കന്യകയുടെ ആദ്യ രാത്രി – 1 19

എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി, കുഞ്ഞേ………. ഞാന്‍ ഔട്ട്ഹൌസിലുണ്ടാകും. അവിടത്തെ നമ്പര്‍ അറിയാമല്ലോ ? : കുര്യച്ചന്‍ പോകുന്നതിനു മുമ്പായി പറഞ്ഞു.

അവള്‍ തലയാട്ടി.

നല്ല തണുപ്പല്ലേ ? ഞാന്‍ രാത്രി കിടക്കുന്നതിന് മുമ്പായി രണ്ടെണ്ണം അടിക്കും. അതാ ഇവിടെ കിടക്കാത്തത് : അയാള്‍ മുന്‍കൂര്‍ ജാമ്യം എടുത്തു. അപ്പോഴേക്കും പുറത്തു നല്ല തണുത്ത കാറ്റ് അടിച്ചു തുടങ്ങി. അവള്‍ അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു.

അത്താഴം കഴിഞ്ഞ് ഉറക്കം വരാത്തത് കൊണ്ട് ചില മാസികകള്‍ മറിച്ചു നോക്കുമ്പോഴാണ് കാളിങ് ബെല്‍ അടിക്കുന്നത് കേട്ടത്. സിത്താര ആദ്യമൊന്ന് ഞെട്ടി. ആന്‍സിയും വീട്ടുകാരും തിരിച്ചു വന്നോ ? അതോ ഇനി കുര്യച്ചനാണോ ?

വീണ്ടും ബെല്‍ അടിച്ചപ്പോള്‍ അവള്‍ വാതില്‍ക്കലേക്ക് നടന്നു. വാതില്‍ തുറന്നു. പുറത്ത് ആടിയുലയുന്ന ഒരു രൂപം. കുറച്ചു സമയമെടുത്തു അയാളെ തിരിച്ചറിയാന്‍.

ജോണിക്കുട്ടി. ആന്‍സിയുടെ ജ്യേഷ്ഠന്‍. അവള്‍ സ്വയം പറഞ്ഞു. നേരത്തെ ഫോട്ടോയില്‍ കണ്ടിട്ടുണ്ട്.

കൂടെ ആരുമില്ല. പുതിയ കഥാപാത്രത്തെ വീട്ടില്‍ കണ്ട് മദ്യത്തിന്‍റെ ലഹരിയിലും ജോണിക്കുട്ടി ഒന്നു പകച്ചു.

ഒരു സുന്ദരിക്കുട്ടി. മഞ്ഞ നിറത്തിലുള്ള ഫുള്‍ പാവാട. ബ്ലൌസ്. ഒരു എത്തും പിടിയും കിട്ടിയില്ലെങ്കിലും ഒരു വേള അവളെ അന്തിക്കൂട്ടിന് കിട്ടിയിരുന്നെങ്കില്‍ എന്ന്‍ അയാള്‍ സങ്കല്‍പ്പിച്ചു. ആ ചിന്ത അറിയാതെയാണെങ്കിലും അയാളുടെ സിരകളെ ചൂടു പിടിപ്പിച്ചു.

മുകളിലത്തെ നിലയിലെ കിടപ്പ് മുറിയില്‍ കയറി വാതിലടക്കുമ്പോഴും ജോണിക്കുട്ടിയുടെ മനസ്സില്‍ ആ സുന്ദര വിഗ്രഹം നിറഞ്ഞു നിന്നു. പണ്ടെപ്പോഴോ ആന്‍സിയുടെ കോളേജ് ഫോട്ടോയില്‍ സിത്താരയെ അയാള്‍ കണ്ടിട്ടുണ്ട്. നല്ല വിടര്‍ന്ന കണ്ണുകളും തുടുത്ത കവിളുകളുമുള്ള ആ മുഖം അന്നേ മനസിലുടക്കിയതാണ്.

