പൂതപ്പാറയിലെ പൂതനകൾ 10

 

“വല്ലാത്തൊരു പുല്ലേൽ കൊളുത്തായല്ലോ മാഷേ. എന്തായാലും ഇനി മാഷ് ഇങ്ങനത്തെ ഒരു മണ്ടത്തരം കാണിക്കില്ലല്ലോ”

 

“അപ്പോ ഭവഭൂതിയുടെ സമസ്യാപൂരണം പോലെ സ്വാഗത ഗാനം എഴുതി തുലക്കാഞ്ഞിട്ട് ചാകാനായി ഊർദ്ധ്വശ്വാസം വലിച്ച് കിടക്കുന്ന ഒരു ഘന ശ്രോണി പയോധര യൗവനാസ്ഥമായ പ്രാപിക്കുന്നില്ല എന്ന് ദിവസവും ഫോണിൽ വിളിച്ച് മോങ്ങുന്ന ആ തള്ളയെയും സംഘത്തിലെ മറ്റ് തരുണീമണികളെയും കോൾമയിർ കൊള്ളിക്കാൻ ഒരെണ്ണം അങ്ങ് പടക്കാന്ന് ഞാൻ തീരുമാനിച്ചു. അതിനാ വേഗം പോണന്നു പറഞ്ഞത്. ഏഴ് മണിയാവുമ്പോ ആ പണ്ടാരക്കാലത്തി എഴുതി കഴിഞ്ഞ പാട്ട് വാങ്ങാൻ വീട്ടിൽ വരും. അതാ എൻ്റെ ജാനറ്റേ ഞാൻ തിരക്കുപിടിച്ച് ഓടി പോണത്”

 

“ആയിക്കോട്ടെ മാഷേ. അവരെ സ്വഭാവം അറിയാത്തവരൊന്നും അല്ലല്ലോ ഞങ്ങള്”

 

മാഷ് ടീച്ചറോടും ജാനറ്റിനോടും യാത്ര പറഞ്ഞ് ഇറങ്ങി.

 

“പിന്നെ അവരൊരിത്തിരി ഡിഫറൻ്റ് ആണ്. എന്നാലും പേടിക്കാനൊന്നുമില്ല”

 

അനിൽ മാഷ് പോവുന്നതിനു മുൻപായി ശബ്ദം താഴ്ത്തി സൗമ്യയോട് പറഞ്ഞു.

 

 

 

 

 

 

 

 

 

സൗമ്യ അവിടെ വന്നിട്ട് കൊല്ലം ഒന്ന് കഴിഞ്ഞു. ഈ കാലത്തിനിടയിൽ ടീച്ചർ ആ നാടുമായി ഇണങ്ങി ചേർന്നിരുന്നു.

 

പറയാനുള്ളത് ജാനറ്റ് ഒരു ലെസ്ബിയനാണ് എന്നതാണ്. അതും സൗമ്യക്ക് ബുദ്ധിമുട്ടായില്ല. അത് അറിഞ്ഞ അന്ന് മുതൽ ജാനറ്റിൻ്റെയും സൗമ്യയുടേയും കാമക്കൂത്താട്ടമായിരുന്നു ആ വീട്ടിൽ നടന്നത്. രണ്ടാളും വീട്ടിലെത്തി കഴിഞ്ഞാൽ പിന്നെ പരസ്പരം കന്തും, പൂറും നക്കിത്തിന്ന്, പൂറ്റിലും കൂതിയിലും നേന്ത്രപ്പഴമോ, വഴുതനയോ കയറ്റിയടിച്ച് രണ്ട് പ്രാവശ്യമെങ്കിലും വെള്ളം കളഞ്ഞേ ചായ പോലും കുടിക്കാറുണ്ടായിരുന്നുള്ളൂ.

 

ബലമുള്ള വഴുതന ഒരാൾ പിടിച്ചിരുന്ന് മറ്റേയാൾ കുണ്ണയിൽ ഇരുന്ന് പൊതിക്കുന്നത് പോലെ പൊതിക്കും. മൂലത്തിലും, പൂറ്റിലും കയറ്റിയിറക്കിയ പഴം അവർ ആർത്തിയോടെ ഊമ്പിത്തിന്നു. അളവില്ലാതെ മദജലം ചുരത്തുന്ന പൂറ് ഒരാളെ മലർത്തിക്കിടത്തി അവളുടെ മുഖത്തേക്കിരുന്ന് തീറ്റിക്കും.

 

ഒരു ദിവസം ബാത്ത്റൂമിലെ തണുത്ത നിലത്ത് മലർന്ന് കിടന്ന സൗമ്യയുടെ മുഖത്തിരുന്ന് പൂറ് തീറ്റിക്കുകയായിരുന്ന ജാനറ്റ് ശക്തമായ രതിമൂർച്ചയിൽ മദജലത്തോടൊപ്പം മൂത്രവും ചീറ്റി. ആദ്യം മനസിലായില്ലെങ്കിലും പിന്നെ അത് ജാനറ്റിൻ്റെ മൂത്രമാണെന്നറിഞ്ഞ സൗമ്യക്ക് വീണ്ടും വായിലേക്ക് മൂത്രം കിട്ടാൻ കൊതിയായി. അതവൾ ജാനറ്റിനോട് പറയുകയും ചെയ്തു. തനിക്ക് മൂത്രമൊഴിക്കാൻ ഒരു വായ കിട്ടാൻ കാത്തിരുന്ന ജാനറ്റ് ഒന്നും നോക്കാതെ സൗമ്യയുടെ വായിലേക്ക് മൂത്രം ചീറ്റിയൊഴിച്ച് കൊടുത്തു. മലർന്നു കിടന്ന് സൗമ്യ ജാനറ്റിൻ്റെ ചൂട് മൂത്രം ഊമ്പിക്കുടിച്ചു.

 

ഇതോടെ അവർ വന്യമായ രതി ഇഷ്ടപ്പെട്ടു തുടങ്ങി. ദേഹമാസകലം മുത്രമൊഴിച്ച് അത് നക്കിയെടുക്കുന്നത് അവർക്കൊരു ഹരമായി മാറി. ബാത്ത്റൂമിലെ തറയിൽ മൂത്രമൊഴിച്ച് രണ്ടാളും അതിൽ കിടന്ന് ഉരുണ്ടു മറിഞ്ഞു. സുഖിക്കാനും, സുഖിപ്പിക്കാനും അവർക്ക് യാതൊരുനാണമോ, മടിയോ ഇല്ലാതായി.എന്നാലും ആണൊരുത്തൻ ഇല്ലാത്തതിൻ്റെ കുറവ് സൗമ്യക്കുണ്ടായിരുന്നു.

 

വന്ന ആദ്യ മാസങ്ങളിൽ നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നാണ് സൗമ്യ വിചാരിച്ചിരുന്നത്. എന്നാൽ സ്കൂളിലെ അനുഭവങ്ങൾ സൗമ്യയുടെ ധാരണയെ അധികം വൈകാതെ മാറ്റിമറിക്കുകയും ടീച്ചറിൻ്റെ ധാരണ വെറും തെറ്റിദ്ധാരണയാണെന്ന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.

 

പൂതപ്പാറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിയപാടെ അവിടെയുള്ള വിവരമില്ലാത്ത ടീച്ചർമാരെ ഉപദേശിച്ചും പട്ടണത്തിലെപ്പോലെ മനോഹരമായി സാരി ഉടുത്ത് “കൊന്യോസ്തി സദൃശോ മയാ” എന്ന അഴകിയ രാവണന്റെ മട്ടിൽ നടന്നും സൗമ്യ മിസ്സ്‌ മറ്റുള്ളവരുടെ കണ്ണിലെ കരടായി മാറാൻ അധിക കാലമൊന്നും വേണ്ടി വന്നില്ല. പ്രത്യേകിച്ചും മുൻപറഞ്ഞ ആറ് താടകമാരുടെ.

 

സിറ്റിയിൽ ജീവിച്ചത് കൊണ്ടും ലോകം കുറെ കണ്ടിട്ടുള്ളത് കൊണ്ടും സ്കൂളിലെ ടീച്ചേഴ്സിനെ പലകാര്യങ്ങൾക്കും മറ്റൊന്നും മനസ്സിൽ വെക്കാതെ ഉപദേശിക്കുന്നതും ഓരോന്ന് ചെയ്യുന്നതും ഒക്കെ അവർ അസൂയയോടെയും ശത്രുതയോടെയുമാണ് നോക്കികണ്ടിരുന്നത്. അതിന് പുറമെ സ്കൂളിലെ പയ്യന്മാരുടെ ചുഴിഞ്ഞുള്ള നോട്ടവും. കൊച്ചിയിൽ വെച്ച് ഇതിലും വലുത് കണ്ട സൗമ്യക്കു അതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല.

 

സത്യം പറഞ്ഞാൽ സാരിയിൽ കാണാനാണ് ഭംഗി എന്ന് പറഞ്ഞു ജാനറ്റാണ് അവളെ ദിവസവും സാരി ഉടുപ്പിച്ചു വിട്ടിരുന്നത്.

 

ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം കൊണ്ട് മതിയാകാത്തവളുമാർ സൗമ്യയെയും അനിൽ മാഷിനെയും ചേർത്ത് കഥകൾ വരെ ഉണ്ടാക്കി.

 

ഒന്നൊന്നര വർഷം ഇതാന്ന് പറയുന്ന വേഗത്തിൽ കടന്ന് പോയി.

 

അങ്ങനെ ഒരുപാട് പെണ്ണ് കാണലുകൾക്ക് ശേഷം അവസാനം അനിൽ മാഷിന് കല്യാണമായി. മാഷിൻ്റെ കല്യാണ നിശ്ചയം കഴിഞ്ഞപ്പോഴാണ് സൗമ്യക്ക് ശരിക്കും ആശ്വാസമായത്. പക്ഷെ പിന്നീടാണ് അതിലെ അപകടം അവൾക്ക് മനസിലായത്. ഏതോ ഒരുത്തി ആ പെൺകുട്ടിയെ ഫോൺ ചെയ്ത് മാഷിൻ്റെ സൗമ്യ ടീച്ചറുമായുള്ള വഴിവിട്ട ബന്ധത്തെ കുറിച്ച് പറഞ്ഞ് കല്യാണം മുടക്കാൻ നോക്കി.

 

മാഷും സൗമ്യ ടീച്ചറും നേരിട്ട് പോയി പറഞ്ഞിട്ടും മനസിലാകാഞ്ഞിട്ട് ജാനറ്റ് ഇടപെട്ടാണ് അവളുടെ വീട്ടുകാരുടെ തെറ്റിദ്ധാരണ മാറ്റിയത്.

 

തെറ്റിദ്ധാരണ മാറിയെങ്കിലും ആർക്കാണ് തങ്ങളോട് ഇത്രക്ക് ശത്രുത എന്ന് മാത്രം അവർക്ക് രണ്ടിനും മനസ്സിലായില്ല.

 

ആ സംഭവത്തോടെ ജാനറ്റും സൗമ്യയും മാഷിൻ്റെയും മാഷിൻ്റെ ഭാവി വധുവിൻ്റെയും അടുത്ത ആൾക്കാരായി മാറി. അത് കൊണ്ട് തന്നെ അവര് രണ്ടും ചെറുക്കന്റെ ആളായി അത്തിക്കരയിലേക്ക് പെണ്ണിന് പോകാനും കല്യാണത്തിനും ഒക്കെ മുന്നിൽ തന്നെയുണ്ടായിരുന്നു.

 

സ്കൂളിലേയും നാട്ടിലേയും ആളുകൾക്കുള്ള പാർട്ടി അത്തിക്കരയിൽ നിന്നും വന്നതിൻ്റെ അടുത്ത ദിവസമായ വ്യാഴാഴ്‌ചയാണ് ഏർപ്പാടാക്കിയിരുന്നത്.

 

“ഓ വരുന്നുണ്ട് ആ ജാഡക്കാരി. ഇന്ന് പട്ടു സാരിയാണല്ലോ”

 

“ഗുഡ് മോർണിംഗ് സൗമ്യ ടീച്ചറേ”

 

“ഗുഡ് മോർണിംഗ് ആതിര ടീച്ചറേ”

 

“എന്താപ്പോ പട്ടുസാരി ഒക്കെ”?

 

“ഇന്നല്ലേ അനിൽ മാഷിൻ്റെ പാർട്ടി. നിങ്ങൾ വരുന്നില്ലേ”?

 

“എല്ലാരും ഒന്നിച്ചു ഹാഫ് ഡേ എടുത്തു പോയാൽ സ്കൂളിലാരാ പിന്നെ ഉണ്ടാവുന്നേ? ടീച്ചറെ ഫ്രണ്ടല്ലേ സാറ്. ടിന്റുവും കവിതയും വരും. ഞങ്ങള് ക്ലാസ്സ്‌ കഴിഞ്ഞ് ഒരു അഞ്ച് അഞ്ചര ഒക്കെ ആവുമ്പോഴേക്കും എത്താം”

Leave a Reply

Your email address will not be published. Required fields are marked *