കടിക്കുത്തരം പൊളിപ്പണ്ണൽ- 2

ഇടം കൈ വയറിലൂടെ ഇഴഞ്ഞുകൊണ്ട് ദേവൂട്ടിയുടെ മൂത്തു കിടക്കുന്ന മുല മുഴപ്പിൽ അമർത്തിയതും…. “ആഹ് പതിയെ എന്റെ പെണ്ണെ…!!!!” എന്ന് ദേവൂട്ടി ചീറി. പക്ഷെ രേവതിയുടെ ഉള്ളം കയ്യിലെ ചന്ദനം മുഴുവനും ദേവൂട്ടിയുടെ മുലഞ്ഞെട്ടിൽ നിന്നും താഴേക്ക് ഒഴുകി, മുലകളെ തട്ടി കളിച്ചുകൊണ്ട് ഒന്നുടെ അമർത്തി പിഴിഞ്ഞപ്പോൾ ദേവൂട്ടിയുടെ പെരും മുലകൾ തുടിച്ചു തുള്ളികൊണ്ടിരുന്നു.

തീവ്രാനുരാഗത്തിന്റെ പ്രാരംഭ വേളയിൽ ഇരുവരും സുഖതീക്ഷ്ണമായ ലഹരി നുകരാൻ വെമ്പികൊണ്ട് കണ്ണോടു കണ്ണ് കോർത്തു. ദേവൂട്ടി ഇരുകൈകൊണ്ടും രേവതികുട്ടിയെ തന്നിലേക്കമർത്തിയതും ദേവൂട്ടിയുടെ മുലകളുടെ മീതെ രേവതിക്കുട്ടി അവളുടെ മാറു ചേർത്തു, ഒരു കൈകൊണ്ട് രേവതികുട്ടിയുടെ മാറിലെ നനഞ്ഞ ഒറ്റമുണ്ട് ദേവൂട്ടി ഊരിയിട്ടതും ഇരുവരും ചിരിച്ചുകൊണ്ട് തീവ്രമായി ചുംബനത്തിൽ ലയിച്ചു തുടങ്ങി. ഇരുവർക്കും കടിമൂത്തു വന്നുകൊണ്ട് പൂറു പൊട്ടി തുടകളിൽ നനവ് പടർത്തി.

കുളപ്പുര വാതിൽ പെട്ടന്ന് തുറക്കുന്ന ശബ്ദം കേട്ടതും. ചുണ്ടുകൾ കോർത്ത ഇരുവരും ഉരിഞ്ഞിട്ട വസ്ത്രം എടുക്കാൻ കൈ എത്തിച്ചു. മങ്ങാട്ടമ്മ പൂജ കഴിഞ്ഞു പ്രസാദം കുളത്തിൽ ഒഴുക്കാൻ വേണ്ടി വന്ന ആ നിമിഷം, ദേവൂട്ടിയുടെയും രേവതികുട്ടിയുടെയും നെഞ്ചിൽ ഇടിമിന്നലേറ്റു.

“ഛീ അശ്രീകരങ്ങൾ!!!!!” എന്നും പറഞ്ഞിട്ട് മങ്ങാട്ടമ്മ കുളപ്പുരയുടെ വാതിൽ കൊട്ടി അടച്ചതും, രേവതിക്കുട്ടി കരഞ്ഞുകൊണ്ട് ദേവൂട്ടിയുടെ മാറിലേക്ക് മുഖം
പൂഴ്ത്തി. തന്റെ വല്യമ്മ ആണെങ്കിലും അച്ഛനും അമ്മയും ഇല്ലാത്ത രേവതികുട്ടിയുടെ വീട്ടിലെ കാര്യങ്ങൾ എല്ലാം മങ്ങാട്ടമ്മയാണ് നോക്കുന്നത്.

“ദേവൂട്ടി… വല്യമ്മ!!!” രേവതിക്കുട്ടി പേടിച്ചു വിറച്ചുകൊണ്ട് കണ്ണീരിന്റെ നനവോടെ ദേവൂട്ടിയെ നോക്കിപറഞ്ഞു, ദേവൂട്ടി അപ്പോഴും അവളെ ഇരുകൈകൊണ്ടും ഇറുകെ പുണർന്നിരുന്നു.

“നീ പേടിക്കണ്ട രേവതിക്കുട്ടി… എല്ലാത്തിനും വഴി ഞാൻ കണ്ടിട്ടുണ്ട്….”

ദേവൂട്ടി രേവതികുട്ടിയെ ആശ്വസിപ്പിച്ചുകൊണ്ട് പടവിൽ നിന്നും ഒറ്റമുണ്ട് എടുത്തു പുതപ്പിച്ചു. ഇരുവരും തല തോർത്തികൊണ്ട് കുളപ്പുരയിൽ നിന്നും കയറി.

