അകത്തു മേശമേൽ ഉണ്ട്..
അജു: ഒക്കെ..കൊച്ചമ്മേ..
(അജു ആദ്യമായിട്ട് ഉള്ളിലേക്ക് കയറി ഹാള്ളിലെ മേശയ്ക്ക് ചുറ്റുമുള്ള കസേരയിൽ ഇരുന്നു, അവൻ ചുറ്റും നോക്കി ,,സ്റ്റെഫി പറഞ്ഞത് പോലെ തന്നെ ഇതെന്തൊരു വലിയ വീടാ….)
അയ്യോ..കൊച്ചമ്മേ ഞാൻ എടുക്കാം..
അവൻ കൊച്ചമ്മ ഉള്ള ഇടത്തേക്ക് ഓടി, പഷേ കൊച്ചമ്മ അവിടെ ഇല്ല…അവൻ ലൈറ്റ് കണ്ട് മുന്നോട്ട് നടന്നു..കുറച്ചു നടന്നപ്പോൾ ആണ് എത്തിയ സ്ഥലം അവന് കിട്ടുന്നില്ല…പിന്നോട്ട് നടന്നപ്പോഴും വഴി മാറി..
അമ്മച്ചി…പെട്ടു..ഇതൊക്കെ എങ്ങോട്ടാ..
കൊച്ചമ്മേ..കൊച്ചമ്മേ…ഒരു ശബ്ദവും ഇല്ലല്ലോ… അജു ഒരു പടി കണ്ടു അതിൽ കയറിയപ്പോൾ വേറൊന്ന്..അവൻ അതിലൂടെ ഇരുട്ട് നിറഞ്ഞ ഒന്നിലെത്തി,
കൊച്ചമ്മേ…
പെട്ടെന്നു എല്ലായിടത്തും ബൾബ് കത്തി.
അവൻ ഏതിലൂടെ ഒക്കെയോ നടന്നു.
പെട്ടെന്നു അവന്റെ കയ്യിൽ ആരോ പിടിച്ചു..
അജു: അമ്മച്ചി…ആരാ…
ഞാനാടാ..
അവൻ തിരിഞ്ഞപ്പോൾ..കൊച്ചമ്മ..
അജു എന്തോ ഒരു ചിരിയും ചിരിച് ..
അജു: കൊച്ചമ്മ ആയിരുന്നോ…
കൊച്ചമ്മ അവന്റെ കൈയും പിടിച്ചു ഹാള്ളിലേക്കു നടന്നു.
അജു: ഞാൻ…അടുകളയിലേക്ക് വരാൻ വേണ്ടി..
കൊച്ചമ്മ: നിന്റെ ചോറു മുൻപിൽ തന്നെ ഇല്ലായിരുന്നോ.
അജു: അല്ല പാത്രങ്ങളുടെ ശബ്ദം കേട്ടപ്പോൾ സഹായിക്കാം എന്ന്.. ഇത് എന്ത് വല്യ വീടാ..
(അവൻ പൂർണമാകിയില്ല)
കൊച്ചമ്മ: ഇപ്പോ നല്ല സഹായം ആയി..
അജു: ജാല്യ്തയോടെ ചിരിച്ചു.. ചോർ കഴിച്ചു, പാത്രവും കഴുകി കൊച്ചമ്മയുടെ പിന്നാലെ തന്നെ അജു പുറത്തേക്ക് ഇറങ്ങി. നേരെ മുറിയില്കയറി.
റാണി: അവൻ പുറത്ത് ഇറങ്ങിയതും വാതിൽ ചാരി അടക്കിയ ചിരി പൊട്ടിപ്പോയി…. പേടിച്ചുപോയി അത്.. അവൾ ഒറ്റയ്ക്ക് പറഞ്ഞു.. കിടന്നിട്ടും അവന്റെ മുഖം റാണിക്ക് മറക്കാൻ കഴിഞ്ഞില്ല…ഓരോന്ന് ഓർത്ത് റാണി ചിരിച്ചു..
രാവിലെ..റാണി എഴുന്നേറ്റ് ജനലയിലൂടെ പുറത്തേക്ക് നോക്കി..
അജു..എന്തൊക്കെയോ ചെയ്യുന്നു..പുഷ്പ്പ്..സ്കാഷ്…സിറ്റ് അപ്, …
അവൾ കുറച്ചു നേരം അതും നോക്കി നിന്നു.
അവൾക്ക് ഓർമ വന്നത് അവന്റെ ഇന്നലെ രാത്രി ഉള്ള ആരാ..എന്ന ചോദ്യം ആയിരുന്നു.
വിയർത്തപ്പോൾ അജു ഷർട്ട് ഊരി..
അവന്റെ മസ്ക്കുലർ ഷേപ്പ് ബോഡി കണ്ട് റാണി ഒന്ന് ഞെട്ടി.. ദൂരെ നിന്നാണ് കാണുന്നതെങ്കിലും അവന്റെ സ്ട്രെങ്ത് കാണാം. റാണി കർട്ടന്റെ മറവിൽ കുറേ നേരം നോക്കി നിന്നു.
സ്റ്റെഫി വന്നതും സ്റ്റെഫി അവനെ തന്നെ നോക്കി നിൽക്കുന്നതും റാണി കണ്ടു..
റാണിക്ക് അത് എന്തോ മടുപ്പ് തോന്നിച്ചു..
അവൾ വേഗം പോയി മുന്പിലെ വാതിൽ തുറന്നു.. കൊച്ചമ്മയെ കണ്ടതും സ്റ്റെഫി ചിരിച്ചും കൊണ്ട് അകത്തേക്കു കയറി. അങ്ങനെ പാലനാളുകൾ കടന്നു പോയി, അജുന് അവിടെ കൂടുതൽ പരിചിതമായി, സ്വാത്യന്ത്രം കിട്ടി, അജു അവന്റെ ആവശ്യങ്ങൾക്കായി പുറത്തു പോകുകയും ഒപ്പം അവിടുത്തെ ഡ്രൈവർ ആയും തുടർന്നു. മഴക്കാലം വരാറായി, കൃഷിയുടെ വിളവെടുപ്പ് അവസാന ഘട്ടത്തിലാണ്, ഇതുവരെ ഉള്ളതൊക്ക അത് നോക്കിനടത്തുന്നവർ തന്നെയാണ് വിറ്റിരുന്നത്,