മരുകളും അശോകനും – 1 2അടിപൊളി  

മരുകളും അശോകനും – 1

Marumakalum Ashokanum Part 1 | Author : KK Jithu


വിവാഹം കഴിഞ്ഞ് വെറും മൂന്ന് ദിവസം മാത്രമേ അഖിൽ ദേവനന്ദയുടെ അരികിൽ ഉണ്ടായിരുന്നുള്ളു.. ലീവ് കഴിഞ്ഞതിനാൽ അഖിലിന് വിദേശത്തേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്നു.

ആ മൂന്നു ദിവസങ്ങൾ കൊണ്ടുതന്നെ ദേവനന്ദ അതുവരെ പിടിച്ചുനിർത്തിയ അവളുടെ സകല വികാരവിചാരങ്ങളെയും അഖിൽ ഇളക്കി മറിച്ചിട്ടിരുന്നു.. അതുകൊണ്ടുതന്നെ അഖിലിന്റെ പെട്ടെന്നുള്ള തിരിച്ചുപോക്ക് അവൾക്ക് വലിയ ആഘാതമായിരുന്നു..

ഒരുപക്ഷേ വിവാഹം കഴിഞ്ഞില്ലായിരുന്നെങ്കിൽ എത്ര കാലം വേണമെങ്കിലും ദേവുവിന് അതൊക്കെ നിയന്ത്രിച്ച് കൊണ്ടുപോകാൻ സാധിക്കുമായിരുന്നു.‌ പറഞ്ഞറിയിക്കാൻ സാധിക്കാത്ത ആ സുഖം അനുഭവിച്ചതിൽ പിന്നെ അതെപ്പോഴും വേണമെന്ന് അവളുടെ മനസ്സ് ആഗ്രഹിച്ചു കൊണ്ടേയിരുന്നു..

അഖിലിന്റെ അച്ഛനും അമ്മയും അടങ്ങുന്ന ഭർത്തൃ വീട്ടിൽ തന്റെ എല്ലാ ആഗ്രഹങ്ങളും കടിച്ചമർത്തി ആഴ്ചകളോളം അവൾ തള്ളി നീക്കി…

അഖിലിന്റെ അച്ഛൻ അശോകന് അൻപത്തിയഞ്ച് വയസ്സുണ്ടെങ്കിലും നല്ല ആരോഗ്യമായിരുന്നു അയാൾക്ക്.. മാത്രവുമല്ല അയാളുടെ നല്ല പ്രായത്തിൽ തന്നെ ഭാര്യ സാവിത്രി കിടപ്പിലാവുകയും ചെയ്തിരുന്നു.. എന്നിട്ടും അശോകൻ മറ്റൊരു വിവാഹം കഴിച്ചിരുന്നില്ല. സത്യത്തിൽ സാവിത്രി അതിന് സമ്മതിച്ചിരുന്നില്ല എന്നു പറയുന്നതാവും ശരി. ഏക്കറു കണക്കിന് റബ്ബർ തോട്ടവും നഗര മധ്യത്തിൽ മാസം നല്ല തുക വാടക ലഭിക്കുന്ന കെട്ടിടങ്ങളും സാവിത്രിയുടെ പേരിലുണ്ട്.. അത് കൊണ്ടുതന്നെ മറ്റൊരു വിവാഹം കഴിച്ചാൽ അതൊക്കെ നഷ്ടപ്പെടും എന്ന ഭയം അശോകനും ഉണ്ടായിരുന്നു..

ജോലിയൊന്നും ചെയ്യാതെ തന്നെ വാടകയിനത്തിലും റബ്ബർ തോട്ടത്തിൽ നിന്നും നല്ലൊരു തുക മാസംതോറും അശോകന് ലഭിക്കുന്നുണ്ട്. വീട്ടിൽ ഭക്ഷണവും കഴിച്ച് സ്വസ്ഥമായി കിടന്നുറങ്ങാവുന്ന ആ ഭർത്താവുദ്യോഗം സത്യത്തിൽ അയാളും ആസ്വദിച്ചിരുന്നു.