വീട്ടിലേക്കെത്തിയതും രേവതികുട്ടിയെ മങ്ങാട്ടമ്മ കണക്കിന് തല്ലി.

“ഫ തേവിടിച്ചി… കുളിക്കാനെന്നും പറഞ്ഞിട്ടപ്പോ ഇതാണല്ലേ രണ്ടും കൂടെ.. ശവങ്ങൾ!!!!”

രേവതിക്കുട്ടി അവളുടെ മുറിയിൽ തന്നെ ഒരു മൂലക്ക് കിടന്നു. മങ്ങാട്ടമ്മയുടെ ചവിട്ടു കൊണ്ട് അവൾക്ക് നടുവിന് വീക്കം വന്നു തളരുന്ന പോലെ തോന്നി. രേവതികുട്ടിയുടെ കളിത്തോഴിയും വീട്ടു ജോലിക്കാരിയുമായിരുന്ന വത്സല രേവതിക്കുട്ടിക്ക് കഞ്ഞികൊടുത്തപ്പോൾ

“വേണ്ട…. അവൾക്കിനി പച്ച വെള്ളം ഈ വീട്ടിൽ നിന്ന് കൊടുക്കണ്ട…!!!”
മങ്ങാട്ടമ്മ പല്ലിറുമ്മിക്കൊണ്ട് അവളുടെ മുറി പുറത്തു നിന്നും പൂട്ടി. രേവതിക്കുട്ടി ബെഡിൽ കമിഴ്ന്നു കിടന്നു. അവളുടെ ശരീരവും മനസും ഒരുപോലെ മുറിഞ്ഞിരുന്നു. ഇന്നേരം നാട് മുഴുവനും ഇതേ കുറിച്ചറിഞ്ഞുകാണും.
ഇനി ജീവിച്ചിരിന്നിട്ട് കാര്യമില്ല, പെണ്ണും പെണ്ണും തമ്മിൽ അരുതാത്തതെന്നു ലോകം പറയുന്നതല്ലേ താനും ദേവൂട്ടിയും കൂടെ കാട്ടീത്, ഇനിയെപ്പോ…

ജനലരികിൽ പതിയെ മുട്ട് കേൾക്കുമ്പോ രേവതിക്കുട്ടി ആദ്യമത് കാര്യമാക്കിയില്ല, പിന്നെയും രണ്ടു തവണ മുട്ടിയിട്ട് പതിയെ അങ്ങേത്തലക്കൽ രേവതികുട്ടീ ന്ന് വിളിച്ചപ്പോൾ ആശബ്ദത്തിലെ പ്രണയം അവളുടെ മനസിലേക്കിരമ്പി വന്നു.

“ദേവൂട്ടി …..” രേവതിക്കുട്ടി ജനലരികിൽ നിന്ന് വിളിച്ചുകൊണ്ട് ജനൽ പതിയെ തുറന്നു.

“എനിക്ക് നിന്നെ കാണാതെ വയ്യന്റെ പെണ്ണെ….”

“ദേവൂട്ടി എന്നെ ഇവ്ടെന്നു നീ കൂട്ടീട്ട് പോ ….”
രേവതിക്കുട്ടി ജനൽകമ്പിയിൽ വെച്ച ദേവൂട്ടിയുടെ കയ്യിൽ അമർത്തിപ്പിടിച്ചു. അവളുടെ ചുവന്നു തുടുത്ത കവിലൂടെ കണ്ണുനീരൊഴുകി കൊണ്ടിരുന്നു.

“നാളെ ഞാൻ വരാം, രേവതിക്കുട്ടി…”

“നിന്നെ സിന്ധുവമ്മ ഉപദ്രവിച്ചോ…..” രേവതികുട്ടിയുടെ ചുവന്ന കവിൾത്തടത്തിൽ വിരലോടിച്ചുകൊണ്ട് കണ്ണുന്നീർ തുടക്കുമ്പോ അവൾ ദേവൂട്ടിയോട് ചോദിച്ചു.

“അതൊന്നും സാരമില്ല, രേവതി സഹിക്യന്നെ….”

“എന്നെ ഒത്തിരി തല്ലി.” തേങ്ങി തേങ്ങി കരയുന്ന രേവതികുട്ടിയുടെ മനസ് നിറയെ ദേവൂട്ടി മാത്രമായിരുന്നു ഇനിയങ്ങോട്ടുള്ള ആലംബം. രേവതികുട്ടിയെ
രക്ഷിക്കാമെന്നു വാക്ക് കൊടുത്തുകൊണ്ട് ദേവൂട്ടി നാലുകെട്ടിന്റെ പുറത്തൂടെ വേഗം നടന്നു. ദേവൂട്ടിയുടെ മുതുകിൽ കണ്ട ബെൽറ്റിന്റെ അടികൊണ്ടുള്ള പാടിൽ സിന്ധുവമ്മയുടെ ക്രൂരത രേവതിക്കുട്ടി കണ്ണീരോടെ കണ്ടു. സിന്ധുവമ്മയും മങ്ങാട്ടമ്മയും ഒരു കാര്യം തീരുമാനിച്ചാൽ അതിനെ എതിർക്കാൻ ഇന്നാട്ടിൽ ആരുമില്ലെന്ന് സത്യമാണ്.
എന്നിട്ടും ദേവൂട്ടി തനിക്ക് തന്നു. എന്തെങ്കിലും വഴിയുണ്ടാക്കണേ കൃഷ്ണാ, എന്നവൾ ഉള്ളുരുകി പ്രാർഥിച്ചു.

“എടീ വാതിൽ തുറക്കാൻ….”
കതകിൽ മുട്ടുന്നത് മങ്ങാട്ടമ്മയായിരുന്നു.
രേവതിക്കുട്ടി വാതിൽ തുറന്നപ്പോൾ വെറ്റില മുറുക്കികൊണ്ട് മങ്ങാട്ടമ്മ മുറിയിലേക്ക് കയറി.

“മോങ്ങുന്നത് കണ്ടില്ലേ ശവം!, എടീ നാളെ ആ പൊട്ടൻ കണാരൻ നിന്നെ പെണ്ണ് കാണാൻ വരുന്നുണ്ട്, നിന്നോട് ഇനി പറഞ്ഞില്ലെന്നു വേണ്ട. അവനു നിന്നെ ഇഷ്ടപെട്ടാൽ ഈയാഴ്ച തന്നെ രണ്ടിന്റേം കെട്ടും നടത്തും ഞാൻ.”

സ്വത്തിന്റെയും നിലത്തിന്റെയും കണക്ക് ചോദിക്കുന്നവരെ മങ്ങാട്ടമ്മയ്ക്കും പഥ്യമില്ല. കണാരനു ആണെങ്കിൽ ചെറുപ്പത്തിൽ ബുദ്ധി ഭ്രമം ഉണ്ടായിരുന്നു. ഇപ്പൊ ഗുണ്ടല്പേട്ടോ മറ്റോ ഉരുളകിഴങ്ങ് കൃഷിയോ മറ്റോ ആണെന്ന് രേവതിക്കുട്ടി കേട്ടിരുന്നു. അവൾ തന്റെ വിധിയെ പഴിച്ചു, കിടക്കിയിലേക്ക് കമിഴ്ന്നു വീണുകൊണ്ട് വീണ്ടും കരയാൻ തുടങ്ങി.

**********************************************
സിന്ധുവമ്മയുടെ വീട്ടിലേക്ക് വരമ്പത്തൂടെ നടക്കുമ്പോ, നാട്ടുകാർ പലരും മൂക്കത്തു വിരൽ വെച്ച് ദേവൂട്ടിയെ പ്രാകി. കുളപ്പുരയിൽ വെച്ച് ഒരു “പെണ്ണും പെണ്ണും” തമ്മിൽ നടന്ന രാസലീല ആ നാടാകെ പാട്ടായിരുന്നു. സിന്ധുവമ്മയുടെ മരുമകൾ ആയതുകൊണ്ട് മാത്രം അവളെ നാട്ടുകാർ മൊട്ടയടിച്ചു കഴുതപ്പുറത്തിരുത്തിയില്ല എന്ന് മാത്രം. പക്ഷെ ഇതറിഞ്ഞ നിമിഷം സിന്ധുവമ്മ കലിപൂണ്ട് രാജന്റെ മുന്നിലിട്ടുകൊണ്ട് അവളെ ചവിട്ടുകയും ലെതറിന്റെ ബെൽറ്റ് കൊണ്ട് അവളെ നിരുപാധികം പെടക്കുകയും ചെയ്തു.
വീടിന്റെ ഉമ്മറപ്പടയിൽ വെച്ച് ബെൽറ്റ് കൊണ്ടുള്ള ഓരോ അടിയും ഏറ്റുവാങ്ങുമ്പോളും ദേവൂട്ടി, കരഞ്ഞതേയില്ല. അവളുടെ തല കുനിയാത്ത ശൗര്യം കണ്ടപ്പോൾ സുഗതന് ശെരിക്കും നൊന്തു. “പാവം പെണ്ണ്.” എന്നയാൾ ആത്മഗതം പറഞ്ഞു. അവളെ ഒന്നാശ്വസിപ്പിക്കാൻ പോലും ആ നിമിഷം സുഗതനായില്ല. കരുണയില്ലാത്ത സിന്ധുവമ്മയോടു പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്നു സുഗതൻ ആ നിമിഷം അവിടെ നിന്നും ഇറങ്ങി പോയി. രാജൻ പിന്നെ പണ്ടേ നപൂംസകം ആയതുകൊണ്ട് സിന്ധുവമ്മയുടെ മടിക്കുത്തിൽ കെട്ടി തൂങ്ങി ചത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *