കാഞ്ചനയും കീർത്തനയും – 1 4അടിപൊളി  

 

ആ കഥ ഞാൻ പറയാം…

 

ഞാൻ കോഴിക്കോട് അടുത്ത് ബാലുശ്ശേരി എന്ന ഗ്രാമത്തിൽ ജനനം. പഠിച്ചതും വളർന്നതും ഒക്കെ അവിടെ തന്നെ. അച്ഛൻ വാസുദേവൻ ദുബായിൽ ആയിരുന്നു. പ്രവസ കാലം കഴിഞ്ഞപ്പോൾ ഇല്ലാത്ത രോഗങ്ങളുടെ ഭാണ്ടകെട്ടുമായാണ് പാവം നാട്ടിലേക്ക് വന്നത്. ശിഷ്ഠ കാലം അടുത്തുള്ള അമ്പലത്തിൽ ഒരു ജോലി ശരിയായി. അവിടെ ദേവസ്വം വകുപ്പിൽ എഴുത്തും കണക്കും ഒക്കെ ആയി പിന്നെ അച്ഛന്റെ ദിനചര്യ. അമ്മ ശാന്തിപ്രിയ ഒരു പാവം വീട്ടമ്മ. എനിക്ക് 2 സഹോദരങ്ങൾ…. അനിയൻ കാർത്തിക്, അനിയത്തി കീർത്തി. ഞങ്ങളുടെ വീട്ടു പേര് തന്നെ കീർത്തനം എന്നായിരുന്നു…

 

കാർത്തിക്കിന് എന്നെക്കാൾ 7 വയസ്സ് കുറവാണു. കീർത്തിക്ക് 10ഉം.

 

23 വയസ്സിനു ശേഷം ഞാൻ പിന്നെ ഇവരെ ആരെയും നേരിട്ട് കണ്ടിട്ടില്ല. ഓൺലൈൻ മീഡിയയും പിന്നെ എന്റെ കൂട്ടുകാരി വൃന്ദയും ഉള്ളത് കൊണ്ട് ഇപ്പോഴും ഞാൻ ഇവരുടെ വിശേഷങ്ങൾ ഒക്കെ അറിയുന്നു..

 

23 ആം വയസ്സിൽ പ്രണയിച്ചു നാടുവിട്ട എന്നെ എന്റെ വീട്ടുകാർ ഉപേക്ഷിക്കുകയായിരുന്നു. കോളേജ് കാലത്തെ ദിവ്യപ്രണയം എന്ന് സുഹൃത്തുക്കൾ വിശേഷിപ്പിച്ച എന്റെയും ഗോവിന്ദ് എന്ന പരമ ചെറ്റയുടെയും ലവ് സ്റ്റോറി ഒരു വൻ ചതിയിലേക്കായിരുന്നു പോക്ക് എന്നറിയാൻ ഞാൻ ഒരുപാട് വൈകി.

 

ഞാൻ ഒരുപാട് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ഗോവിന്ദ് തന്നെയാണ് എന്നെ നാഗാർകോവിലിൽ തറവാട്ടു ക്ഷേത്രത്തിൽ വെച്ചു കല്ല്യാണം നടത്താം എന്ന് പറഞ്ഞു കൂട്ടി കൊണ്ട് പോയത്. പക്ഷെ അവിടെ എത്തിയപ്പോൾ ആണ് ഞാൻ അറിഞ്ഞത് അവിടെ ഒരു മാംസ കച്ചവട റാക്കറ്റിലെ ഒരു കണ്ണിയാണ് ഗോവിന്ദ് എന്നത് എന്ന്.

 

എന്നെ അവിടെ ഒരു ബന്ധുവിന്റെ വീട്ടിൽ എത്തിച്ചു കല്യാണത്തിനുള്ള മാലയും ഡ്രെസ്സും വാങ്ങി ഇപ്പൊ വരാം എന്ന് പറഞ്ഞ മൊതലാണ്. പിന്നെ ഇന്നേ വരെ ഞാൻ അവനെ കണ്ടിട്ടില്ല. എത്ര കാശിനാണ് എന്നെ വിറ്റതെന്നും അറിയില്ല.

 

പിന്നീട് അവന്റെ ആ നാറിയ ബന്ധു തന്നെയാണ് എന്നെ വേശ്യ ആക്കിയത്.. ഏതോ തമിഴൻ കച്ചോടക്കാരൻ ആയിരിന്നു ആദ്യം എന്റെ സീൽ പൊട്ടിച്ചത്. ഓർക്കാൻ പോലും കഴിയാത്ത നാളുകൾ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഉറക്കം വരാതെ വേദന കൊണ്ട് ഉറങ്ങാൻ പറ്റാതെ നീക്കി കൂട്ടിയ രാത്രികൾ.

 

അവിടെന്നു എത്ര മുഖങ്ങൾ ആണ് കയറി ഇറങ്ങി പോയതെന്ന് എനിക്കിപ്പോ ഓർമയില്ല. ഇപ്പൊ 11 വർഷമായി ഇതേ തൊഴിലുമായി ജീവിക്കുന്നു.

 

ആദ്യത്തെ 2 കൊല്ലം ഞാൻ നഗർകോവിൽ ഭാഗത്തുള്ള ഒരു വേശ്യാലയത്തിൽ ആയിരുന്നു… ഒരു രാത്രിക്ക് നമുക്ക് കിട്ടിയിരുന്നത് 500 രൂപയായിരുന്നു. പക്ഷെ 1000 രൂപയുടെ വേദനയായിരുന്നു ബാക്കി. എന്റെ ശരീരത്തോട് എനിക്ക് തന്നെ അറപ്പായിരുന്നു. കണ്ണിക്കണ്ട പാണ്ടികളുടെ എച്ചിൽ അവശിഷ്ടം പോലെ ആയി ഞാൻ. ആത്മഹത്യ ചെയ്യാൻ പോലും തോന്നി പോയ നാളുകൾ.

 

പക്ഷെ എങ്ങനെ എങ്കിലും രക്ഷപെടും എന്ന ധൈര്യം ആയിരുന്നു എനിക്ക്.

എങ്ങനെ എങ്കിലും രക്ഷപെട്ടു എന്റെ നാട്ടിലേക്ക് ഒരു മടക്കം… എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്.

സംഭവിച്ചതൊക്കെ പറഞ്ഞു കാലു പിടിച്ചാലും എന്നെ അവർ ഉപേക്ഷിക്കില്ല എന്ന് തോന്നി.

 

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരിക്കൽ ജോസ് എന്ന കോട്ടയം സ്വദേശി നാഗാർകോവിലിൽ എത്തിയത്. ജോസേട്ടൻ എനിക്ക് ദൈവമായിരുന്നോ അതോ ചെകുത്താനായിരുന്നോ എന്ന് ഇന്നും അറിയില്ല. പക്ഷെ എന്നെ കളിക്കാൻ വന്നിട്ട് കളിക്കാത്ത ഏക വ്യക്തി ജോസേട്ടനാണ്.

 

 

അന്ന് ജോസേട്ടൻ ആരാണെന്നോ എന്താ ജോലിയെന്നൊന്നും അറിയില്ലായിരുന്നു.

 

അന്ന് ജോസേട്ടൻ ആദ്യമായി എൻറെ അടുത്ത് വന്ന ദിവസം.

 

ജോസ് : ഈ ഡോർ അടയ്ക്കാം അല്ലെ..

 

ബെഡിൽ ഇരുന്ന ഞാൻ മെല്ലെ എണീറ്റു.

 

ജോസ് : കാഞ്ചന അല്ലെ…

 

കാഞ്ചന എന്നത് ഇവിടെത്ക്കാർ എനിക്കിട്ട പേരാണ്

 

ഞാൻ : എന്റെ പേര് എങ്ങനെ അറിയാം.

 

Leave a Reply

Your email address will not be published. Required fields are marked *