ഏട്ടത്തിയമ്മയുടെ കടി – 14

‘ കുളിയ്ക്കണേൽ. വെള്ളം കോരി വെച്ചിട്ടൊണ്ട്. ചൂടാക്കണേങ്കി.” ‘ വേണ്ട. തണുപ്പു സാരല്യ.”

‘ എങ്കി. കുളിച്ചു വരുമ്പഴേയ്ക്കും ചോറെടുത്തു വെയ്ക്കാം.”
ഞാൻ കുളിച്ചു വരുമ്പോൾ എല്ലാം വിളമ്പി വെച്ചിരുന്നു. ഒന്നും മിണ്ടാതെ ഞാൻ കഴിച്ചുകൊണ്ടിരുന്നു. എന്തെങ്കിലും ഒന്നു സംസാരിയ്ക്കാൻ എന്റെ മനസ്സു കൊതിച്ചു. പക്ഷേ ഉള്ളിൽ ഒരു മടി ഭിത്തിയിൽ ചാരി ഞാൻ കഴിയ്ക്കുന്നതും നോക്കി അതേ രീതിയിൽ ഗീതയും നിന്നു. അവസാനം ഭാഗ്യത്തിനു ഗീത ചോദിച്ചു.

‘ ഏട്ടനെങ്ങനേണ്ട…’

” അങ്ങനെ തന്നേ. ചികിൽസ തൊടങ്ങിയല്ലേ ഒള്ളൂ.” ആരെയെങ്കിലും തെരക്കിയോ..” എനിയ്ക്കു മനസ്സിലായി ഗീതയേ അന്വേഷിച്ചോ എന്നാണെന്ന് തെരക്കി. സുഖായിട്ടും സന്തോഷായിട്ടും ആണോന്ന്.’

എന്നിട്ട് .നമ്മളെന്തു പറഞ്ഞു…?..’ പാത്രത്തിൽ തീർന്ന തോരൻ വിളമ്പിയിട്ടുകൊണ്ട് ഗീത ചോദിച്ചു. എന്നിട്ടെന്റെ മുഖത്തേയ്ക്ക് സാകൂതം നോക്കി എനിയ്ക്കുത്തരം മുട്ടി. കുറച്ചു നേരത്തേയ്ക്കു ഞാൻ മിണ്ടിയില്ല. എഴുന്നേറ്റു കയ്ക്കുകഴുകി തുടയ്ക്കാൻ തോർത്തു തരുമ്പോൾ ചോദിച്ചു. ‘ പറഞ്ഞു കാണും. ഇവിടന്നു പറഞ്ഞു വിടാൻ പോവുകാണെന്ന്. അവൾ പതിയേ മന്തിച്ചു. കുനിഞ്ഞ് ആ മുഖത്തേയ്ക്കു ഞാനൊന്നു നോക്കി ് ഞാനങ്ങനെ പറഞ്ഞില്ല. പിന്നേ. അങ്ങനെ പറയണന്നു തോന്നീമില്ല.” തോർത്തു തിരിച്ചു കൊടുത്തിട്ട് ഞാൻ പുറത്ത് തിണ്ണയിലേയ്ക്കിറങ്ങി അകത്ത് ശബ്ദമൊന്നും കേട്ടില്ല. ഇനി കുത്തിയിരുന്നു കരയുകയാണോ. ഞാൻ മെല്ലെ തിരിച്ചു കേറി വാതിൽക്കൽ ചെന്നു നോക്കി. എന്റെ മനസ്സിൽ ആ കാഴ്ചച്ച ആഞ്ഞിടിച്ചു. ഞാൻ കഴിച്ച പാത്രത്തിൽ ചോറും കറിയും കോരിയിട്ട് വാരി കഴിയ്ക്കുകയാണവൾ, സത്യത്തിൽ എനിയ്ക്കു സങ്കടം തോന്നി ആരോ പറഞ്ഞു കൊടുത്ത പതിവതാസങ്കല്പങ്ങളിൽ കുടുങ്ങിക്കിടന്ന് അതനുഷ്ടിച്ച സംതൃപ്തിയടയുന്ന ഒരു നാടൻ പെൺകുട്ട് ഭർത്താവിന്റെ എച്ചിലിൽ കൂട്ടിയിട്ട് കഴിയ്ക്കുന്ന ഭാര്യ. എനിയ്ക്കു സഹതാപം തോന്നി വീറും വാശിയുമായി എന്നോട് എപ്പോഴും പോരിനിറങ്ങിയിരുന്ന പണ്ടത്തേ ഏടത്തിയാണോ ഇത് എന്നു പോലും ഞാൻ സംശയിച്ചു.

