മന്ത്രണം പോലെ എന്നിൽ നിന്നുയർന്ന സ്വരം കേട്ട് നടുങ്ങിയ മൃദുല വിങ്ങിപ്പൊട്ടിയ്കൊണ്ട് എന്റെ മാറിലേയ്ക് വീണു…
ഡ്രൈവറോട് മെഡിക്കൽ കോളജിലേയ്ക് എന്ന് നിർദ്ദേശം നൽകിയിട്ട് ഞാൻ അളിയനെ വിളിച്ച് കാര്യം പറഞ്ഞു.
ടെക്സറ്റൈൽസ് മാനേജരെ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ച് മറ്റ് സ്ഥാപനങ്ങളും അടപ്പിച്ചിട്ട് ചെന്ന് വീട്ടിൽ വേണ്ട ഒരുക്കങ്ങൾ നടത്താൻ നിർദ്ദേശം നൽകി.
ഞങ്ങൾ മെഡിക്കൽ കോളജിൽ എത്തുമ്പോൾ ആറ്റുപുറം സത്യവ്രതന്റെ തൂലികയുടെ ശക്തി കണ്ടു!
മലയാളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ വണ്ടികൾ അവിടെ എന്നെയും കാത്ത് കിടപ്പുണ്ട്! ആശുപത്രിയിലെ നടപടിക്രമങ്ങൾ അവർ ഇടപെട്ട് വേഗതയിൽ പൂർത്തിയാക്കിയിട്ടാണ് കാത്തുനിൽപ്പ്!
തിരികെ പോകാൻ നിർദ്ദേശം ലഭിച്ച തോമസങ്കിളും വിളിച്ചു മെഡിക്കൽ
കോളജിലേയ്ക് വന്ന് കൊണ്ടിരിയ്കുകയാണ് എന്നും പറഞ്ഞ്…!
അവിടെ ഞാൻ ചെന്ന് ബോഡി ഏറ്റുവാങ്ങുന്ന താമസം മാത്രമേ ഉണ്ടായുള്ളു!
ഞങ്ങൾ പുറപ്പെടാനൊരുങ്ങിയതും മൈഥിലിയുടെ വിളി വന്നു. അവർ പുറപ്പെട്ടു നാളെ പന്ത്രണ്ട് മണി എന്ന് അച്ചനെ വിളിച്ച് സമയവും നിശ്ചയിച്ചു എന്ന് പറഞ്ഞ്….!
എന്നെ അതിശയിപ്പിച്ച മനഃസാന്നിദ്ധ്യമാണ് മൈഥിലി പ്രകടിപ്പിച്ചത്…!
ഞങ്ങൾ വന്ന വണ്ടി പിന്നാലെ കാലി പോരാൻ പറഞ്ഞിട്ട് ഞാനും മൈഥിലിയും ആംബുലൻസിൽ കയറി കൈമളങ്കിളിന്റെ മക്കളായിത്തന്നെ…! പത്രങ്ങൾ രണ്ടിന്റെയും എഡിറ്റർ തസ്ഥികയിലുള്ള ഉദ്ദ്യോഗസ്ഥരും തോമസങ്കിളും അവരവരുടെ വാഹനങ്ങളിൽ ഞങ്ങളെ അനുഗമിച്ചു.
ചടങ്ങുകൾ എല്ലാം കഴിഞ്ഞ് പതിനാറടിയന്തിരവും
കഴിഞ്ഞപ്പോൾ മൈഥിലി ഞങ്ങളുടെ വിവാഹം
നടത്തണമെന്ന് പറഞ്ഞപ്പോൾ മൃദുല:
“ആറ് മാസങ്ങളെങ്കിലും കഴിയാതെ പറ്റില്ല! നിന്റെ അതേ ബന്ധം തന്നെയാണ് കുട്ടനും എനിക്കും അങ്കിളുമായി…!
അങ്കിൾ മൈഥിലിയായി തന്നെയാണ് എന്നെ കണ്ടതും!
നമ്മൾ വല്ലതും സംശയിക്കുകയോ ഊഹിക്കുകയോ ചെയ്തിട്ടുണ്ടേൽ അത്
അങ്കിളിന്റെ തെറ്റല്ലല്ലോ!
അത് ശരിയാരുന്നിരിക്കണമെന്നും ഇല്ലല്ലോ…?”
അച്ചനും അമ്മയും പരിപൂർണ്ണമായും മൃദുലയോട് യോജിച്ചപ്പോൾ അത് തീരുമാനവുമായി.
മൂത്ത സഹോദരനെ ഭാര്യയേയും കൂട്ടി വീട്ടിൽ തിരികെ എത്തിച്ച് മിഥുനെ അവരെ ഏൽപിച്ചിട്ട് രണ്ട് മാസങ്ങൾ ഒപ്പം നിന്ന മൈഥിലി തിരുവനന്തപുരത്തിന് മടങ്ങി…
ഞാനും മൃദുലയും വീട്ടിലും മൈഥിലിയുടെ വീട്ടിലുമായി കഴിഞ്ഞു.
കൈമളങ്കിളിന്റെ വേർപാട് ആറുമാസങ്ങൾ പിന്നിട്ടപ്പോൾ മൈഥിലിയും അളിയനുമെത്തി ഞങ്ങളുടെ വിവാഹം നടത്താൻ!
കണ്ണൂരിന്റെ മണ്ണിൽ നിന്ന് അടർന്ന് മാറാൻ എന്റെ മനസ്സ് അനുവദിയ്കുന്നില്ലെങ്കിലും അച്ചന് പ്രശ്നമില്ല എങ്കിലും അദ്ദേഹത്തിന് അതുമൂലം ഉണ്ടാകുന്ന നാണക്കേട് ഓർത്തപ്പോൾ ഞാൻ എന്റെയാ വേദന ഉള്ളിലൊതുക്കി. മകന്റെ ഇഷ്ടങ്ങൾക്ക് ലോകത്ത് ഒരു പിതാവും കൂട്ടുനിൽക്കാത്ത രീതിയിൽ എന്നെ തുണച്ച എന്റെ അച്ചന്റെ സൽപ്പേരിന് കളങ്കം വരുത്തി ഇവിടെ ജീവിയ്കണ്ട എന്ന് ഞാനും വേദനയോടെ ആണെങ്കിലും തീരുമാനിച്ചു.
കുടുംബക്ഷേത്രത്തിൽ താലികെട്ട് നടത്തിയ ശേഷം പിറ്റേന്ന് വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തിയപ്പോൾ രജിസ്റ്ററിലെ പ്രായത്തിന്റെ കോളം കണ്ട ഉദ്ദ്യോഗസ്ഥരുടെ ചുണ്ടിൻ കോണിലെ പരിഹാസച്ചിരി കണ്ടതും മൈഥിലി പ്രഖ്യാപിച്ചു:
“കൊല്ലത്തെ വീട് വിൽക്കുന്നില്ല! നിങ്ങൾ കണ്ണൂര് താമസിയ്കണ്ട..!”
അച്ചനിത് മുൻകൂട്ടി കണ്ട് പറഞ്ഞിരുന്നതിനാൽ ആർക്കും എതിരഭിപ്രായം ഉണ്ടായില്ല!
ഒരാഴ്ച വീട്ടിൽ കഴിഞ്ഞ ഞങ്ങൾ കൊല്ലത്ത് എത്തി സ്ഥിരതാമസമായി….
ഇവിടെ താമസിക്കുന്നതിനിടയിൽ സുഖമായി സന്തോഷപൂർവ്വം ജീവിയ്കുന്ന മൃദുലയുടെ മൂത്ത സഹോദരി ജീവിച്ചിരിയ്കുന്ന ഏക ബന്ധു മീരേച്ചിയേയും കുടുംബത്തേയും ഞങ്ങൾ കണ്ടെത്തി…
ഒന്നര വർഷങ്ങൾ ഇവിടെ താമസിച്ചിട്ടും
കണ്ണൂരിന്റെ വായുവിന് വേണ്ടി എന്റെ മനസ്സ് തുടിക്കുകയാണെന്നത് ഞാൻ പരാതി പറയാതെ തന്നെ മനസ്സിലാക്കിയ അച്ചൻ തീരുമാനം വീണ്ടും മാറ്റി!
ഞാൻ എതിർത്ത് നോക്കി വേണ്ട എന്ന്….!
“തുമ്മിയാൽ തെറിയ്കുന്നതല്ല മോങ്കുട്ടാ ആറ്റുപുറം സത്യവ്രതന്റെ സൽപേര്…! കണ്ണൂരിൽ നിന്നടർത്തിയപ്പോൾ കരയ്ക് പിടിച്ചിട്ട മീനിനെ പോലെ ജീവശ്വാസത്തിന് പിടയുന്ന മകന്റെ മനസ്സ് കണ്ടില്ലേ ഞാൻ പിന്നെ എന്ത് അച്ചനാടാ…!”
അച്ചൻ എന്നോട് ചോദിച്ച ചോദ്യമാണ്….!
ഇപ്പോൾ കാണിക്കുന്ന ആശുപത്രിയിൽ തന്നെ മിന്നുവിന്റെ പ്രസവം കഴിഞ്ഞാലുടൻ കുഞ്ഞുമായി വീട്ടിലേയ്ക് മടങ്ങാം ഈ വീട് തോമസങ്കിളിന് തന്നെ തിരികെ നൽകാം എന്ന് തീരുമാനിച്ചു….!
ഈ വിവരം മിന്നുവിനെ അറിയിക്കാതെ അത് തന്നെ മുത്തഛനാക്കിയതിന്റെ സമ്മാനമായി നൽകാൻ അച്ചൻ രഹസ്യമാക്കി വെച്ചിരിക്കുകയാണ്….
ഞാൻ മിന്നുവിനോട് പറഞ്ഞിരിക്കും എന്ന ഉറപ്പുണ്ട് എങ്കിലും….!
കുണ്ണയിൽ നനവ് അനുഭവപ്പെട്ടപ്പോളാണ് ഞാൻ കണ്ണ് തുറക്കുന്നത്… നേരം പുലർന്നു…! കട്ടനുമായി മിന്നു വന്നതാണ്…!
“ഈ വെളുപ്പാൻകാലത്ത് വായിൽ വച്ച് ഉണർത്തുന്നത് ഇനി പ്രസവം കഴിഞ്ഞ് മതിയെന്ന് നിന്നോട് പറഞ്ഞതല്ലേടീ മിന്നൂ..?”
വായിൽ നിന്ന് കുണ്ണയെടുത്ത് തലയുയർത്തിയ മിന്നു ചിരിച്ചു:
“പ്രസവം കഴിഞ്ഞ് കണ്ണൂരെത്തിയാ തൊണ്ണൂറ് കഴിയാതെ അമ്മ അടുപ്പിക്കില്ലടാ മണ്ടച്ചാരേ…!”
പറഞ്ഞതും വീണ്ടും മിന്നൂ കുനിഞ്ഞ് അവളുടെ പണി തുടർന്നു…..
ശുഭം