ബ്രെയിന്‍ ഗെയിം 1

“മുലയ്ക്ക് പിടിച്ചാല്‍ അവളെന്നെ വെറുക്കും. പോടാ” ആ ഐഡിയ ഞാന്‍ നിഷേധിച്ചു.

“എങ്കില്‍ അവളെ പിടിക്കാന്‍ പറ്റിയ വല്ല തന്ത്രവും പയറ്റ്. അപ്പോള്‍ അവളുടെ പ്രതികരണം അറിയാമല്ലോ?”

“എന്ത് തന്ത്രം?”

“എന്തെങ്കിലും. സ്വാഭാവികമായി അവളെ പിടിക്കാന്‍ പറ്റുന്ന വല്ല കുതന്ത്രവും ആലോചിച്ച് കണ്ടുപിടിക്ക്. ഉഷേച്ചി എന്നെ അങ്ങനല്ലേ വീഴ്ത്തിയത്; നടു തിരുമ്മിക്കാന്‍ വിളിച്ച്”

എന്റെ അണ്ടി മൂക്കുന്നത് ഞാനറിഞ്ഞു. അവന്റെ ചേട്ടന്റെ ഭാര്യ ഒരു സാധാരണ സ്ത്രീയാണ്. ഷൈലയെപ്പോലെ അമറന്‍ ചരക്കല്ല. ഷൈല എന്നെ നടുവ് തിരുമ്മിക്കാന്‍ വിളിച്ചെങ്കില്‍ എന്ന് ഞാനും വൃഥാ മോഹിച്ചു.

“പക്ഷെ അവളങ്ങനെ ചെയ്തില്ലെങ്കില്‍?” ഞാന്‍ ശങ്കയോടെ ചോദിച്ചു.

“ഇല്ലെങ്കില്‍ നീ വേറെ വല്ല വഴീം ആലോചിക്ക്”

ഞാന്‍ ആലോചിക്കാന്‍ തുടങ്ങി. ആലോചിച്ചാലോചിച്ച് അവധിക്കാലവുമെത്തി. ഇതുവരെ എനിക്ക് ഷൈലയെ നോക്കി വെള്ളമിറക്കാനും ഓര്‍ത്ത് വാണം വിടാനും അല്ലാതെ ഒന്നും സാധിച്ചിരുന്നില്ല. ഓരോ ദിവസവും അവളെയോര്‍ത്ത് ഞാന്‍ വിടുന്ന വാണങ്ങളുടെ എണ്ണം മൊത്തത്തില്‍ കൂട്ടിയാല്‍ ലക്ഷങ്ങളില്‍ എത്തുമായിരുന്നു.
അങ്ങനെ മധ്യവേനല്‍ അവധിക്ക് കോളജ് അടച്ച സമയത്ത്, അമ്മ ബിസിനസ് കുറേക്കൂടി വിപുലീകരിച്ചു. ഉച്ചയ്ക്ക് ചോറോ കറിയോ ഉണ്ടാക്കാന്‍ ഷൈല ഉള്ളതുകൊണ്ട് പകല്‍ മുഴുവന്‍ കച്ചവടത്തിനായി നീക്കിവച്ചു. ഉച്ചയൂണ് ഏതെങ്കിലും പരിചയക്കാരുടെ വീട്ടിലാക്കും. വരവ് പഴയപോലെ വൈകിട്ടുതന്നെ. എന്റെ മനസ്സില്‍ ചെകുത്താന്‍ കയറിക്കൂടിയശേഷം ഷൈലയെ എനിക്ക് തനിച്ചു കിട്ടിയിരിക്കുകയാണ്. മുന്‍പും ഞങ്ങളിങ്ങനെ തനിച്ചായിട്ടുണ്ട്; അപ്പോഴൊന്നും എനിക്കിപ്പോള്‍ തോന്നുന്ന സുഖകരമായ അസ്വസ്ഥത ഉണ്ടായിരുന്നില്ല. ഇതിപ്പോള്‍ ഞരമ്പുകള്‍ വലിഞ്ഞുമുറുകി വീര്‍പ്പുമുട്ടുകയാണ്.

ഷൈലയെ എങ്ങനെ എന്റെ ഇംഗിതമറിയിക്കും എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് വഴികിട്ടിയില്ല. കടിമൂത്ത് നില്‍ക്കുമ്പോള്‍ ബുദ്ധി പ്രവര്‍ത്തിക്കില്ലല്ലോ? ഒളിഞ്ഞും പാത്തും ഞാനവളെ നോക്കി നിരാശപ്പെട്ടു. പത്തൊമ്പത് വയസ് മാത്രമുള്ള അവള്‍ ഏറ്റവും കൊഴുത്ത് ചരക്കായിരിക്കുകയാണ്. മുലകള്‍ നെഞ്ചില്‍ ഒതുങ്ങാത്ത മുഴുപ്പിലേക്ക് വളര്‍ന്നിരിക്കുന്നു. ചന്തികള്‍ ഇപ്പോള്‍ അന്യായ തെന്നലാണ്. കണംകാലുകളുടെ വണ്ണവും കൂടിയിരിക്കുന്നു.

ഞാന്‍ പല രീതിയില്‍ പലതും ആലോചിച്ചു. തല പുകച്ചുകൊണ്ട് ഞാന്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ഉച്ചവെയില്‍ പൊരിഞ്ഞു കത്തുകയാണ്‌. വേലിയുടെ അരികിലൂടെ ഇഴഞ്ഞുപോകുന്ന മഞ്ഞച്ചേര. വെയിലേറ്റ് അതിന്റെ പുറം തിളങ്ങുന്നുണ്ടായിരുന്നു. അടിമുടി മഞ്ഞമയത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നയുടെ ചുവട്ടില്‍ ഇരുന്ന് അയലത്തെ കിട്ടുപ്പൂച്ച മുഖം മിനുക്കുന്നു. എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. പക്ഷെ അണ്ടി മൂത്ത് വടിപോലെ നില്‍ക്കുകയാണ്.

“ഏട്ടാ നാളെ രാവിലെ ദോശ മതിയോ?” ശബ്ദം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. പിന്നില്‍ ഷൈല. പഴയ ഇറുകിയ ഒരു ഷര്‍ട്ടും അരപ്പാവാടയുമാണ് വേഷം. മുലകള്‍ നെഞ്ചില്‍ അന്യായ വെല്ലുവിളിയോടെ കൂര്‍ത്തുമുഴുത്ത് നില്‍ക്കുന്നു.

“മതി” ഞാന്‍ വിഭ്രമം മറച്ചുകൊണ്ട്‌ പറഞ്ഞു.

അവള്‍ തലയാട്ടിയ ശേഷം തിരികെപ്പോയി. പാവാടയുടെ ഉള്ളില്‍ നൃത്തം ചെയ്യുന്ന ചന്തികള്‍! പണ്ടൊക്കെ ആട്ടുകല്ലില്‍ അരച്ചാണ് മാവുണ്ടാക്കിയിരുന്നത്. ഇപ്പോള്‍ എല്ലാം മിക്സിയിലാണ്. പെട്ടെന്നെന്റെ ഉള്ളിലൊരു ബോംബ്‌ പൊട്ടി!

ചെറുപ്പത്തില്‍ ഞാനും ഷൈലയും കൂടി അരിയാട്ടിയിരുന്നത് എനിക്കോര്‍മ്മ വന്നു. ആട്ടുകല്ലിന്റെ ഇരുപുറവും കുരണ്ടികള്‍ ഇട്ടു കവച്ചിരുന്നാണ് അരയ്ക്കുന്നത്. ഞാന്‍ രണ്ടുകൈകള്‍ കൊണ്ടും വലിയ കുഴവി തിരിക്കും; അവള്‍ കല്ലില്‍ നിന്നും കുഴിയിലേക്ക് അരിയും ഉഴുന്നും നീക്കിയിട്ടുതരും. ആ ഇരുപ്പിന്റെ പ്രത്യേകത ഓര്‍മ്മ വന്നപ്പോള്‍ ഞാന്‍ പുറത്തേക്ക് കുതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *