ഏട്ടത്തിയമ്മയുടെ കടി – 14

‘ എന്തൊടീ.എന്തു പററീ.?..’

” ദേ, വാസൂട്ടൻ ചേട്ടനേക്കാണാൻ പോകുവാന്ന് .ഇപ്പത്തന്നേ.” നേരാണോടാ…?..’ വിശ്വാസം വരാത്ത പോലെ അമ്മ ചോദിച്ചു.
ങാ. പോകുവാ…’

‘ എട്ടാ..ഇപ്പം പോയാ. എപ്പഴാ തിരിച്ചു വരുക. രാവിലേ പോകാം.” ‘ അമ്മ ആ കൊടേo ടോർച്ചും ഇണ്ടെടുത്തേ.. എത വൈകിയാലും ഞാൻ ഇന്നു തന്നേ തിരിച്ചു വരും…”

‘ എന്നാ ഗീതേം കൂടെ…’

അമ്മ ചോദിച്ചു.

‘ ആരും വേണ്ട. ” പിന്നെ ആരും ഒന്നും മിണ്ടിയില്ല. ഞാൻ ഒരുങ്ങി മുറ്റത്തേക്കിറങ്ങിയപ്പോൾ ഏടത്തി കുടയും ചേട്ടൻ ടോർച്ചും മററു ചില്ലറ സാധനങ്ങൾ സൂക്ഷിയ്ക്കുന്ന ബാഗും അമ്മയുടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു.

‘ സൂക്ഷിച്ചും നോക്കീം പോണന്നു പറ അമേ.”

‘ കേട്ടോടാ. അവളു പറഞ്ഞത്.’

ഞാൻ ബാഗും കുടയും വാങ്ങി ഇറങ്ങി നടന്നു. ഇപ്പോൾ പോയാൽ ഇരുട്ടുന്നതിനു മുമ്പ് ആശുപ്രതിയിലെത്താം. തിരിച്ചുള്ള യാത്ര അപ്പോഴത്തേ സൗകര്യം പോലെ ആശുപ്രതിയിൽ ചെന്നപ്പോൾ നേരം വൈകി ചേട്ടനു ചികിൽസ തുടങ്ങാനുള്ള സമയമായി പിന്നെ തിരുമ്മൽ കഴിയുന്നതു വരേ കാത്തിരിയ്യേണ്ടി വന്നു. കുഴമ്പിന്റേയും എണ്ണയുടേയും മണമുള്ള ആ മുറിയിൽ വേറേ രണ്ടു പേർ കൂടിയുണ്ട്. ‘ അനിയനാ..? ചേട്ടൻ അവർക്കെന്നേ പരിചയപ്പെടുത്തി

‘ നിന്നേ ഞാൻ പ്രതീക്ഷിച്ചിരുന്നു.”‘ അതെന്താ…’ ഞാൻ ചോദിച്ചു.

” അങ്ങനെയൊരു കുടുക്കിൽ നിന്നേ വിട്ടിട്ടല്ലേ. ഞാനോടിപ്പോന്നത്.” ഞാൻ മിണ്ടിയില്ല. ചേട്ടൻ എന്നേക്കാളും ചിന്താശക്തിയുണ്ടെന്നു മനസ്സിലായി. പക്ഷേ അര് ഏടത്തിയുടെ കാര്യത്തിലായിരുന്നെങ്കിൽ ചരിത്രം ഇങ്ങനെ ആകത്തില്ലായിരുന്നു. ് പറ. എന്താ നിന്റെ പ്രശ്നം…?.. നെനക്ക് ആകെ ഒരു പരവേശം പോലെ.’ ‘ അത്. ചേട്ടാ. എനിയ്ക്ക്…” ് പറണേന്താടാ. ഞാനിപ്പം ചേട്ടനല്ല. നിന്റെ കൂട്ടുകാരൻ . ഗണേശനെന്നു വിചാരിച്ചു പറണേന്താ…’