അപ്പോൾ . അപ്പോൾ. ഇവർ ആരെയാണു ഭർത്താവായി കരുതിയിരുന്നത് ? എനിയ്ക്കിപ്പോൾ സംശയം. അല്ലെങ്കിൽ ഇത് അനായാസം എങ്ങനെ മാറാൻ ഈ പെണ്ണിനു കഴിഞ്ഞു ? എപ്പോഴും ആ കണ്ണുകളിൽ ഒളിച്ചിരുന്ന ആ പ്രത്യേക മന്ദസമിതം, എന്നെ കുഴക്കിയിരുന്ന ആ പുഞ്ചിരിയുടെ അർത്ഥം, ഇതായിരുന്നോ. അപ്പോൾ അവർ ചേട്ടന്റെ ഭാര്യയായിരുന്നെങ്കിലും യഥാർത്ഥത്തിൽ ആരെയായിരുന്നു ആത്മനാഥനായി സങ്കല്പിച്ചിരുന്നത്.
ഗണേശൻ പറഞ്ഞു കേട്ടിട്ടുണ്ട്. മുജ്ജന്മങ്ങളിൽ ഇണകളായി കഴിഞ്ഞിരുന്നവർക്കാണ് പുനർജന്മങ്ങളിൽ യഥാർത്ഥ പ്രേമം ഉണ്ടാകുക എന്ന് അപ്പോൾ, ഗീത അന്ന് എന്റെ ഇണയായിരുന്നോ ? ഈ ജന്മത്തിൽ എന്റെ ഇണയാകാൻ ചേട്ടൻ ഒരു നിമിത്തം മാത്രമായിരുന്നോ ? ഉത്തരം കിട്ടാതെ ഞാൻ കുഴങ്ങി. ആ, പുല്ല. പാവം ഭക്ഷണം കഴിയ്ക്കട്ടെ. എന്നേയും കാത്ത് ഈ പാതിരാ വെളുപ്പോളം കാത്തിരുന്നതല്ലേ ചിന്തിയ്ക്കാൻ ഇനിയും സമയമുണ്ടല്ലോ. ഞാൻ വീണ്ടും തിണ്ണയിൽ വന്നിരുന്നു. ചീവീടുകളുടെ ശബ്ദം പാതിരാവിന്റെ മൗനഗീതം, ദൂരെ പാടത്തു നിന്നും തവളകളുടെ പ്രേമ സംഗീതം അതിനു താളം പകരാനായി കിണറ്റിൽ നിന്നും ഏതോ തവളയുടേ പ്രേകാ പ്രേകാ എന്ന കരച്ചിൽ ഇടയ്ക്കിടെ വീശുന്ന തണുത്ത കാറ്റ് മരച്ചില്ലകളേ ഉലയ്ക്കുന്നു. ചാറ്റമഴ ഏതു സമയവും പ്രതീക്ഷിയ്ക്കാം. ചിന്തിച്ചിരിയ്ക്കാൻ സുഖമുള്ള നല്ല അന്തരീക്ഷം. മനസ്സിനേ ഈ രീതിൽ ആക്കിത്തന്നെ അഛനോട് നന്ദി തോന്നി. ഇനി ഒരാഴ്ചത്തേയ്ക്ക് ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കേണ്ടല്ലോ. മുറിയിൽ നിന്നും പ്രതിഫലിയ്ക്കുന്ന വെളിച്ചത്തിൽ മുറ്റത്തിന്റെ അരികിൽ പോയി നിന്ന് ഒന്നു നീട്ടിപ്പിടിച്ച മൂതമൊഴിച്ചു. പിന്നെ തിരിച്ചു വന്ന് തിണ്ണയിലേയ്ക്കു കയറുമ്പോൾ ഒരു മന്ത്രണം പോലെ കേൾക്കാം.

‘ കെടക്കണില്യേ.?. പതുങ്ങിയ ശബ്ദം കേട്ട് ഞാൻ നോക്കി. വാതിൽപടിയിൽ ചാരി നിൽക്കുന്ന ഗീത. ഞാൻ മനോരാജ്യത്തിൽ നിന്നും ജീവിതത്തിലേയ്ക്കു തിരിച്ചു വന്നു. ‘ ഞാനും വരുന്നെടീ എന്റെ പെബ്ലേ” എന്നു മനസ്സിൽ തോന്നി. പക്ഷേ പഴയ വൈക്ലബ്യം എന്നേ വീണ്ടും പിടികൂടി വാക്കുകൾ വെളിയിൽ വന്നില്ല

ഉറങ്ങിക്കോ . ഞാൻ കെടന്നോളാം. വെളിച്ചത്തിന്റെ മറവിൽ വാതിൽക്കൽ നിന്ന ഇരുണ്ട നിഴലിനോട് ഞാൻ പറഞ്ഞു.

‘ ദൂരയാത കഴിഞ്ഞു വന്നതല്ലേ. ക്ഷീണം. കാണില്യേ.” സാരല്യ. നാളെ കടേ പോകണ്ടല്ലോ. ഒറക്കളയ്ക്കുണ്ട്. പോയി കെട്നോളൂ.” എന്റെ മുന്നിൽ കണ്ട നിഴൽ അപ്രത്യക്ഷമായി കുറേ നേരം കൂടി ഞാനവിടെ ഇരുന്നു. തണുപ്പ ഏൽക്കുന്നു എന്നായപ്പോൾ ഞാൻ അകത്തു കേറി കതകടച്ചു. ഗീതയുടെ മുറിയുടെ കതകിന്റെ രണ്ടു പാളികളും തുറന്നു കിടക്കുന്നു. വെറുതേ ഞാനൊന്നു നോക്കി ഒരു കാൽ മടക്കി ഭിത്തിയിൽ ചാരി, ഒരു കയ്ക്ക് വയറിൽ വെച്ച് കണ്ണടച്ചു കിടക്കുന്ന എന്റെ ഭാര്യ, ഗീത മുറിയിൽ നല്ല വെളിച്ചം. എന്നേയൊന്നു വിളിച്ചെങ്കിൽ എന്നു മനസ്സാശിച്ചു. ഒരു നിമിഷം ഉയർന്നു താഴുന്ന ആ മാറിടങ്ങളുടെ ചലനം നോക്കി ഞാൻ നിന്നു. പാവം ഉറങ്ങിപ്പോയി. അതും ഒരു മനുഷ്യശരീരമല്ലേ. ഞാൻ എന്റെ മുറിയിൽ പോയി കിടന്നു. യാത്രാക്ഷീണം കൊണ്ടാവും ഞാനും ഉറങ്ങിപ്പോയി
രാവിലേ കമലപ്പെങ്ങളുടെ വിളികേട്ടാണു ഞാനുണർന്നത്. ‘ ഡാ. എഴുന്നേക്കടാ. ഇന്നലേം നീ ഇവിടെയാ കെടന്നേ…?..

. ” ഓ. ഇങ്ങനൊരു പൊട്ടൻ. ഇതുങ്ങളേയൊക്കെ എന്താ ചെയ്യണ്ടേന്ന് ഈശ്വരനു മാത്രേത അറിയൂ. നീയൊരാണാണോടാ. നേരം വെളുക്കുന്നതു വരേ അവളാ കതകും തൊന്നിട്ടോണ്ടു കെടന്നിട്ട് നീ ഒന്നു പോയി നോക്കിയോടാ. മരക്കൊരങ്ങേ.” നീ പോയി വേറേ പണി നോക്കെന്റെ പെങ്ങളേ. രാവിലേ കെടന്നു ചെലയ്ക്കാതെ. വിളിച്ചൊണത്തീട്ട തൊടങ്ങി. എന്റെ കാര്യം ഞാൻ നോക്കിയ്യോളാം..” ‘ എന്നാ വാ. പല്ലുതേച്ചിട്ടു വന്നു വല്ലോം കേറ്റ്. അമ്മ നെക്കെന്തോ പണി വെച്ചിട്ടൊണ്ട്.” ഞാൻ തയാറായി ചെന്നപ്പോൾ കാപ്പി റെഡി. കപ്പയും വാളക്കറിയും കഴിച്ചോണ്ടിരുന്നപ്പോൾ. ‘ എട്ടാ. വാസുട്ടാ. നമ്മടെ പൊറകുവശത്തേ തൊടീല് അഞ്ചാനു ചേന നടണം. ഒരാളിനേ വിളിയ്ക്കാനൊള്ള വകയില്ല. നീ ഏതായാലും ചുമ്മാ ഇരിയ്ക്കുവല്ലേ.”

” അതു ഞാനേറ്റു.” അപ്പോൾ ഗീത ചട്ടിയിൽ നിന്നും കുറച്ചു കറി എന്റെ പാത്രത്തിൽ വിളമ്പി അതു കണ്ട കമലപ്പെങ്ങൾ പറഞ്ഞു. ” കണ്ടോമേ.. കെട്ട്യോനു വാളേടെ നടുമുറി തന്നേ വെളമ്പിക്കൊടുക്കുന്നേ. നമ്മക്കിനി തലേo വാലും മാത്രേത മിച്ചം കാണ്.’ ‘ ഒന്നു മിണ്ടാതിരിയെടീ.അ അവളു കൊടുക്കുന്നേലത്. അവടെ കെട്ട്യോനാ. അവളല്ലാതെ അവനു നീ കൊടുക്കുവോ.. ‘

Leave a Reply

Your email address will not be published. Required fields are marked *