പ്രണയം, കമ്പികഥ

പരിശ്രമത്തിന്റെ ഫലമായി കിട്ടിയ നേട്ടത്തിന്റെ ഒരു ഭാവം അവൻ്റെ മുഖത്ത് ചിരിയോടെ ഉയർന്നു. ഭാരതി തമ്പുരാട്ടി ആശ്വാസത്തോടെ നിശ്വസിച്ചു.
“…. പ്രേമന് ഇങ്ങനെയുള്ള സൂത്രവിദ്യകളൊക്കെ അറിയാമല്ലേ ….”.
പ്രേമന്‍ ചിരിച്ചുക്കൊണ്ട് കാറിൽ ബാക്കിയായ ചെറിയ പെട്ടികള്‍ ഓരോന്നായി ഹാളിലേക്കു കയറ്റി വയ്ക്കാനായി കാറിന്റെ ഡിക്കി ലക്ഷ്യമാക്കി നടന്നു.
സായിപ്പന്‍മാര്‍ നിർമ്മിച്ച കെട്ടിടാമായതുകൊണ്ട് മണ്ണിന്റെ കയറ്റിറക്കത്തിനനുസരിച്ചായിരുന്നു ഓരോ മുറിയുടെയും കിടപ്പ്, അതിനാല്‍ പല മുറിയിലേക്കും കടക്കാന്‍ സ്റ്റെപ്പുകള്‍ ഉണ്ടായിരുന്നു. ഭാരതി തമ്പുരാട്ടി പെട്ടികള്‍ ഓരോന്നായി അവരുടെ മുറിയിലേക്കു കൊണ്ട് വയ്ക്കാനായി ഒരുക്കം കൂട്ടി. രാവിലെ തുടങ്ങിയ യാത്രയായതിനാൽ നന്നായൊന്ന് കുളിക്കാൻ അവൾക്ക് മോഹം തോന്നി. വസ്ത്രങ്ങളെല്ലാം പെട്ടിക്കകത്താണ് താനും. അവൾ ഭാരമുള്ള പെട്ടി എടുത്തു കിടപ്പ് മുറി ലക്ഷ്യമാക്കി അൽപ്പം നടന്നപ്പോഴേക്കും കിതക്കാന്‍ തുടങ്ങി. വ്യായാമമില്ലാത്ത ശരീരം പഴയപോലെ പ്രതികരിക്കുന്നില്ലെന്ന കാര്യം അവൾ തിരിച്ചറിഞ്ഞു. വർഷങ്ങളായുള്ള ഗവേഷണങ്ങളുടെ പുറകെയുള്ള ഓട്ടം മനസ്സിനെ മാത്രമല്ല ശരീരത്തെയും ക്ഷീണിപ്പിച്ചിരിക്കുന്നു. അങ്ങനെ ഓരോന്നും ചിന്തിച്ച് അവൾ കിടപ്പ് മുറിയിലേക്ക് കയറാനുള്ള പടികളിൽ കാലമർത്തിക്കൊണ്ട് പെട്ടിയെ ഉയർത്തി.
നടുവിൽ നിന്നൊരു വൈദ്യുതാഘാതം ഏറ്റപ്പോലെ അവൾക്ക് തോന്നുകയും, അതോടൊപ്പം കാലിടറി വീഴുകയും ചെയ്തു. വീഴ്ച്ചയോടൊപ്പം അറിയാതെ അലറിവിളിക്കുകയും ചെയ്തു.
ഭാരതി തമ്പുരാട്ടിയുടെ അലർച്ച പ്രേമനെ ഞെട്ടിച്ചു. കയ്യിലുള്ള പെട്ടി താഴേക്കിട്ടവൻ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി ചെന്നു. അവൻ ഓടി ചെല്ലുബോൾ ഭാരതി തമ്പുരാട്ടി അവൻ്റെ മുന്നിൽ സാഷ്ട്രാങ്കം നമിക്കുന്നത് പോലെ തറയിൽ കിടക്കുകയായിരുന്നു. പെട്ടെന്നെന്താണ് ചെയ്യേണ്ടതെന്നറിയാതെ അവൻ ശങ്കിച്ച് നിന്നു.
“….പ്രേമാ, ഒന്ന് പിടിക്കെടാ ….”.
ഭാരതി തമ്പുരാട്ടി അവൻ്റെ നേർക്ക് കൈ നീട്ടി. അവൻ പതുക്കെ പിടിച്ചെഴുന്നേല്പിക്കുന്ന സമയത്ത് ഭാരതി തമ്പുരാട്ടി വേദനയിൽ കിടന്ന് പുളയുകയായിരുന്നു.
“… നല്ല വേദനയുണ്ടല്ലേ ഭാരതി കൊച്ചമ്മേ ???”.
“… ഉം .. നടുവിന് നല്ല വേദന … കാല് താഴെ കുത്താനും പറ്റുന്നില്ല …”.
ഭാരതി തമ്പുരാട്ടി സഹായത്തിനായി അവൻ്റെ തോളിൽ പിടിച്ച് നിന്നുകൊണ്ട് പറഞ്ഞു. അവൻ അവളെ പതിയെ കിടപ്പ് മുറിയിലേക്ക് സാവധാനത്തിൽ കൊണ്ട് ചെന്നു.
“…. കൊച്ചമ്മ ഇവിടെ ഒന്ന് പിടിച്ച് നിന്നേ …. ഞാനൊന്ന് ഷീറ്റ് കുടഞ്ഞ് വിരിക്കാം ….”.
അവൻ ഷീറ്റ് കുടഞ്ഞപ്പോഴേക്കും അതിലെ പൊടി അന്തരീക്ഷത്തിൽ പടർന്നു. വേറെ ഷീറ്റ് പെട്ടിയിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ അവൻ പെട്ടിയെടുത്ത് കട്ടിലിന്റെ അരികിലുള്ള മേശയിൽ വച്ചു. ഹാളിൽ നിന്നും റാന്തൽ വിളക്കെടുത്തതിന്റെ അരണ്ട വെളിച്ചത്തിൽ ബെഡ് ഷീറ്റ് പരതി. കിട്ടിയ ബെഡ് ഷീറ്റെടുത്ത് കിടക്ക ഒന്നുക്കൂടെ തൂത്ത് നല്ല വൃത്തിയിൽ വിരിച്ചു.
“… കൊച്ചമ്മ ഇനിയൊന്ന് ഇതിലോട്ട് കിടന്ന്യേ ..ഞാൻ സഹായിക്കണോ ???.”.
ഭാരതി തമ്പുരാട്ടി വേണ്ടെന്ന് തലയാട്ടിക്കൊണ്ട് വളരെ പതുക്കെ ഒരടി വച്ച് കട്ടിലിലേക്ക് ഇരിക്കാനായി തുനിഞ്ഞു. വീഴ്ചയിൽ നടുവിന് നന്നേ വേദനയുള്ളതിനാൽ അടുത്ത കാൽ വളരെ സൂക്ഷ്മമായി വയ്ക്കുകയും അതോടൊപ്പം കിടക്കയിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തു.
“…. അമ്മേ ???”. വേദനയിൽ ഭാരതി തമ്പുരാട്ടി പുളഞ്ഞു.
പ്രേമൻ എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു. കാലിലെ ഉളുക്ക് അൽപ്പം തൈലം ചേർത്ത് ഒന്ന് ഞെരടി പിടിച്ചാൽ മാറാവുന്നതേയുള്ളു. പക്ഷെ ഇന്നേരം കൊച്ചമ്മയോട് അതിനെ കുറിച്ച് പറഞ്ഞാൽ ശരിയായ രീതിയിൽ അവർ മനസ്സിലാക്കിയില്ലെങ്കിൽ ???.
“… പ്രേമൻ … പെട്ടിയിൽ ഉളുക്കിനുള്ള സ്പ്രേ ഉണ്ട് …. അതൊന്നെടുത്തെ ..”.
പെട്ടിയിലേക്ക് കൈയ്യ് ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു. പ്രേമൻ വളരെ പെട്ടെന്ന് പെട്ടിയിലെ വസ്ത്രങ്ങൾ പുറത്തേക്കിട്ട് സ്പ്രേ കണ്ടുപിടിച്ചു. നടുവിന് ബലം കൊടുക്കാതെ അവൾ സ്പ്രേ വാങ്ങി. വളരെ കഷ്ടപ്പെട്ട് തിരിഞ്ഞുകൊണ്ട് നടുവിലേക്ക് സ്പ്രേ അടിക്കാൻ നോക്കി. സാരി അൽപ്പം വഴുതിമാറിയപ്പോൾ ഭാരതി തമ്പുരാട്ടിയുടെ മനോഹരമായ വയർതടം വെളിവായി.
