കടിക്കുത്തരം പൊളിപ്പണ്ണൽ- 2 4

**********************************************
സിന്ധുവമ്മയുടെ വീട്ടിലേക്ക് വരമ്പത്തൂടെ നടക്കുമ്പോ, നാട്ടുകാർ പലരും മൂക്കത്തു വിരൽ വെച്ച് ദേവൂട്ടിയെ പ്രാകി. കുളപ്പുരയിൽ വെച്ച് ഒരു “പെണ്ണും പെണ്ണും” തമ്മിൽ നടന്ന രാസലീല ആ നാടാകെ പാട്ടായിരുന്നു. സിന്ധുവമ്മയുടെ മരുമകൾ ആയതുകൊണ്ട് മാത്രം അവളെ നാട്ടുകാർ മൊട്ടയടിച്ചു കഴുതപ്പുറത്തിരുത്തിയില്ല എന്ന് മാത്രം. പക്ഷെ ഇതറിഞ്ഞ നിമിഷം സിന്ധുവമ്മ കലിപൂണ്ട് രാജന്റെ മുന്നിലിട്ടുകൊണ്ട് അവളെ ചവിട്ടുകയും ലെതറിന്റെ ബെൽറ്റ് കൊണ്ട് അവളെ നിരുപാധികം പെടക്കുകയും ചെയ്തു.
വീടിന്റെ ഉമ്മറപ്പടയിൽ വെച്ച് ബെൽറ്റ് കൊണ്ടുള്ള ഓരോ അടിയും ഏറ്റുവാങ്ങുമ്പോളും ദേവൂട്ടി, കരഞ്ഞതേയില്ല. അവളുടെ തല കുനിയാത്ത ശൗര്യം കണ്ടപ്പോൾ സുഗതന് ശെരിക്കും നൊന്തു. “പാവം പെണ്ണ്.” എന്നയാൾ ആത്മഗതം പറഞ്ഞു. അവളെ ഒന്നാശ്വസിപ്പിക്കാൻ പോലും ആ നിമിഷം സുഗതനായില്ല. കരുണയില്ലാത്ത സിന്ധുവമ്മയോടു പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്നു സുഗതൻ ആ നിമിഷം അവിടെ നിന്നും ഇറങ്ങി പോയി. രാജൻ പിന്നെ പണ്ടേ നപൂംസകം ആയതുകൊണ്ട് സിന്ധുവമ്മയുടെ മടിക്കുത്തിൽ കെട്ടി തൂങ്ങി ചത്തിരുന്നു.

സിന്ധുവമ്മ കൈ കഴക്കും വരെ തല്ലിയ ശേഷം, രാഘവനും ബീരാന്റെയുമൊപ്പം പുറത്തേക്കിറങ്ങി, കണ്ണീരടക്കി പിടിച്ചുകൊണ്ട് ദേവൂട്ടി ചിലതൊക്കെ മനസ്സിൽ കണക്കു കൂടിയിരുന്നു. അവൾ അവിടെ നിന്നും രേവതികുട്ടിയുടെ വീട്ടിലേക്ക് ചെന്നത്.
അവളെ കണ്ടു സമാധാനിപ്പിച്ച ശേഷം നേരെ പോയത് സുഗതന്റെയടുത്തേക്കാണ്. വീടിന്റെ മുന്നിൽ അയാളുടെ ഭാര്യയും, പിന്നെ
അവരുടെ കൂടെ അയൽവക്കകാരികളും ഉണ്ടായിരുന്നു. അവരുടെ വായിലും സംസാര വിഷയമത് തന്നെ.

“ഉം. എന്താടി നീയിവിടെ…!?” സുഗതന്റെ കെട്യോൾ അത് ചോദിക്കുമ്പോ കൂടെയുള്ള ശവങ്ങൾ അടക്കിചിരിച്ചു.

“ചേച്ചീ സുഗതൻ ചേട്ടൻ….”

