“ഇവടുപ്പാനോട് പറഞ്ഞാ വിടുവോ”
“വിടും. അടുത്ത പോക്കിന് രണ്ടാളൂടെ പോയിട്ടുപോരാൻ ഉപ്പ അനുവാദം തന്നിട്ടുള്ളതാ.”
“അന്നാപ്പിന്ന ബ്ളൌസു പയ്യെ തൈച്ചാ മതീന്നാന്റിയോട് പറ കല്യാണോം കഴിഞ്ഞ് നമുക്കങ്ങ് നേരേ പോയേക്കാം.”
ഞാൻ ഫോൺ കട്ട് ചെയ്തതും റസിയ എന്നെ ഉറുമ്പടക്കം പിടിച്ച്
വരിഞ്ഞ്
മുറുക്കി മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി.
“ആണ്ടാവരുന്ന അമ്മച്ചി എനിക്കൂടൊരുമ്മ താന്ന് പറയുവേ.”
ഞാൻ ചിരിച്ച് പറഞ്ഞപ്പോൾ അവൾ പിടഞ്ഞ് മാറി. നോക്കിയപ്പോൾ വിജനമായ വഴിയിലൂടെ ഒരമ്മ തലയിൽ ഒരുകെട്ട് പുല്ലുമായി നടന്ന് വരുന്നുണ്ട്.
“ഹോ…. ഇതാണോ. പേടിപ്പിച്ചുകളഞ്ഞല്ലോ.”
അവൾ ആശ്വാസസ്വരത്തിൽ പറഞ്ഞു. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
“വെള്ളി, ശനി, ഞായർ, തിങ്കൾ നാല് ദിവസം നാല് ചുരിദാർ. രാത്രിയിടാൻ രണ്ട് ഗൌൺ ഇത്രേം നമ്മടെ സിറ്റീന്ന് ഏതേലും കടേന്ന് വാങ്ങിച്ചോണേ. നേരത്തേ തരണേ ഷേപ്പുചെയ്യിക്കേണ്ടതാ.”
അണ്ടർഗാർമെന്റ്സിനൊള്ള കാശു തന്നാമതി ഞാന്തന്നെ വാങ്ങിച്ചോളാം”
“അപ്പോ നിനക്കിതൊന്നുവില്ലേ. ഇടാതാണോ ഈ നടപ്പൊക്കെ.”
ഞാൻ വലംകൈ പിന്നിലേയ്കിട്ട് സീറ്റിന് വെളിയിലേയ്ക് തുളുമ്പിക്കിടന്ന ആ ചന്തിയിൽ തടവിനോക്കി. റസിയ എൻറെ കൈ തട്ടിമാറ്റി പറഞ്ഞു:
“അതെങ്ങനാ നട്ടുനടപ്പോ കാര്യങ്ങളോ വല്ലോമറിയ്വോ.
കല്യാണം കഴിഞ്ഞാ പെണ്ണുങ്ങളവരുടെ പഴേ തൂണീം
പെറുക്കിക്കോണ്ടല്ല കെട്ടിയോൻറെ കൂടെ പോണേ.
എല്ലാം പുതിയത് കെട്ടിയോൻ വാങ്ങണം. ഇനി ഞാനെൻറെ ഉപ്പാടെ കാശിന് യാതൊന്നും വാങ്ങില്ല. വാങ്ങിത്തന്നോണം. അതിനി വീട്ടിലെ കാശെടുക്കാതെ വല്ല കോളജിലും കേറി മര്യാദയ്ക് പണിയെടുത്ത്
കെട്യോളെ പോറ്റാന്നോക്ക്.”
“ഉത്തരവേ…..”
ഞാൻ പറഞ്ഞു അല്ലാതെന്ത് ചെയ്യാൻ.
“ഒരു കാര്യം ചെയ്യാം നമുക്കീ പോണവഴി അതൂടങ്ങ് വാങ്ങാം. എന്നാപ്പിന്നതൂടങ്ങ് എടുക്കാമ്മേലാരുന്നോ നെനക്ക്?”
അതുവേണ്ടാഞ്ഞല്ലേ? ഇനി ഞാനിടുന്ന തുണിയൊക്കെ എന്റിക്കാക്കേടിഷ്ടത്തിന് മാത്രമൊള്ളത് മതി. ചുരിദാറോ സാരിയോ എന്താന്നേ ഞാൻ പറയൂ.
എന്റിഷ്ടത്തിനൊള്ളത് ഞാൻ ശ്രീയേട്ടന് വേണ്ടീം ഒറ്റയ്ക് പോയി വാങ്ങിച്ചോളാം”
ഞങ്ങളുടെ മുൻ നിശ്ചയപ്രകാരം തന്നെ രാവിലെ എട്ടുമണിയോട് കൂടി ഞങ്ങൾ ഇരുവരും ശ്രേയയുടെ ആന്റിയുടെ വീട്ടിലെത്തി.
ഞങ്ങൾ രജനിയാന്റിയുടെ വീട്ടിൽ ചെല്ലുമ്പോൾ അവർ സ്ഥലത്തില്ല.
“റസിയേച്ചീം ശ്രേയേച്ചീം ഒരുങ്ങാനായി പോയി. നിങ്ങളാണ്ടെ ആ മുറീലോട്ട് ചെല്ല് ചേട്ടൻറെ ഡ്രസ്സൊക്കെ ആ കട്ടിലേലിരുപ്പുണ്ട്.”
ഞങ്ങളെ സ്വീകരിച്ച ശ്രേയയുടെ കസിൻ ശ്രുതി പറഞ്ഞു.
വർഗ്ഗീസ് ഞങ്ങൾ വാങ്ങിയ മുണ്ടും ഷർട്ടുമൊക്കെയിട്ട് അടിച്ച് കസറിയാണ് വന്നിരിയ്കുന്നത്.
കാറിൽ ഒരുമിച്ച് പോന്ന അവൻ തിരികെ ബസ്സിനങ്ങ് പോകും.
ഞാൻ സിവിൽസർവ്വീസ് കോച്ചിംഗിന് എൻറെയൊപ്പം
ഉണ്ടായിരുന്ന ബാംഗ്ളൂർ സ്വദേശിയുടെ വിവാഹത്തിന് സുഹൃത്തുക്കൾക്കൊപ്പം ഒരു ടൂർ പോലെ നാലഞ്ച് ദിവസം എന്ന് പറഞ്ഞാണ് മനസ്സുകൊണ്ട് അച്ചനമ്മമാരുടെ അനുഗ്രഹവും യാജിച്ച് വീട്ടിൽ നിന്നും ഇറങ്ങിയത്.
വർഗ്ഗീസും ഒരു കൂട്ടുകാരൻറെ വിവാഹം എന്ന് പറഞ്ഞ്.
ഒരുങ്ങി സാരിയുമുടുത്ത് വന്നപ്പോൾ റസിയ ആളാകെ മാറി.
മണവാട്ടിയായുള്ള വലിയ മേക്കപ്പോ അലങ്കാരങ്ങളോ യാതൊന്നുമില്ല.
പക്ഷേ മുടി അൽപ്പം വാർമുടി കൂടി ഉപയോഗിച്ച് ചന്തിയ്കൊപ്പം ഇറക്കത്തിൽ പിന്നിയിട്ട് കുറശ്ശ് മുല്ലപ്പൂവും ചൂടിയിട്ടുണ്ട്.
ഒരു കൂട്ടുകാരിയുടെ വിവാഹത്തിന് പങ്കെടുക്കാൻ പോകുന്നത് പോലെ.
വന്നപ്പോഴേ വർഗ്ഗീസ് കളം കൈയിലെടുത്തിരുന്നു.
“ടീ ശ്രേയേ സുന്ദരനും സുമുഖനുമായ ഒരു കോട്ടയം അച്ചായൻ ഫ്രീയുണ്ട് കെട്ടോ. ഒരിന്റർകാസ്റ്റ് മാര്യേജ് നടത്തി വയനാട്ടുകാർക്ക് മാതൃകയാകാൻ നിനക്ക് താൽപ്പര്യമുണ്ടേൽ ഞാനായിട്ട് അതിനെതിരല്ല.”
“എന്റച്ചായാ. ഇങ്ങനൊരു മൊതലിനെ കണ്ടപ്പത്തന്നെ എനിക്കും തോന്നിയതാ. എന്ത്
ചെയ്യാം വേറെ ബുക്കിങ്ങായിപ്പോയല്ലോ.”
“അന്നാപ്പിന്നിതിനൊക്കെ സോൾഡൌട്ട് എന്നൊരു ബോർഡും തൂക്കി നടക്കാമ്മേലേ മനുഷനെ മെനക്കെടുത്താണ്ട്.”
