ഇതൊന്നുമറിയാതെ ബീന മിസ് കാലുകൾ പോക്കുകയും അകത്തുകയും ചെയ്തു. വെളുത്ത ലെഗ്ഗിൻസിനടിയിലെ കറുപ്പോ കടും നീലയോ പാന്റീസിന്റെ നിഴലുകൾ അയാളുടെ കാഴ്ചകളിലേക്ക് വിരുന്നെത്തി.
“അനുപേട്ടാ..എഴുന്നേൽക്ക്….” ബീന അയാളുടെ മുഖം തന്റെ ഉള്ളം കയ്യിൽ കോരിയെടുത്ത് കൊണ്ട് പറഞ്ഞു. അയാൾ അപ്പോഴും തേങ്ങി. ആ തേങ്ങൽ പാതിമാത്രമേ സത്യമുണ്ടായിരുന്നൊള്ളു. മറു പാതിയിൽ തന്റെ ഭാര്യയോടുള്ള ദേഷ്യവും കുറച്ചുമുന്നേ കണ്ട ബീന മിസ്സിന്റെ കൊഴുത്ത തുടകളുമായിരുന്നു. പതിയെ പതിയെ അയാളുടെ മനസിൽ മൂടി കെട്ടിയിരുന്ന വേദനയുടെയും ദേഷ്യത്തിന്റെയും കാർമേഘങ്ങൾ ഒഴിഞ്ഞു, പകരം കാമം എന്ന ലഹരി അയാളെ മദിച്ചു.
അനൂപ് അവളുടെ തുടകളിൽ തല വെച്ച് തേങ്ങി. അയാളുടെ കണ്ണീരിൽ ബിനാമിസ്സിന്റെ തുടകൾ നനഞ്ഞു.
“അനുപേട്ടാ… എഴുന്നേൽക്ക് എനിക്ക് പോണം…” അവൾ അയാളുടെ തലയിലൂടെ തലോടി കൊണ്ട് പറഞ്ഞു. ആ തലോടലിൽ സ്നേഹവും വാത്സല്യവും കലർന്നിരുന്നു.
എന്തിനാണ് താൻ ഇത്രയും സ്നേഹം ഇയാളോട് കാണിക്കുന്നത് എന്ന് ബീന മിസ്സിന് മനസിയിലായില്ല. എന്തിനാണ് താൻ ഇത്ര ദൃതിപ്പെട്ട് ഈ സന്ധ്യാനേരത്ത് ഇങ്ങോട്ട് വന്നത് എന്നും അവൾ സ്വയം ചോദിച്ചു. ഫോണിലൂടെ പറയാവുന്നതല്ലേ ഉണ്ടായിരുന്നുള്ളു. വിഡിയോ വാട്സാപ്പിൽ അയച്ച് കൊടുക്കാമായിരുന്നില്ലേ?. തന്നെ ദ്രോഹിച്ചിട്ട് കൂടി ഇപ്പോഴും താനിവിടെയിരിക്കുന്നത് എന്തിനാണ്?.
അങ്ങനെ സ്വയം ഉത്തരമില്ലാത്ത, അല്ലെങ്കിൽ ഉത്തരം തേടി പോവാൻ മനസ്സ് സമ്മതിക്കാത്ത കുറെ ചോദ്യങ്ങളിലൂടെ ബിനാമിസ്സിന്റെ മനസ്സ് കടന്ന് പോയി. ഒന്ന് മാത്രം അവൾക്കുറപ്പായിരുന്നു. ആരും അംഗീകരിച്ചില്ലെങ്കിലും ഇയാൾ തന്റെ ആരോ ആണ്. ഈ മനുഷ്യനിൽ നിന്ന് തന്റെ മനസ്സും ശരീരവും എന്തോ ആഗ്രഹിക്കുന്നുണ്ട്. അത് ഈ നിമിഷം തോന്നിയതല്ല. മുമ്പ് എപ്പോയോ, സ്വപ്നങ്ങളിൽ കണ്ടുമുട്ടുന്ന ഗന്ധർവന്മാരിലൂടെ തന്നിലേക്ക് വന്നു ചേർന്നതാണ്. താൻ കാണുന്ന ഗന്ധർവന്മാർക്കൊക്കെ ഇയാളുടെ മുഖമായിരുന്നു. താൻ സ്വകര്യമായി താലോലിക്കുന്ന സ്വപ്നം.
അറിയാതെ അവളുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. എത്ര നേരം വരെ വേണമെങ്കിലും ഇങ്ങനെ ഇരിക്കാൻ അവൾ ഏറെ കൊതിച്ചു. പക്ഷെ അനൂപ് തല പൊക്കി എഴുനേറ്റു. സത്യത്തിൽ അയാൾക്ക് എഴുനെൽക്കണമെന്നില്ലായിരുന്നു. ഇനിയും എഴുന്നേറ്റില്ലെങ്കിൽ കുണ്ണ ഇനിയും കുലയ്ക്കും അപ്പൊ തീരെ
എഴുനേൽക്കാൻ കഴിയില്ല.
അയാൾ എഴുനേറ്റ് നേരെ വാഷ് ബൈസിനിൽ പോയി മുഖം ഒന്നൂടെ കഴുകി. കർച്ചീഫിൽ മുഖം തുടച്ച് സോഫയിൽ വന്നിരുന്നു.
“ബീന പൊയ്ക്കോ… ഇനിയിപ്പോ ഞാൻ ആരെയും തിരഞ്ഞു പോവണ്ടല്ലോ..” അയാൾ ഒരു ചിരിയോടെ പറഞ്ഞു.
അത് കേട്ടപ്പോൾ ബീന വിഷമത്തോടെ തല താഴ്ത്തി.
“ബീന… ആരായിരുന്നു ആ പയ്യൻമാർ…?” അല്പനേരത്തെ മൗനത്തിന് ശേഷം അനൂപ് വീണ്ടും ചോദിച്ചു.
“അത്… അത്.. മിസ്സിന്റെ ക്‌ളാസിലുള്ള പയ്യന്മാരാണ്, അൽത്താഫും, ലിബിനും..” ബിനാമിസ്സ് തല ഉയർത്തി പറഞ്ഞു.
“മ്മ്..” അനൂപ് ഇരുത്തി ഒന്ന് മൂളി.
സങ്കട കടലിൽ മുങ്ങി കൊണ്ടിരിക്കുന്ന ആ മനുഷ്യനെ കണ്ടിട്ട് അവൾക്ക് തനിച്ചിറങ്ങി പോകാൻ തോന്നിയില്ല. അവൾ എഴുനേറ്റ് അനൂപിന്റെ തൊട്ടടുത്ത് ചെന്നിരുന്നു. അയാളുടെ കൈ തന്റെ കൈക്കുള്ളിലൊളിപ്പിച്ച് പിടിച്ചു.
“അനുപേട്ടൻ.. വിഷമിക്കണ്ട… എല്ലാം ശരിയാവും.. എല്ലാവര്ക്കും അവരുടേതായ ഇഷ്ട്ടങ്ങളില്ലേ… എന്ന് കരുതി സമാധാനിക്ക്…” അവളിൽ നിന്നും ആശ്വാസ വചസുകൾ പൊഴിഞ്ഞു. ആ വാക്കുകളിൽ ഉള്ളിൽ എവിടെയോ ഒളിപ്പിച്ച് വെച്ച സനേഹത്തിന്റെ സ്വരങ്ങൾ അനൂപിന് മനസ്സിലായി. ആ ഉള്ളം ചിരിച്ചു.
അനൂപ് അവളുടെ കണ്ണുകളിലേക്ക് നോക്കി. ബീന മിസ്സിന്റെ കണ്ണുകൾ പതിയെ ഉയർന്നു. അത് അവന്റെ കണ്ണുകളിൽ തറച്ചു. രണ്ടു കണ്ണുകളും ജീവനറ്റ മീനുകളെ പോലെ നിശ്ചലമായി. കണ്ണുകളിലൂടെ പരസ്പ്പരം കൈമാറിയ ഊർജം അനൂപിന്റെ ചുണ്ടുകളിൽ വിറയലുണ്ടാക്കി. അവ പതിയെ അവളുടെ തുടുത്ത കവിളുകളിൽ തൊട്ടു. ആ ചുമ്പനത്തിന്റെ പ്രഹരം ബിനാമിസ്സിന്റെ ശരീരമാസകലം ഓടി നടന്നു. അവളുടെ രോമങ്ങൾ എഴുന്നു. വർഷങ്ങളായി കാത്തിരുന്ന ഒരു നിധി കണ്ടത്തിയ ഭൂതത്തെ പോലെ അവളുടെ മിഴികൾ പുറത്തേക്ക് തള്ളി.
