നിങ്ങള് ചെയ്യുന്നത് മാത്രമല്ല ഞാൻ ചെയ്യുന്നതും ജോലി തന്നെയാ ലേഖയും ഒരല്പം ദേഷ്യത്തോടെ തന്നെ സംസാരിച്ചു
ഓഹ് നീ വല്യൊരു ജോലിക്കാരി , എനിക്ക് ഉറക്കം വരുന്നു രാവിലെ വിളിക്കാം എന്ന് പറഞ്ഞ് ജയൻ കോൾ കട്ട് ചെയ്തു..
പണ്ടൊക്കെ എത്ര തിരക്കിനിടയിലും തന്നൊട് മിണ്ടാൻ സമയം കണ്ടെത്തിയിരുന്ന ആൾ ഇപ്പോ സമയമുണ്ടായിട്ടും തന്നെ അവഗണിക്കുന്ന തോർത്ത് ലേഖയുടെ കണ്ണുകളിൽ നനവ് പടർന്നു തുടങ്ങിയിരുന്നു. മകൾ കാണാതെ അവൾ കണ്ണ് തുടച്ച് അവളെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.
( ഇത് കമ്പികഥ തന്നെയാണോ എന്ന് പലരിലുമൊരു ചിന്ത ഉടലെടുത്തിട്ടുണ്ടാവാം. കഥാപാത്രങ്ങളുമായി വായനക്കാരന് ഒരു അറ്റാച്ച്മെന്റ് വന്നിട്ട് മെല്ലെ അതിലേക്ക് കടക്കാം എന്ന് കരുതിയാണ് ഇത്ര വിശദമായി എഴുതുന്നത് . കമ്പി മാത്രം പ്രതീക്ഷിച്ചു വായിക്കുന്ന പ്രിയപ്പെട്ടവർ ക്ഷമിക്കുക)
________________________________
നേരം പുലരാൻ കോഴി കൂവിയില്ല , കാരണം അവിടെ കോഴി ഉണ്ടായിരുന്നില്ല . പക്ഷേ അലാറത്തിന്റെ ശബ്ദം ചെവിക്ക് അരോചകമായി തോന്നിയപ്പോൾ ലേഖ എണീറ്റു പതിവ് പോലെ പ്രാതലുണ്ടാക്കി മകളെ വിളിച്ചുണർത്തി കുളി കഴിഞ്ഞ് വസ്ത്രം മാറി . മകൾക്കൊപ്പം ഭക്ഷണവും കഴിച്ച് ബാഗും ചുമലിലാക്കി വീട് പൂട്ടി ഇടവഴിയിലേക്ക് ഇറങ്ങി. മകളെ സ്കൂൾ ബസ്സിൽ കയറ്റി വിട്ട് ശരവണയെയും കാത്തു നിന്നു. പതിവ് പോലെ അതിൽ കയറി ബുക്ക് സ്റ്റാളിലേക്ക് യാത്ര തിരിച്ചു.
പത്ത് ആകുന്നതിനു മുൻപേ അവൾ ഷോപ്പ് തുറന്നു. വൃത്തിയാക്കി കഴിഞ്ഞിട്ടും അരുണിനെ കണ്ടില്ല. വിളിച്ച് നോക്കാനാണേൽ നമ്പറുമില്ല .
സമയം പത്തര കഴിഞ്ഞ് കാണും ഡോർ തുറന്ന് ഒരു പുഞ്ചിരി തൂകി അരുൺ അകത്തേക്ക് കയറി ..
അരുണേ സമയമെത്രയായി, ഞാൻ ഇന്നലെ പറഞ്ഞതല്ലെ പത്തു മണിയാകുമ്പോൾ വരണമെന്ന് , അതോ നിനക്ക് തോന്നിയത് പോലെ വന്നാ മതി എന്നാണോ ?
സോറി ചേച്ചീ, മനപ്പൂർവ്വം അല്ല. വരുന്ന വഴിക്ക് ഒരു മൈ.. സോറി ഒരുത്തൻ ബൈക്കിന്റെ പുറകിൽ കൊണ്ടിടിച്ചു അതാ ?
ശ്ശേ.. അവനെ വഴക്ക് പറഞ്ഞതിൽ അവൾക്ക് ഖേദം തോന്നി
എന്നിട്ട് വല്ലതും പറ്റിയോ ലേഖ അവന്റെ അടുത്തേക്ക് ചെന്നു.
ഇല്ലേച്ചി ഭാഗ്യത്തിന് ഒന്നും പറ്റിയില്ല ബൈക്കിന് ചെറിയ ഡാമേജ് ഉണ്ട് , അത് നന്നാക്കണം . അതിന്റെ പൈസ അയാൾ തരാം കേസ് ഒന്നും ആക്കണ്ട എന്ന് പറഞ്ഞു.
ആഹ്, സോറി ട്ടോ രാവിലെ തന്നെ വഴക്ക് പറഞ്ഞതിന്.
സാരോല്ല ചേച്ചീ
ഞാൻ കരുതി നീ വരില്ലാന്ന്, ഒരീസം കൊണ്ട് ഈട മടുത്തൂന്ന് ലേഖ അരുണിനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഒന്ന് പോ ചേച്ചീ.
അവരുടെ സംസാരത്തിന് വിലങ്ങുതടിയായി രണ്ട് പേർ കേറി വന്നു.
എം ടി യുടെ മഞ്ഞ് ഉണ്ടോ ?
ആഹ് ഉണ്ടല്ലോ..
പിന്നെ ‘ഒരിക്കൽ അതോ ?
നോക്കട്ടെ , അരുണേ ഇന്നലെ വന്ന പുസ്തകത്തിന്റെ കൂട്ടത്തിൽ എം മോഹനന്റെ ഒരിക്കൽ ഉണ്ടോന്ന് നോക്കിയെ
ശരി ചേച്ചീ എന്ന് പറഞ്ഞുകൊണ്ട് അവൻ അടുക്കി വെക്കാൻ ബാക്കിയുള്ള പുസ്തക കെട്ടിനടുത്തേക്ക് നടന്നു. അതിനിടയിൽ നിന്നും ആ പുസ്തകം കണ്ടു പിടിച്ചു.
ആഹ് അതുണ്ട് അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.
അവർ ആ രണ്ട് പുസ്തകത്തിന്റെയും പൈസ കൊടുത്ത് അതും വാങ്ങിപോയി. പിന്നീട് അവിടെ ബാക്കിയുള്ള പുസ്തകങ്ങൾ അടുക്കി വച്ചു കസ്റ്റമർ ഇല്ലാത്തപ്പോൾ അവർ പരസ്പരം കളിയാക്കിയും വിശേഷങ്ങൾ പറഞ്ഞും ഇരുന്നു .
അരുണിന്റെ സാമിപ്യം ലേഖയ്ക്ക് അവളനുഭവിച്ചിരുന്ന ഏകാന്തതയിൽ നിന്നും ഒരു പരിധിവരെ വരെ മോചനം നല്കി.
അന്നും വൈകുന്നേരം കട പൂട്ടി രണ്ട് പേരും ഒരുമിച്ചാണ് ഇറങ്ങിയത് ഡാ നാളെ മുതൽ ഞാൻ അഞ്ച് മണിക്ക് പോകൂട്ടോ . ബാക്കി ഒരു മണിക്കൂർ നീ നോക്കി കോളുലേ ?
അതെന്താ ചേച്ചീ
മോള് സ്കൂൾ വിട്ട് വന്നാൽ കുറേ സമയം എന്നേം കാത്തിരിക്കണം അതോണ്ടാ .