വെളുത്തു തുടിച്ച് ആരും കൊതിച്ചു പോകുന്ന ശരീരപ്രകൃതമാണ് ദേവനന്ദയുടെത്.. അതുകൊണ്ടുതന്നെ അഖിൽ വിദേശത്ത് പോയപ്പോൾ ഒരച്ഛന്റെ സ്ഥാനത്തുനിന്ന് അവൾക്ക് സംരക്ഷണം കൊടുക്കേണ്ട ബാധ്യത കൂടി അശോകന് ഏറ്റെടുക്കേണ്ടി വന്നു..

എന്നും കാലത്ത് റബ്ബർ ടാപ്പിങ്ങിന് തൊഴിലാളികൾ എത്തുമ്പോൾ അശോകൻ ദേവനന്ദയെ പുറത്തിറങ്ങാൻ സമ്മതിച്ചിരുന്നില്ല. തൊഴിലാളികൾ മുഴുവൻ പോയാൽ മാത്രമേ മുറ്റമടിക്കാനും മറ്റും അവളെ ഇറങ്ങാൻ സമ്മതിക്കുകയുള്ളൂ. ടാപ്പിംഗ് കഴിഞ്ഞിട്ടും പരിസരം വിട്ടു പോകാതെ ചുറ്റിത്തിരിയുന്ന തൊഴിലാളികളെ കണ്ടതുമുതലാണ് അശോകൻ അങ്ങനെ ഒരു തീരുമാനം എടുത്തത്..

ദിവസങ്ങൾ പിന്നെയും കടന്നുപോയി ദേവു ഭർത്താവിന്റെ വീടുമായി പൊരുത്തപ്പെട്ട് തുടങ്ങിയിരിന്നു.. എന്നും താൻ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചു മടുത്ത അശോകന് ദേവു പാചകം ചെയ്യാൻ തുടങ്ങിയപ്പോൾ രുചികരമായ ഭക്ഷണങ്ങൾ ലഭിച്ചു തുടങ്ങി.. മാത്രവുമല്ല അവൾ നഴ്സിംഗ് പഠിച്ചത് കൊണ്ട് തന്നെ സാവിത്രിയെ നല്ലപോലെ പരിപാലിക്കുന്നുമുണ്ട്. എല്ലാം കൊണ്ട് അശോകന് ഒന്ന് രണ്ട് ആഴ്ചകൾ കൊണ്ട് തന്നെ ദേവനന്ദയെ നല്ലതുപോലെ ബോധിച്ചു..

വേനൽക്കാലം ആയതുകൊണ്ട് തന്നെ അടുക്കളയിൽ വിയർത്ത് കുളിച്ചിട്ടായിരുന്നു ദേവനന്ദ ഭക്ഷണം പാചകം ചെയ്തിരുന്നത്.. ഒരു ദിവസം അശോകൻ അത് കാണാനിടയായി.. അയാൾ ഉടനെ തന്നെ ടൗണിൽ പോയി ഒരു എയർ കൂളർ വാങ്ങി അടുക്കളയിൽ വച്ചുകൊടുത്തു.. താൻ പറയാതെ തന്നെ തൻറെ പ്രശ്നം കണ്ട് മനസ്സിലാക്കി എയർ കൂളർ വച്ചുകൊടുത്തപ്പോൾ ദേവനന്ദയ്ക്ക് അശോകനോട് കൂടുതൽ ഇഷ്ടം തോന്നുകയും. അച്ഛൻ എന്ന നിലയിൽ അയോളോട് കൂടുതൽ അടുക്കാനും അത് കാരണമായി..

അങ്ങനെ ഒരു വേനൽ മഴയുള്ള രാത്രി. ശക്തിയായ കാറ്റിലും മഴയിലും അടുക്കള ഭാഗത്ത് ഓടിനു മുകളിൽ ഓല വീണ് ഓട് പൊട്ടി..

കാലത്ത് തന്നെ ഏണി വച്ച് ഓട് മാറ്റി ഇടാൻ കയറുകയായിരുന്ന അശോകനെ ദേവു തടഞ്ഞു..