മലയാളം കമ്പികഥ – ഡോക്ടർ തിരക്കിലാണ് – 11
ഞാൻ രജനിയാന്റിയുടെ അടുത്ത് ചെന്നപ്പോൾ അവിടുത്തെ കോളജിൽ ഗസ്റ്റ് ലക്ചറർ പോസ്റ്റിൽ ജോയിൻ ചെയ്യുവാൻ വേണ്ടിയാണ്!
റസിയ എൻറെ ബയോഡേറ്റയൊക്കെ നൽകി മാനേജ്മെന്റുമായി സംസാരിച്ച് എല്ലാം ഉറപ്പിച്ചായിരുന്നു!
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
എംഫിൽ മാനദണ്ധമായുള്ള സമയത്ത് പി.എച്ച്.ഡി ക്കാരൻറെ സന്നദ്ധത അറിയിച്ചാൽ പിന്നെ താമസമുണ്ടോ!
കോളജിൽ ചെന്ന് അടുത്ത ഒന്നാം തീയതി മുതൽ ജോലിയിൽ പ്രവേശിയ്കാൻ സമ്മതിച്ച് തിരികെ പോന്നു അല്ലാതെന്ത് ചെയ്യാൻ!
അപ്പോൾ ഇവിടെ എവിടെയെങ്കിലും വീടും ഇടപാടാക്കിക്കാണും!
ഈ കഴിഞ്ഞയിടയ്ക് ഇതിനെപ്പറ്റി സംസാരമുണ്ടായിരുന്നു!
“എത്രനാളാ ഇക്കായിങ്ങനെ? എൻറെ കോഴ്സ് കഴിയും വരെ ഇവിടുത്തെ കോളജിൽ ഇക്ക ജോലിചെയ്താ നമുക്കിവിടൊരു വീടെടുത്ത് തങ്ങാലോ! ഞാൻ ഫ്രൈഡേയങ്ങ് വന്ന് മൺഡേ തിരികെ പോന്നാ മതിയല്ലോ? വീട്ടി ഹോസ്റ്റലിലാന്ന് കരുതിക്കോളും”
റസിയ പറഞ്ഞതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല എങ്കിലും എനിക്കും അതൊരു നല്ല കാര്യമായി തോന്നിയിരുന്നു! എൻറെ മുഖഭാവത്തിൽ നിന്ന് താൽപ്പര്യക്കുറവ് ഇല്ല എന്ന് മനസ്സിലാക്കിയ അവൾ പെട്ടന്ന് തന്നെ കാര്യങ്ങൾ മുന്നോട്ട് നീക്കി!
മൂന്നാം വർഷം പാതിയായപ്പോൾ തന്നെ വീട്ടിലെത്തിയാലുടൻ പേരന്റ്സ് ഹോസ്റ്റലിൽ വിളിച്ച് ആ വിവരം അറിയിക്കണം എന്നതിലൊക്കെ അയവ് വന്നിരുന്നു.
“വീടെവിടാ ആന്റീ നോക്കിയത്..?”
എൻറെ ചോദ്യത്തിന് മറുപടിയായി പുഞ്ചിരിയോടെ രജനിയാന്റീ സ്വന്തം വീടിൻറെ മതിലിന് അപ്പുറത്തെ ചെറിയ വീട്ടിലേയ്ക് വിരൽ ചൂണ്ടി!
“നമ്മളു വാങ്ങിയതാ വാടകക്കാര് ഒണ്ടാരുന്നു പോയിട്ട് രണ്ടുമൂന്ന് മാസമായി!
റസിയ നേരത്തേ മുതൽ ഇങ്ങനൊരു കാര്യം സൂചിപ്പിച്ചിരുന്നത് കൊണ്ട് പിന്നെയാർക്കും കൊടുത്തില്ല! നിങ്ങൾക്ക് ഉപയോഗിക്കാനുള്ള സർവ്വ സാധനങ്ങളും അവിടുണ്ട് ഫർണ്ണിച്ചർ പാത്രങ്ങൾ വാഷിംഗ് മിഷ്യൻ എല്ലാം ഉൾപ്പടെ! അതെല്ലാം അവിടൊരു മുറീൽ പൂട്ടിയിട്ടിട്ടാ മുൻപ് കൊടുത്തത്! ഇതല്ലേപ്പിന്നെ ശ്രീക്കുട്ടൻ ഭക്ഷണമൊക്കെ തനിയെ ഉണ്ടാക്കേണ്ടി വരില്ലേ! പറ്റുന്ന വെള്ളിയാഴ്ചകളിൽ അവൾ വരുമ്പോൾ വന്ന് ഭക്ഷണമുണ്ടാക്കും! തിങ്കൾ മുതൽ വെള്ളി വരെ നീ ഞങ്ങളോടൊപ്പം ഇവിടുന്നും കഴിയ്കും സ്വയം പാചകം അനുവദനീയമല്ല!”
