ലക്ഷ്മി പ്രതീക്ഷയോടെ പ്രിയയുടെ മുഖത്തേക്ക് നോക്കി.
“ അമ്മയോട് പലവട്ടം ഞാൻ പറഞ്ഞതാ കല്യാണക്കാര്യം പറഞ്ഞ് എന്റടുത്ത് വരരുതെന്ന്.. അമ്മ എന്തറിഞ്ഞോണ്ടാ ഈ പറയുന്നത്… ?””
ലക്ഷ്മിയമ്മ ഇത് പ്രതീക്ഷിച്ചതാണ്.
“ മോളേ… എല്ലാം എനിക്കറിയുന്നതല്ലേ.. പക്ഷേ നിനക്ക് വയസ് ഇരുപത്താറായി.. അമ്മയുടെ സങ്കടം ഞാൻ പിന്നാരോട് പറയാനാ…? അച്ചൻ ഓടിച്ചാടി നടന്നിരുന്നെങ്കിൽ ഒന്നും അമ്മക്കറിയണ്ടായിരുന്നു.. മോളിത് സമ്മതിക്കണം…”
“ ശരിയമ്മേ… ഞാൻ സമ്മതിക്കാം… അപ്പോ ഇവിടുത്തെ കാര്യങ്ങളൊക്കെ അമ്മ ഭംഗിയായി നോക്കിക്കോളുമല്ലോ.. അല്ലേ… ? അച്ചന്റെ ചികിൽസയും, കവിതയുടെ പഠിപ്പും എല്ലാം.. എങ്കി ഞാൻ കല്യാണത്തിന് സമ്മതിക്കാം…”
അതോടെ ലക്ഷ്മിയമ്മയുടെ വായടഞ്ഞു. അവർക്കിനി ഒന്നും പറയാനില്ല. കണ്ണിൽ വെള്ളം നിറച്ച് അവർ പ്രിയയെ നോക്കി.
“ അമ്മേ… ഞാനമ്മയെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.. നമ്മുടെ സാഹചര്യമൊക്കെ അമ്മക്കറിയാമല്ലോ… കല്യാണം കഴിച്ച് ഞാൻ പോയാൽ അമ്മയെന്ത് ചെയ്യും… കുറച്ച് കൂടെ കഴിയട്ടമ്മേ… നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരും.. എന്നിട്ടൊക്കെ നോക്കാം… എനിക്ക് കല്യാണം കഴിക്കാഞ്ഞിട്ട് സങ്കടമൊന്നുമില്ല…”
നല്ല സങ്കടത്തിൽ തന്നെയാണ് മകളത് പറഞ്ഞതെന്ന് ലക്ഷ്മിയമ്മക്കറിയാം…
അവർ ഒന്നും മിണ്ടാതെ എഴുന്നേറ്റ് അകത്തേക്ക് പോയി. പ്രിയക്ക് ചിരിയാണ് വന്നത്. ഒരാൾ തന്നെ വിവാഹം കഴിക്കാൻ വേണ്ടി തയ്യാറായിരിക്കുന്നു. വേറൊരാൾക്ക് തന്നോട് പ്രേമം. ഏത് വേണമെങ്കിലും സ്വീകരിക്കാം. ഒന്ന് കൃത്യമായി ശമ്പളം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥൻ. മറ്റേത് ചുള്ളനായൊരു വസ്തുകച്ചവടക്കാരൻ. ഒരാളെ താൻ ഇത് വരെ കണ്ടിട്ടില്ല. മറ്റവനാണെങ്കിൽ മനസിൽ നിന്ന് പോകുന്നുമില്ല. അവനോട് പറ്റില്ല എന്ന് പറഞ്ഞെങ്കിലും അത് വേണ്ടായിരുന്നു എന്നൊരു തോന്നൽ ഇപ്പോൾ പ്രിയക്കുണ്ട്. അവനെയങ്ങ് പ്രേമിച്ചാലോ… ?
സുമുഖനും, കരുത്തനും,ചങ്കൂറ്റമുള്ളവനുമാണവൻ.. ഇപ്പോഴത്തെ ഏത് പെൺകുട്ടിയും ഇഷ്ടപ്പെടുന്ന നല്ല കട്ടത്താടിയും. പിന്നെ ബുള്ളറ്റും.
പക്ഷേ പറ്റില്ലെന്ന് അവന്റെ മുഖത്ത് നോക്കി പറഞ്ഞും പോയി. ഏതായാലും ചുള്ളനെ വെറുതെ വിടാൻ താൻ തീരുമാനിച്ചിട്ടില്ല. വരട്ടെ.. നാളെ രാവിയൊന്ന് കാണട്ടെ… !
അതോർത്ത് പ്രിയ കുസൃതിയോടെയൊന്ന് ചിരിച്ചു.
പെട്ടെന്ന് തന്നെ അവളുടെ മുഖത്തെ കുസൃതി മാറി… പകരം.. അവിടെ കടുത്ത ലജ്ജയും, നാണവും കൊണ്ട് ചുവന്ന് തുടുത്തു… കുളി കഴിഞ്ഞ് മാറ്റിയിട്ട പാന്റീസിലേക്ക്, തുടുത്ത പിളർപ്പിൽ നിന്നും തേനിറ്റി വീഴുന്നത് പ്രിയ നിസഹായതയോടെ മനസിലാക്കി.
പിറ്റേന്ന് രാവിലെ പ്രിയ പതിവിൽ കൂടുതൽ ഒരുങ്ങി. നല്ല ഭംഗിയിൽ സാരിയുടുത്തു. കണ്ണാടിയിൽ നോക്കിയപ്പോൾ മുഖത്തെ തുടിപ്പ് കണ്ട് അവൾക്ക് നാണം തോന്നി. രാത്രി രണ്ട് വട്ടമാണ് വിരലിട്ടത്..എന്നിട്ടും മതിയായില്ല..അങ്ങിനെ സ്ഥിരമായിട്ടൊന്നും സ്വയംഭോഗം ചെയ്യാറില്ല. നല്ല മൂഡ് തോന്നുമ്പോൾ ഒന്ന് വിരലിടും..അത് കഴിയുമ്പോൾ ചെറിയൊരു കുറ്റബോധവും തോന്നാറുണ്ട്.. ഇന്നിപ്പോൾ കുറ്റബോധമൊന്നുമില്ലെന്ന് മാത്രമല്ല… വീണ്ടും, വീണ്ടും വിരലിടാൻ തോന്നുന്നു. അതിനൊറ്റ കാരണമേയുള്ളൂ..
ശിവൻ.. കട്ടത്താടിയുള്ള ചുള്ളൻ..
“ അമ്മേ..ഞാനിറങ്ങാട്ടോ… “
ഒന്നുകൂടി കണ്ണാടിയിൽ നോക്കി സൗന്ദര്യമാസ്വതിച്ചു കൊണ്ടവൾ വിളിച്ചു പറഞ്ഞു.
“ ഇന്നെന്താ മോളേ നേരത്തേ..”
അവളുടെ വിളി കേട്ട് പുറത്തേക്ക് വന്ന ലക്ഷ്മിയമ്മ ചോദിച്ചു.
“ ഇന്ന് ലേശം നേരത്തെ ചെല്ലണമമ്മേ… “
അമ്മക്ക് മുഖം കൊടുക്കാതെ പ്രിയ വേഗം ഇറങ്ങി നടന്നു.
വേഗം നടന്ന പ്രിയ ദൂരെനിന്നേ ഏന്തിവലിഞ്ഞ് നോക്കി. ശിവൻ ബുള്ളറ്റ് നിർത്തിയിരുന്ന ആ കലുങ്കിന് സമീപത്തേക്ക്.. പക്ഷേ അവിടെ ആരെയും കാണുന്നില്ല. താനിനി അൽപം നേരത്തേ ഇറങ്ങിയത് കൊണ്ടായിരിക്കുമോ..ആളെത്തിയിട്ടില്ല.
അവൾ നടത്തത്തിന് വേഗത കുറച്ചു. താൻ കലുങ്കനടുത്തെത്തുമ്പോഴേക്കും അവനെത്തും.കാലുകൾപെറുക്കിപ്പെറുക്കി വെച്ചവൾ പതിയെ നടന്നു. വിശാലമായ വയലിൽ നിന്നും ചൂളം വിളിച്ചടിക്കുന്ന കാറ്റിന്റെ ശബ്ദത്തിനിടയിലൂടെയവൾ അവന്റെ ബുള്ളറ്റിന്റെ ശബ്ദത്തിനായി കാതോർത്തു.
കലുങ്കിനടുത്തെത്തിയിട്ടും അവനെ കാണുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ അവൾ കുറച്ച് നേരം അവിടെത്തന്നെ നിന്നു.
ഇവിടെ കുറേ സമയം വെറുതെ നിൽക്കാനും പറ്റില്ല. എന്ത് ചെയ്യും… ?
ഒന്നൂടി വീട്ടിൽ പോയിട്ട് തിരിച്ച് വരണോ… ?
നേരം വൈകിയിട്ടൊന്നുമില്ല. അമ്മയോടെന്തെങ്കിലും കള്ളം പറയാം. അവൾ ചുറ്റും നോക്കി പതിയെ തിരിഞ്ഞ് നടന്നു. വീടിന് മുൻപിൽ വരെയെത്തി, പുറത്തൊന്നും അമ്മയെ കാണാഞ്ഞ് അവൾ വീട്ടിലേക്ക് കയറാതെ വീണ്ടും തിരിഞ്ഞ് നടന്നു. കലുങ്കനടുത്തെത്തിയ അവൾക്ക് ദേഷ്യവും, നിരാശയുമുണ്ടായി. അവനിനിയും എത്തിയിട്ടില്ല. ഏതായാലും ഇനിയിവിടെ നിന്ന് തിരിഞ്ഞ് കളിക്കാൻ പറ്റില്ല. വേഗമവൾ ബസ് സ്റ്റോപിലേക്ക് നടന്നു.