‘ ഞാൻ … ഏടത്തിയേ നോക്കുമ്പം . ചേട്ടനേ ഓർക്കും. പിന്നെ എനിയ്ക്ക്…” മനസ്സിലായി. ആദ്യമേ തന്നേ ഒരു കാര്യം തീർത്തു പറയാം. എന്നോടു നീ ഒരു കാരുണ്യോം കാണിക്കണ്ട. കാണിച്ചാ എല്ലാം പാളും. ‘ ‘ ഞാൻ ഒന്നു ചോദിച്ചാ.. എന്റെ ചേട്ടൻ സത്യം പറയുവോ..?..” നീ ചോദിക്ലെടാ.. മനസ്സു തൊറന്നു ചോദിയ്ക്ക്.” ” ഇപ്പം. ചേട്ടൻ. എല്ലാം സുഖമായിട്ടു തിരിച്ച് വന്നുന്ന് വിചാരിയ്ക്ക്. ഒരു… അഞ്ചാറു മാസം കഴീമ്പം. അന്നേരം. ഞാൻ ഏടത്തിയേ.. ചേട്ടൻ എന്നേ ഏൽപ്പിച്ച മാതിരി തിരിച്ചു തന്നൊ…’ ” ഹി..ഹി..ഹി.. ‘ ചേട്ടൻ ചിരിച്ചു. ” അപ്പം ഭാവീം. ഞാനുമാ. നെന്റെ ഇപ്പഴത്തേ പ്രശ്നം. എന്നാ നീ കേട്ടോ. അവളേ നിന്റെ കയ്യിലോട്ട് തരുമ്പം. ഞാൻ എല്ലാ അവകാശോം.
വെച്ചൊഴിഞ്ഞതാ. അതിനൊത്തിരി കാരണങ്ങളൊണ്ട്. നിയ വെള്ളമിണ്ടെടുത്തേ…”

ഞാൻ വെള്ളമെടുത്ത് ചൂണ്ടിൽ പിടിപ്പിച്ച് കൊടുത്തു. ‘ ഒന്ന്. എന്റെ നടപടി ദോഷം. അതോണ്ട് . ഒരു ഭാര്യയായിട്ട് എനിയ്ക്കുവളേ
സംരക്ഷിയ്ക്കാൻ കഴിഞ്ഞില്ല. പിന്നെ. അവളോടു ഞാൻ പെരുമാറിയത്. വളരെ വളരെ. മോശായിട്ടിരുന്നു. ഇത്രേതം കാലം അത് സഹിച്ച നിന്ന ആ പെണ്ണിനേ സമ്മതിയ്ക്കണം.നിന്നോട് അതെന്താണെന്ന് പറയാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടനിയ്ക്ക്.” ” അതു പറയണ്ട. എന്നു കരുതി എന്നേത്തന്നേ പിടിച്ചേൽപ്പിക്കണം എന്നൊണ്ടാരുന്നോ.?..” ഞാൻ പ്രധാന ചോദ്യം ചോദിച്ചു. കാര്യങ്ങളൊക്കെ എനിയ്ക്കുറിയാമല്ലോ. ‘ ഒന്നു രണ്ടു സംഭവങ്ങളു കൊണ്ട് ഒരു കാര്യം എനിയ്ക്കു മനസ്സിലായി. അവക്കു നിന്നേ ഇഷ്ടാണെന്ന്. ഒരിയ്ക്കെ ഞാൻ നിന്നെ തല്ലിയപ്പം. അവളു മാത്രേ തടസ്സം പിടിച്ചൊള്ളു. നെന്നോടൊള്ള ഒരു. ഒരു.. വാൽസല്യം എന്നു വെച്ചോ. പിന്നെ. ഒരവസരത്തിൽ. അതും. ഒരു വല്ലാത്ത നേരത്ത്. അവളു പറഞ്ഞത് നിന്റെ പേരാ.. അപ്പം. ഇങ്ങനെ ഒരു പ്രശ്നമൊണ്ടായപ്പം. ആദ്യം എന്റെ മനസ്സി തോന്നിയത് നിന്റെ പേരാ… ‘ ‘ സ്വന്തം അനിയന്റെ. അതും അവരേക്കാളും എളുപ്പം ഒള്ള എന്നേ…?..” അതിനെന്തു പററി…?. ഒന്നോ രണ്ടോ വയസ്റ്റൊരെളപ്പമാ.?. ആ പാവം ഒന്നു ജീവിച്ചോട്ടെടാ.. ഇനി ഞാൻ ഈ കെടപ്പീന്ന് പൊങ്ങിയാലും ഒരു ഭർത്താവു പോയിട്ട്. ഒരു സാധാരണ മനുഷ്യനായിട്ടു പോലും ജീവിയ്ക്കാൻ പറ്റത്തില്ലെന്ന് .വൈദ്യർ തിരുമേനി ആദ്യമേ പറഞ്ഞുകഴിഞ്ഞു. പിന്നെ ഇതൊരു പരീക്ഷണം. അതന്നേ..ഇനി എനിയ്ക്കൊന്നിനും ആശയില്ല. ഇനി എന്റെ സന്തോഷം നിങ്ങടെയൊക്കെ സന്തോഷം കാണുന്നതാ.. ‘
‘ എന്നാലും ചേട്ടാ…’ ‘ മനസ്സു തൊറന്നു പറേകാ ഞാൻ. നീ പോ. സന്തോഷായിട്ട്. ആ പെരെങ്കാച്ചിനേം ഒന്നു സന്തോഷിപ്പിയ്ക്ക്. അവളു നമ്മടെ വീട്ടിലൊണ്ടേ. വെച്ചടിവെച്ച് നമക്ക് കേറ്റമാരിയ്ക്കും അത്രയ്ക്കു നല്ല ജാതകാ അവടെ.