പ്രേമൻ ആ മനോഹരമായ വയർത്തടത്തിലേക്ക് നോട്ടം പതിഞ്ഞു. നന്നേ വേദനയിൽ കിടക്കയിൽ കിടന്ന് പുളയുന്ന കൊച്ചമ്മ അതൊന്നും ശ്രദ്ധിക്കില്ല എന്ന ചിന്ത അവനിൽ ബലപ്പെട്ടു. പ്രേമൻ സസൂക്ഷമം ആ മനോഹരമായ വയറിലേക്ക് നോക്കി. അവൻ്റെ ഞരമ്പുകൾ വലിയാൻ തുടങ്ങി. നന്നേ വേദനയിൽ ഇളകുന്ന കൊഴുത്ത ശരീരത്തോടൊപ്പം വയർത്തടം താളത്തിൽ ഇളകി. അഴകൊത്തതും അഗാധമായതുമായ പൊക്കിൾ ചുഴിയിൽ കൈവിരൽ വയ്ക്കണമെന്ന് അവന് കൊതി തോന്നി.
കഷ്ടപ്പെട്ട് ഉള്ളിലെ മോഹം അവൻ കടിച്ചമർത്തി. ഇനിയും അവിടെ നിന്നാൽ വല്ലതും നടന്നേക്കുമെന്ന് പേടിച്ച് തിരിച്ച് നടന്നു. വീടിൻ്റെ ഉമ്മറത്തിരുന്ന് ദൂരേയ്ക്ക് നോക്കി. നക്ഷത്രങ്ങൾ തിളങ്ങിക്കൊണ്ട് നിൽക്കുന്ന ആകാശം അവനൊരു പുതിയൊരു ഉന്മാദം നിറച്ചു. സിഗരറ്റ് കത്തിച്ച് അന്തരീക്ഷത്തിലേക്ക് ധൂമപാളികൾ തീർത്തവൻ കണ്ണുകടച്ച്‌ ചാരി കിടന്നു. അൽപ്പം കഴിഞ്ഞു പതിയെ കണ്ണുകൾ തുറന്നപ്പോൾ കൊച്ചമ്മയുടെ മനോഹരമായ രൂപം തെളിയാൻ തുടങ്ങി.
നല്ല ഉയരമുള്ളതും, എന്നാൽ അതിനൊത്ത തടിയുള്ളതുമായ ആരെയും മോഹിപ്പിക്കുന്ന മാദകശരീരം. കാറ്റിൽ സാരിയുടെ പാളികൾ മാറുബോൾ കണ്ണിൽ തെളിയുന്ന കൊഴുത്ത വയറും അതിനെ പ്രകമ്പനം കൊള്ളിക്കുവാനെന്നോണം പൊക്കിൾ ചുഴി.
കാണുന്നത് സത്യമാണോയെന്നറിയാൻ സ്വന്തം കൈത്തണ്ടയിൽ പിച്ചി നോക്കി. സ്വപ്നമായിരുന്നു എന്ന് മനസ്സിലാക്കാൻ അവന് രണ്ട് നിമിഷം വേണ്ടി വന്നു.
കുറേ നേരം കഴിഞ്ഞിട്ടും ഉള്ളിൽ നിന്ന് പ്രിത്യേകിച്ച് അനക്കമൊന്നും കേഴ്കാതെയായപ്പോള്‍ പ്രേമനു ആധിയായി. പോയി നോക്കിയാലോ എന്നാരു ചിന്ത ഉദിക്കാതിരുന്നില്ല. പക്ഷേ കൊച്ചമ്മയുടെ മുറിയിലേക്കു കടക്കാനൊരു മടി തോന്നി. എന്തായാലും ഒന്ന് പോയി നോക്കാൻ തന്നെ തീരുമാനിച്ച് കൊച്ചമ്മയുടെ മുറിയില്‍ നടന്നു.
വിറയ്ക്കുന്ന കാലടിയോടെ മുറിയിലേക്ക് കയറി.
കിടക്കയിലേക്ക് ധൈര്യം സംഭരിച്ച് നോക്കിയപ്പോള്‍ കൊച്ചമ്മ അവിടെ തന്നെ ഉണ്ടായിരുന്നു . ആശ്വാസം തോന്നിയ മനസ്സിനാൽ അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.
“… പ്രേമാ…”.
ദയനീയമായ വിളി പുറകിൽ നിന്നവൻ കേട്ടു
അവന്‍ തിരിഞ്ഞു നോക്കുബോള്‍ ഭാരതി തമ്പുരാട്ടി കഷ്ടപ്പെട്ട് വലിയ കട്ടിലിൽ ചാരി ഇരിക്കുന്നതായിരുന്നു .നല്ല വേധന കാരണം കൊച്ചമ്മ ചെറുതായി ഞെരുങ്ങുന്നുണ്ടായിരുന്നു.
“…പ്രേമാ കുറച്ച് വെള്ളമെടുത്തേ ..”. പരവേശത്തോടെ അവൾ ചോദിച്ചു.
സത്യത്തിൽ പ്രേമൻ അടുക്കളയിലേക്ക് മൊബൈലിന്റെ വെട്ടത്തിൽ ഓടുക്കുകയായിരുന്നു. കുപ്പിയിൽ വെള്ളമെടുത്ത് അവൻ വേഗത്തിൽ തിരിച്ച് വന്നു. കുപ്പി വാങ്ങാൻ കൈകൾ ഉയർത്താൻ തന്നെ അവൾ നന്നേ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ പ്രേമൻ ശങ്കിച്ച് അവളുടെ ചുണ്ടിലേക്ക് കുപ്പിയുടെ വായ അടുപ്പിച്ച് പിടിച്ചു. വല്ലാത്ത ദാഹമുള്ളതിനാൽ കുപ്പിയിലെ മുഴുവൻ വെള്ളവും ശ്വാസമെടുക്കാൻ പോലും മറന്ന് കുടിച്ച് തീർത്തു.
“…. ഇനിയും വെള്ളം വേണോ കൊച്ചമ്മേ …???.
“…. മതി ….”.
ഭാരതി തമ്പുരാട്ടി നിശ്വസിച്ചു. നിശ്വാസത്തിൻ്റെ ചൂട് അവൻ്റെ വിരലിലേക്ക് പടർന്ന് കയറി. ഭാരതി തമ്പുരാട്ടിയുടെ മനോഹരമായ തടിച്ച ചെഞ്ചുണ്ടിൽ തുള്ളികളായി പറ്റി കിടക്കുന്ന വെള്ളത്തുള്ളികൾ വിരൽക്കൊണ്ടവന് തുടച്ച് കളയണമെന്നുണ്ടായിരുന്നു. കണ്ണുകളെ ബലമായി അവിടെ നിന്നെടുത്ത് മുറിയുടെ പുറത്തേക്ക് നടന്നു.
അടുക്കളയിലേക്ക് പതുക്കെ നടന്നു. ചായ കുടിക്കാൻ വല്ലാത്ത മോഹം തോന്നിയപ്പോൾ ഷെൽഫിൽ അടക്കി വച്ച പാത്രങ്ങളിൽ പരാതി. കഴിഞ്ഞ പ്രാവിശ്യം നാട്ടിൽ നിന്ന് വന്നപ്പോൾ ഭാരതി തമ്പുരാട്ടി കൊടുത്ത് വിട്ട കാർഡ്ബോർഡ് പെട്ടിയിൽ വിവിധ തരം മസാലകൾ നിറച്ച ചെറിയ കുപ്പികൾ ഉണ്ടായിരുന്നു. അതിൽ നിന്നും ചായപ്പൊടി തപ്പിപ്പിടിച്ച് വെള്ളം തിളപ്പിക്കാൻ വച്ചു. ചായപ്പൊടിയും പഞ്ചസാരയും ഇട്ട ശേഷം മണത്തിനായി ഏലക്കാപ്പൊടിയുടെ കുപ്പി തുറന്ന് അൽപ്പം ചേർത്തു. ചായക്ക് പിങ്ക് നിറം വരുന്നതായി കണ്ടു.
ചായക്ക് ഇങ്ങനെയും ഒരു നിറം വരുമോ ???.
അവൻ അൽപ്പം രുചിച്ച് നോക്കിയപ്പോൾ നല്ല ഏലക്കായയുടെ മനോഹരമായ മണവും ഒപ്പം അതിനോടൊപ്പം നല്ലൊരു രുചി നാവിലേക്ക് പടർന്ന് കയറി. ഗ്ളാസ്സിലേക്ക് ചായ പകർന്ന് പതുക്കെ ഊതിക്കൊണ്ട് കുടിച്ചു. ശരീരത്തിലേക്ക് നല്ലൊരു ഉത്തേജനം നുകർന്ന് കയറുന്നത് അവനറിഞ്ഞു. രാവിലെ മുതലുള്ള വണ്ടിയോടിക്കൽ മൂലമുള്ള ക്ഷീണമൊക്കെ വിട്ടകന്നു.മറ്റൊരു ഗ്ളാസ്സിൽ ചായ പകർന്നുകൊണ്ട് ഭാരതി തമ്പുരാട്ടി കിടക്കുന്ന മുറിയിലേക്ക് നടന്നു.
വേദന മൂലം ഉറങ്ങാൻ സാധിക്കാത്ത അവൾ കയ്യിൽ ചൂടുള്ള ചായയുമായി നടന്ന് വരുന്ന പ്രേമനെ അവൾ കണ്ടു. ചൂടുള്ള ചായ വേദനയുള്ള കയ്യാൽ വാങ്ങി. പതുക്കെ ചൂട് ഊതിക്കൊണ്ട് കുടിക്കുന്നത് അവൻ കൗതുകത്തോടെ നോക്കി നിന്നു.
രുചി അവളുടെ രസമുകുളങ്ങളെ ത്രസിപ്പിച്ചു.
ശരീരം പതിവില്ലാത്ത വിധം ആയാസകരമായ മാറുന്നത് അവളറിഞ്ഞു.ചിന്തകൾക്കൊരു പുത്തനുണർവ് വരുന്നത് പോലെ. അരികിൽ നിൽക്കുന്ന പ്രേമനെ നോക്കി.
“… പ്രേമൻ എത്ര വരെ പഠിച്ചു…???”.
ചായ കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
“…. എംബിഎ എടുത്ത് അഞ്ച് വർഷമായി … “.
വളരെ നിഷ്പ്രയാസമായി അവൻ പറഞ്ഞു. ഭാരതി തമ്പുരാട്ടി അതിശയത്തോടെ അവനെ നോക്കി.
“… എന്നിട്ടാണോ നീ ഈ ഡ്രൈവർ പണിയെടുത്ത് ജീവിക്കുന്നത്, നല്ലൊരു ജോലി നോക്കരുതോ ???”.
“… ജോലിയൊക്കെ നോക്കി … എച്ച് ആർ എക്‌സിക്യൂട്ടീവിന് ഈ നാട്ടിൽ എത്ര ശബളം കിട്ടും …. “.
നിരാശ കലർന്ന സ്വരത്താൽ അവൻ തലകുനിച്ചുകൊണ്ട് പറഞ്ഞു.
“…. ഡ്രൈവർ ജോലിയിൽ നിന്ന് നിനക്ക് ഇതിനേക്കാൾ ശബളം കിട്ടുന്നുണ്ടോ ???”.
“… അതിനോടൊപ്പം ഞാൻ ഹാർബറിൽ നിന്നും മീൻ എടുത്ത് മാർക്കറ്റിൽ മറിച്ച് കൊടുക്കും, പിന്നെ അലങ്കാര മത്സ്യങ്ങളെ വളർത്തി വിൽപ്പനയും ഉണ്ട് … അങ്ങനെ ജീവിച്ച് പോകുന്നു…”.
“…. പ്രേമാ …. നീ സത്യത്തിൽ ഈ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ് … “.
“…. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു മോട്ടിവേഷൻ കിട്ടുന്നത് ….”.
“…. പ്രേമാ നിനക്ക് താല്പര്യമുണ്ടെങ്കിൽ അലങ്കാര മത്സ്യങ്ങളുടെ വളർത്തൽ ഇവിടെ തുടങ്ങാല്ലോ, … കൂടാതെ എനിക്കിവിടെ ഒരു കൂട്ടാകുകയും ചെയ്യുമല്ലോ…”.
പ്രേമൻ അതിശയത്തോടെ നോക്കി.
“…. വല്ലാത്ത അതിശയത്തിൽ നോക്കൊന്നും വേണ്ടാ … വല്ലാത്ത ബോറടി മാറ്റാൻ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ …. “.
“….. അതിനൊക്കെ നന്നായി പൈസ ചിലവാകുന്നതാണെ ….”.
“…. നോക്കാടാ, നമുക്ക് ശരിയാക്കാം …”.
“…. കൊച്ചമ്മ ഇറക്കുന്ന പൈസ്സ മുഴുവൻ കിട്ടുമെന്ന് ഉറപ്പൊന്നും വേണ്ടാട്ടോ… ഇതൊക്കെ ചിലപ്പോൾ ഫംഗസ്സ് മൂലം മൊത്തം മീനുകളൊക്കെ ചത്ത് പോകാനും മതീ ….”.
“…. അറിയാടാ … ഞാൻ കുറച്ചോക്കെ പഠിച്ചിട്ടുണ്ട് … എനിക്കും അൽപ്പം താല്പര്യമുള്ള വിഷയമാണ് …. കൊൽക്കത്തയിൽ എൻ്റെ ഒരു റൂമേറ്റ് അവിടത്തെ ഫിഷറി ഡിപ്പാർട്ട്മെന്റിൽ പിച്ച്ഡി ചെയ്യുന്നുണ്ടായിരുന്നു…. അവളുടെ സബ്മിഷൻ പേപ്പറുകൾ ഞാനാണ് അവൾക്ക് ടൈപ്പ് ചെയ്ത കൊടുത്തിരുന്നത് … അങ്ങനെ കുറച്ചൊക്കെ അറിയാം ….”.
ചായയുടെ ഗ്ളാസ് തിരിച്ച് കൊടുക്കുന്നതിനിടയിൽ പറഞ്ഞു. സത്യത്തിൽ പ്രേമൻ അവളുടെ നേർക്ക് എന്തോ ഒരു പുതു വികാരത്തോടെ നോക്കി.
“…. ഭാരതി കൊച്ചമ്മ സീരിയസ്സായിട്ടാണോ പറയുന്നത് …”.
“…. അതേടാ … ജീവിതം വല്ലാത്ത വിരസ്സതയാടാ … “.
“…. അതിന് കൊച്ചമ്മയ്ക്ക് വല്ല്യാ പ്രായമൊന്നുമില്ലല്ലോ … ഒരു കല്ല്യാണം കഴിച്ച് സുഖമായി ജീവിച്ചൂടേ …. അയ്യൊ ഞാൻ ഉപദേശിക്കൊന്നല്ല്യോട്ടോ …”.
വളരെ ലാർഘവത്തോടെ പ്രേമൻ പറഞ്ഞവസാനിപ്പിച്ചു. പക്ഷെ ഭാരതി തമ്പുരാട്ടിയുടെ മനസ്സിൽ ഒരു ആത്മസംഘർഷം ഉറഞ്ഞു കൂടി. അവൾ തല വെട്ടിച്ച് അവൻ്റെ നേർക്ക് തിരിഞ്ഞു.
“….. എന്താണെന്നറിയില്ല …. നിന്നോട് ദേഷ്യപ്പെടാൻ കഴിയുന്നേ ഇല്ലല്ലോ …. വർഷങ്ങളായി പലരും പറയുന്ന കാര്യമാണ് … ഇപ്പോഴും അങ്ങനെ പറയുന്ന ആളുകളുടെ നേർക്ക് ദേഷ്യപ്പെട്ടീട്ടേ ഉള്ളൂ …ഇന്നെന്തോ അങ്ങനെ തോന്നുന്നേയില്ല..”.
വേദനയുള്ള കയ്യിൽ പതുക്കെ തടവിക്കൊണ്ട് അവൾ ഏതോ ഓർമ്മകളിലേക്ക് വഴുതി വീണു. എന്താണ് ഉള്ളിന്റെ ഉള്ളിൽ സംഭിക്കുന്നത്. കല്യാണത്തെ കുറിച്ച് ഒരുപാട് വർഷങ്ങളായി ബന്ധുക്കളും കൂട്ടുകാരും ഒരുപാട് നിർബന്ധിച്ചപ്പോൾ അവരോട് തോന്നുന്ന ദേഷ്യം ഇപ്പോൾ വരുന്നതേയില്ല. എന്താണ് സംഭവിക്കുന്നത്.
എന്തോ ഒരു പുതിയ അനുഭവം. ഉറക്കം വരാത്ത രാത്രികളിൽ ഈയിടെയായി സ്വപ്നങ്ങളിൽ തെളിയുന്ന അവ്യക്തമായ രൂപം. മഞ്ഞുബാഷ്പ്പങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ കൈകളാൽ മാടി വിളിക്കുന്ന അതെ രൂപം. അതീ രൂപമല്ലേ ഇപ്പോൾ തൻ്റെ തൊട്ടടുത്ത് അരണ്ട വെളിച്ചത്തിൽ നിൽക്കുന്നത്.
ഭാരതി തമ്പുരാട്ടി അരികിലുള്ള റാന്തലിന്റെ തിരി അൽപ്പം കയറ്റി. മനസ്സിൽ അവ്യക്തതയോടെ തെളിയുന്ന രൂപം ഇവന്റെ തന്നെയാണോ എന്നറിയാൻ ആഗ്രഹം.
പഴമ വെളിവാക്കുന്ന ആ മുറിയിലേക്ക് റാന്തൽ വിളക്കിന്റെ വെളിച്ചം പതിയെ തെളിയാൻ തുടങ്ങി. പ്രേമന്റെ രൂപത്തിന് റാന്തലിന്റെ ഇളം വെളിച്ചത്തിൽ കൂടുതൽ തെളിയുന്നതിനോടൊപ്പം മുറിയിലെ കാഴ്ച്ചകൾക്കും വ്യക്തത വന്നു.
ഭാരതി തമ്പുരാട്ടിയുടെ കണ്ണുകൾ അവനെ കൂടുതൽ മനസ്സിലാക്കാനായി വെമ്പൽക്കൊണ്ടു. അപ്പോഴാണ് അവന്റെ കണ്ണുകൾ അൽപ്പം താഴുന്നത് അവൾ കണ്ടത്.
കിടക്കയിൽ ചിതറിക്കിടക്കുന്ന അവളുടെ വസ്ത്രങ്ങളിലേക്കാണ് അവൻ്റെ നോട്ടം പതിക്കുന്നത്. സത്യത്തിൽ അവൾക്ക് അന്നേരം ദേഷ്യത്തിന് പകരം ചെറിയൊരു നാണം വിരിഞ്ഞു..
പല നിറത്തിൽ അലങ്കോലമായി കിടക്കുന്ന അവളുടെ ബ്രൈസിയറുകളും ഷെഢികളും അവൻ്റെ കണ്ണിന് ഇമ്പമേകി. വീണ്ടും അവിടേക്ക് തന്നെ അവൻ ആർത്തിയോടെ നോക്കുന്നത് കണ്ടപ്പോൾ അവളുടെ നെഞ്ചിൽ എന്തോ ഒരു പിടപിടപ്പ് ഉയർന്നു.
അവൻ കട്ടിലിലേക്ക് കൂടുതൽ അടുക്കാൻ തുടങ്ങി. എന്തോ ഒരു തീരുമാനം നടത്താനെന്ന ഉറപ്പോടെയായിരുന്നു. പതിയെ അവളുടെ അടിവസ്ത്രങ്ങൾ അടക്കിവയ്ക്കുകയെന്ന മട്ടിൽ അതെല്ലാം എടുത്ത് പെട്ടിയിലേക്കിടാൻ അവൻ ആർത്തി കാണിച്ചു.
ഓരോ ഷെഢിയും ബ്രെസ്സിയറും വളരെ ശ്രദ്ധയോടെ എടുത്ത് മടക്കുന്നത് അവൾ അതിശയത്തോടെ നോക്കി. അവൾ അറിയാതെ ഏതോ ഒരു ലോകത്തേക്ക് ഊളയിടുന്നത് പോലെ. എന്തായാലും പ്രേമന്റെ കയ്യിലിരിക്കുന്നത് തൻ്റെ അടിവസ്ത്രങ്ങളാണ് എന്നത് ഭാരതി തമ്പുരാട്ടിയിൽ ജാള്യത വർദ്ധിപ്പിച്ചു.
” … പ്രേമാ…..അതെവിടെ വച്ചേക്കു….അതെല്ലം ഞാന്‍ നാളെയെടുത്ത്

Leave a Reply

Your email address will not be published. Required fields are marked *