“പുറത്തു പോയി, വൈകീട്ടെ വരൂ…”

അത് കേട്ടതും ദേവൂട്ടി തിരിഞ്ഞു നടന്നു. കുലുങ്ങി തുളുമ്പുന്ന അവളുടെ മുട്ടൻ കുണ്ടിയിൽ നോക്കി സുഗതന്റെ കെട്യോൾ പറഞ്ഞു “നടക്കണ നടപ്പ് കണ്ടില്ലേ. അറുവാണിച്ചി, ഇവളെയൊക്കെയുണ്ടല്ലോ…” ദേവൂട്ടി അത് കേട്ടുകൊണ്ട് അപെണ്ണുമ്പിള്ളയെ ഒന്ന് തിരഞ്ഞു നോക്കിയപ്പോൾ അവരടങ്ങി.

അധികദൂരം നടക്കുമ്പോഴേക്കും സുഗതൻ ചേട്ടനും രാഘവനും ബീരാനും കൂടെ ദൂരെ വരമ്പിൽ ഇരുന്നു ചീട്ടുകളിക്കുന്നത് ദേവൂട്ടി കണ്ടു. അവൾ “ഹേയ് ഹേയ്..” എന്നൊക്കെ അവരെ കൈകാട്ടി വിളിച്ചുകൊണ്ടിരുന്നു.

“സുഗതാ.. ദേ രാജന്റെ വെടിച്ചി.” രാഘവൻ ദേവൂട്ടിയെ കണ്ടു ചുണ്ടിലെ കടിച്ചു പിടിച്ച ബീഡിയൂതി. അവന്റെ ചുവന്ന തലേക്കെട്ട് പതിയെ അമർത്തി ചരിച്ചുകൊണ്ട് സുഗതൻ അങ്ങോട്ടേക്ക് നോക്കി. “ഡാ മിണ്ടാതിരിക്കട… അവൾക്കെന്താ പേരില്ലേ തായോളി…”

“ഓ!!!”

സുഗതനോന്നങ്ങോട്ടേക്ക് നോക്കിയതും ദേവൂട്ടി ചിരിച്ചു. അവൾ അവൾക്കരികിലേക്ക് സുഗതനെ വരാനായി കൈ കാണിച്ചപ്പോ.

“രാഘവാ… ഞാനാവഴി പോകും. നീ എനിക്ക് 200 താരനുണ്ട് മറക്കണ്ട!”

“ഇല്ലെടാ…” രാഘവൻ അന്നേരം ചീട്ടു പുല്ലുപായിലേക്കിട്ടു. ചീട്ടുകളിക്കുന്ന സംഘം മുഴുവനും കളി നോക്കാതെ ദേവൂട്ടിയുടെ നെയ്‌ക്കൊഴുപ്പ് മേനിയിലേക്ക് തന്നെയായിരുന്നു അവരുടെ നോട്ടമെപ്പോഴും. സുഗതൻ അവിടെ നിന്നും ദേവൂട്ടിയുടെ അടുക്കലേക്ക് നടന്നെത്തി.

“എന്താടി.. മോളെ, നിനക്ക് നൊന്തോ. അന്നേരമെനിക്ക് ഒന്നും പറയാനായില്ലെടി..”

“അത് വിട് സുഗതൻ ചേട്ടാ, എനിക്കൊരുപകാരം വേണം…”

“എന്താ മോളെ…”

“രേവതികുട്ടിയെ രക്ഷിക്കണം, മങ്ങാട്ടമ്മ അവളെയൊത്തിരി തല്ലിന്ന് പറഞ്ഞു.
ഞാൻ കാരണമാണ് അവളുമിത് അനുഭവിക്കുന്നത്.. ഞാനവളെ കണ്ടേച്ചു വരുവാണ്… പെണ്ണ് കരച്ചിൽ നിർത്താൻ വയ്യ…”

“ഞാനും കേട്ടു, പാവം… എന്താപ്പോ ചെയ്യുക.”

“അന്നെന്നോട് ചോദിച്ചില്ലേ, രാഘവനും ബീരാനും എന്നെ വേണം ന്ന്
പറഞ്ഞുന്നു…”

“അഹ് അങ്ങനെയൊരു മോഹമുണ്ട്, അതിപ്പൊ പറയാൻ എന്താ നിനക്ക്???”

Leave a Reply

Your email address will not be published. Required fields are marked *