‘ എന്നിട്ടാണോ ചേട്ടനിങ്ങിനെ കെടക്കണേ…?’ അതെന്റെ നടപടി ദോഷത്തിന്റെ ശിക്ഷ. അല്ലാതെ അവളേ പറഞ്ഞിട്ടെന്താ. അവളേ കെട്ടിയേപ്പിന്നെ കച്ചോടമൊക്കെ നല്ല ഉഷാറി വന്നതാ.. എന്തിനാ അധികം പറെന്നേ. നീ തന്നെ ഏതാണ്ട് കഴിഞ്ഞദിവസം തൊടങ്ങീല്ലേ. അവടെ കഴുത്തേ നീ താലി വെച്ചപ്പം തന്നേ. കണ്ടോ. അതിന്റെ ഫലം. പാവാ .അവള്‍

‘ സമ്മതിച്ചു. പക്ഷേ.. ഈ പാവോം വല്ല തെറ്റും ചെയ്തിട്ടൊണ്ടെങ്കിലോ..?..” എന്നു ഞാൻ ഒരു കാലത്തും വിശ്വസിയ്ക്കുകേല. അഥവാ ചെയ്തിട്ടൊങ്കി. അതു നിവൃത്തികേടു കൊണ്ടാരിയ്ക്കും. അതിനവളേ കുറ്റം പറയണ്ട. അതെന്തായാലും…” ഞാൻ കുറച്ചു സമയം കൂടി അവിടെ ചേട്ടന്റെ കയ്തത്തലം പിടിച്ചുകൊണ്ട് അരികിലിരുന്നു. ‘ എന്റെ മോൻ പൊയ്യോ…അല്ലേൽ ഇന്നിവിടെ കെടക്കാം. ഇരുട്ടിയില്ലേ.” ‘ വേണ്ട. ഞാൻ ഇന്നുതന്നേ ചെല്ലുന്നു പറഞ്ഞാ പോന്നേ.” ‘ എന്നാ . പൊയ്യോ. ഇനി നീയോ. നിങ്ങളു. രണ്ടു പേരുവോ ഇവിടെ വരുന്നത്. ഒരു നല്ല വാർത്തേം കൊണ്ടാരിയ്ക്കണം. മനസ്സിലായോ.” ‘ എന്നാ ഞാം പോയിട്ടു വരാം. ‘ ‘ ഞാനിത്തിരി സമാധാനായിട്ടിന്നൊന്നൊങ്ങും…’ ചേട്ടൻ മുഖം തിരിച്ചു കിടന്നു. തിരിച്ചുള്ള യാത്രയിൽ എന്റെ മനസ്സിൽ ഒരേ ഒരു ചിന്തയായിരുന്നു. എങ്ങനെ ഞങ്ങളുടെ ഇടയിലുള്ള മറ പൊളിയ്ക്കും ?’ ഏടത്തിയായിരുന്ന കാലത്ത് ചാടി പിടിച്ചാലും പ്രശ്നമല്ലായിരുന്നു. പക്ഷേ ഇന്ന് അവളെന്റെ ഭാര്യ. അതിന്റെ അന്തസ്സു ഞാൻ അവൾക്കു കൊടുക്കണ്ടേ. ഏതായാലും ചേട്ടനുമായൊന്നു തുറന്നു സംസാരിച്ചപ്പോൾ മനസ്സിനൊരു ലാഘവം, ബസ്സിലിരുന്ന് അറിയാതെ ഞാൻ പാടിപ്പോയി. ‘ എന്റെ സ്വപ്നത്തിൻ താമരപ്പൊയ്ക്കുകയിൽ വന്നിറങ്ങിയ രൂപവതീ. ‘ വന്നിറങ്ങിയതല്ല. വന്നു ചാടി വീണതാണല്ലോ. ഈ കവിത ഒന്നു മാറ്റിയെഴുതണം.

വീട്ടിലെത്തുമ്പോൾ പാതിരാ കഴിഞ്ഞിരുന്നു. ഞാൻ കതകിൽ മുട്ടി എന്നേ കാത്തു വാതിൽക്കൽ നിന്നപോലെ ഏടത്തി, അല്ല ഗീത വാതിൽ തുറന്നു. ഞാൻ ഒന്നും മിണ്ടാതെ അകത്തു കേറി. എന്റെ മുറിയിൽ ചെന്നു. ഷർട്ടൂരുമ്പോൾ വാതിൽപ്പാളിയ്ക്കു മറന്നു നിന്ന് ഗീത ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *