശ്വാസം വരാത്ത പോലെ അമ്മ ചോദിച്ചു.
ങാ. പോകുവാ…’
‘ എട്ടാ..ഇപ്പം പോയാ. എപ്പഴാ തിരിച്ചു വരുക. രാവിലേ പോകാം.” ‘ അമ്മ ആ കൊടേo ടോർച്ചും ഇണ്ടെടുത്തേ.. എത വൈകിയാലും ഞാൻ ഇന്നു തന്നേ തിരിച്ചു വരും…”
‘ എന്നാ ഗീതേം കൂടെ…’
അമ്മ ചോദിച്ചു.
‘ ആരും വേണ്ട. ” പിന്നെ ആരും ഒന്നും മിണ്ടിയില്ല. ഞാൻ ഒരുങ്ങി മുറ്റത്തേക്കിറങ്ങിയപ്പോൾ ഏടത്തി കുടയും ചേട്ടൻ ടോർച്ചും മററു ചില്ലറ സാധനങ്ങൾ സൂക്ഷിയ്ക്കുന്ന ബാഗും അമ്മയുടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു.