മഞ്ഞു പെയ്യുന്ന ഈ രാത്രിയിലെ സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍ പങ്ക് വെയ്ക്കാന്‍ കിടപ്പറയില്‍ തന്നോടൊപ്പം അവളും ഉണ്ടായിരുന്നെങ്കില്‍ എന്നയാള്‍ ഒരു വേള ആശിച്ചു. ആ അപ്സര കന്യകയെ പരിപൂര്‍ണ്ണ നഗ്നയായി കയ്യില്‍ കിട്ടിയാല്‍ താന്‍ എത്ര മാത്രം ഭാഗ്യവാനായിരിക്കുമെന്ന് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ഇരിപ്പുറച്ചില്ല.

കിടക്കാനായി മുറിയിലേക്ക് നടക്കുമ്പോഴാണ് സിത്താര പുറകില്‍ ഒരു ആള്‍പെരുമാറ്റം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ ജോണിക്കുട്ടി.

നല്ല വിശപ്പ്. കഴിക്കാന്‍ എന്തെങ്കിലും ഇരിപ്പുണ്ടോ ? : അയാള്‍ ചോദിച്ചു.

ഇല്ല. ബാക്കിയുണ്ടായിരുന്നത് കുര്യച്ചന്‍ റൂമിലേക്ക് കൊണ്ട് പോയി. എന്തെങ്കിലും ഉണ്ടാക്കാനായി അയാളെ വിളിക്കണോ ? : അവള്‍ ചോദിച്ചു. ചോദിക്കുമ്പോഴും ജോണിക്കുട്ടിയുടെ നോട്ടം തന്‍റെ ദേഹത്താണെന്ന് സിത്താരക്ക് മനസിലായി. എത്രയും വേഗം അയാളുടെ മുന്നില്‍ നിന്ന്‍ ഓടിയൊളിക്കാന്‍ അവളാഗ്രഹിച്ചു.

വേണ്ട, വൈകീട്ട് രണ്ടെണ്ണം അടിച്ചു കഴിഞ്ഞാല്‍ പിന്നെ ആന കുത്തിയാലും അയാള്‍ എഴുന്നേല്‍ക്കില്ല. : ജോണിക്കുട്ടി ഒരു വഷളന്‍ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു. അത് തനിക്കുള്ള അപകട സൂചനയാണെന്ന് അവള്‍ക്ക് തോന്നി. അയാളുടെ ലക്ഷ്യം താനാണെന്ന് അവള്‍ക്ക് തോന്നി.

ഭയപ്പാടോടെ അവള്‍ മുറിക്ക് നേരെ രണ്ടു ചുവടു വച്ചു. അകത്തു കയറി വാതിലടച്ചു കഴിഞ്ഞാല്‍ ആ മൃഗത്തില്‍ നിന്നു തല്‍ക്കാലം രക്ഷപ്പെടാമെന്ന് സിത്താര കണക്കു കൂട്ടി. അത് മനസിലാക്കിയ വണ്ണം അയാള്‍ ഒറ്റ ചാട്ടത്തിന് മുറിയുടെ മുന്നിലെത്തി വഴിയടഞ്ഞു നിന്നു.

എനിക്കു ഒരു ഗ്ലാസ് പാല്‍ കിട്ടിയാലും മതി. : വാതില്‍പ്പടിയില്‍ കൈ വച്ച് അവളുടെ മാറിലേക്ക് ആര്‍ത്തിയോടെ നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.

തന്‍റെ രക്ഷക്ക് വേറെ വഴിയില്ലെന്ന് മനസിലാക്കിയ സിത്താര അടുത്ത മുറിക്ക് നേരെ ഓടിയെങ്കിലും പുറകെയെത്തിയ ജോണിക്കുട്ടി അവളുടെ അരയില്‍ ചുറ്റിപ്പിടിച്ചു. അവള്‍ നിലവിളിച്ചുപോയി.

Leave a Reply

Your email address will not be published. Required fields are marked *