നല്ലയൊരു കൊച്ചുവീട്! ആവശ്യത്തിന് മുറ്റവും മുറ്റത്തേയ്ക് തൊടിയിൽ നിറയെ ജാതിയും മറ്റ് മരങ്ങളും അതിന് ഇടയിലൂടെ കാറ് കയറാൻ പാകത്തിൽ വീതിയിൽ മൺവഴിയും ഒക്കെയായി ഗ്രാമാന്തരീക്ഷം തുളുമ്പി നിൽക്കുന്ന വാർക്കയാണ് എങ്കിലും പഴമ തോന്നിയ്കുന്ന കൊച്ചുവീട്!
“അന്നാപ്പിന്നാന്റീ ഞാനങ്ങ് പോകുവാ! അവള് വൈകുന്നേരം വിളിയ്കുമ്പ പറഞ്ഞോളാം! അവിടെങ്ങും ജോലിയ്ക് ശ്രമിയ്കാതെ ഇവിടെ വരുന്നേന് വീട്ടിൽ വിശ്വസിപ്പിക്കാവുന്ന ഒരു നുണകൂടി കണ്ടെത്തണമല്ലോ?”
പുരാതനമായ കോളജിൻറെ ലൈബ്രറിയിലെ പഴയ പുസ്തകശേഖരത്തോടുള്ള പ്രണയം പറഞ്ഞ് വീട്ടിൽ തൽക്കാലം നേരേ നിന്നു! കോളജ് ഹോസ്റ്റലിൽ തന്നെ താമസവും പറഞ്ഞു!
“എന്നേം വല്ലപ്പോഴുമൊക്കെ നിങ്ങടെ വീട്ടിലോട്ട് കൊണ്ടോണേ ശ്രീയേട്ടാ… നാത്തൂനെ കണ്ടിട്ടൊരുപാടായി!”
ശ്രിക്കുട്ടി ഞാൻ വീട്ടിൽ അവതരിപ്പിച്ചത് പൊട്ടിവന്ന ചിരിയടക്കാൻ പാടുപെട്ട് നിന്ന് കേട്ടിട്ട് അച്ചനുമമ്മയും മാറിയപ്പോൾ പറഞ്ഞു!
വൈകിട്ട് വിളിച്ചപ്പോൾ റസിയ:
“നല്ലയാളാ! അത്യാവശ്യത്തിനൊള്ള സാധനങ്ങളൊക്കെ വാങ്ങണ്ടേ അതിനാ ഞാൻ വന്നിട്ടേ പോകാവൂന്ന് പറഞ്ഞേ!”
“അതെന്താന്നാ നീ ശ്രേയേം ആന്റിയേം കൂട്ടിയങ്ങ് വാങ്ങ്! മറ്റന്നാൾ വൈകുന്നേരം ഞാനങ്ങ് വന്നേക്കാം! കേറിത്താമസം അങ്ങ് നടത്തിയേക്കാം! രജനിയാന്റിയോട് വാടക പറഞ്ഞൊറപ്പിച്ചോണം! അവർക്ക് വരുമാനം കിട്ടിയ്കോണ്ടിരുന്നതാ! എൻറെ ഭക്ഷണത്തിന്റേം കണക്ക് കൂട്ടി പറഞ്ഞോണം അല്ലാതായാൽ ശരിയാകില്ല!”
വെള്ളിയാഴ്ച വൈകുന്നേരം ഞാൻ കോളജിന് വാതിൽക്കൽ എത്തിയപ്പോൾ മുഴുനീളം ഇളംനീല പൂക്കൾ തുന്നിയ ഒരു മയിൽ നീല ചുരിദാറും വെള്ള പാന്റും വെളുത്ത ഷാളും ധരിച്ച റസിയ ബാഗുമൊക്കെയായി കാത്ത് നിൽപ്പുണ്ട്! വീട്ടിലേയ്ക് പോകാൻ ഇറങ്ങുന്ന പോലെ തന്നെ!
അവൾ ബൈക്കിൽ കയറി. ഞാൻ വണ്ടി മുന്നോട്ട് എടുത്ത് കൊണ്ട് ചോദിച്ചു:
