തെക്കേ സൈഡിലെ ചൂരക്കാടിന്റെ അടുത്തുള്ള നാട്ടുമാവിലോട്ട് കയറി ചുറ്റിവളഞ്ഞ് കിടക്കുന്ന പുല്ലാഞ്ഞിവള്ളികളിൽ തൂങ്ങി ഞാൻ എന്നെ കാവിനകത്താക്കി..ഇനി സുരക്ഷിതം. ഇടവഴിയിലൂടെ പോകുന്ന ആർക്കുമിനി കാവിനുള്ളിലിരിക്കുന്ന എന്നെ കാണാൻ പറ്റില്ല.
പഴുത്ത നാട്ടുമാങ്ങയുടെ കൊതിപ്പിക്കുന്ന മണമാണ് ചുറ്റിലും. തൊട്ടടുത്ത് ആകാശ ഉയരത്തിൽ നില്ക്കുന്ന ആഞ്ഞിലി നിറയെ മുഴുത്ത ആഞ്ഞിലിച്ചക്കകൾ വിളഞ്ഞ് പഴുത്ത് നില്ക്കുന്നു. അപ്പുറത്തേ സൈഡിലെ കുളമാവിലെ കുളമാങ്ങകൾ എല്ലാം താഴെ വീണ് കിടക്കുവാകും.
എവിടെ ഭവാനി. ഇങ്ങെത്തീല്ലേ ഇത് വരെ.
സ്വർണ്ണത്തുള്ളികൾ പോലുള്ള വെട്ടിപ്പഴം പൊട്ടിച്ചിതറി നിക്കുന്ന വെട്ടിമരത്തിലേക്ക് കേറി ഞാൻ. ഇവിടെ നിന്നാൽ ഇടവഴീടെ അങ്ങേ അറ്റം വരെ കാണാം. അയന് വയലിൻറെ അരികിലൂടെ അമ്പലത്തിലേക്ക് പോകുന്ന ഇടവഴിയുടെ അങ്ങേത്തലക്കൽ പോലും അവൾടെ പാവാടത്തുമ്പ് പോലും കാണാനില്ല. അയ്യേ..ഇതെന്തൊരടപാടായി പോയി. ഇനി അവൾ അമ്പലത്തിലോട്ടെങ്ങാനം വെച്ചു പിടിച്ചോ. എനിക്കങ്കലാപ്പായി.
എന്നാലും ഇതൊരു മയിര് പണിയായിപ്പോയി. ആറ്റിലെ അവളുമാരുടെ കറുത്ത കുണ്ടീം മൊലേമൊക്കെ കളഞ്ഞേച്ച് ഇതിപ്പൊ ഇവൾടെ വെള്ളത്തൊടേം കണ്ട് വെള്ളമിറക്കി ഓടി വന്നപ്പൊ ആട് കെടന്നടത്ത് പൂട പോലുമില്ല. അവൾടെ പിച്ചമംഗലം..പിച്ചക്കാരി. ഞാനാകെ നിരാശനായി.
മോളീന്ന് വന്നതുമില്ല, ഒറ്റാലിൽ കിടന്നതുമില്ല. എന്നാലിനി കുറച്ച് ഞാറപ്പഴവും പറിച്ചോണ്ട് സ്ഥലം കാലിയാക്കാമെന്ന് കരുതി ഞാൻ കാവിന്റെ കിഴക്കേ അതിരിലുള്ള ഞാറമരത്തിൽ കയറിപ്പറ്റി. എല്ലാം മൂത്ത് വിളഞ്ഞ ഞാറപ്പഴങ്ങൾ. ഓരോന്നായി പറിച്ച് മടക്കികുത്തിയ കൈലിയുടെ മടക്കിലേക്കിട്ട് കൊണ്ടിരിക്കുമ്പൊഴാണ് ഭൂമിയിലെ എട്ടാമത്തെ അത്ഭുതം സംഭവിച്ചത്.
‘എനിക്കൂടെ തരുമോ രണ്ടെണ്ണം’
ആ മധുരസ്വരം, ഭവാനി താഴെ കുറ്റിക്കാട്ടിനിടയിൽ നിന്ന് ചോദിക്കുന്നു.
അവളുടെ നനഞ്ഞ മുഖം താഴെ. നിറഞ്ഞ മുലകൾ ഷർട്ടിനുള്ളിൽ തിങ്ങി ഞെരുങ്ങി ഇരിക്കുന്നു. മോളിലത്തെ ബട്ടൺ ഒരെണ്ണം വിട്ട് കിടക്ക്വാണോ. പെണ്ണ് ഇതെവിടെ നിന്ന് പ്രത്യക്ഷപ്പെട്ടു.
അല്ല ആരാത് ഭവാനിയോ.
ഞാൻ അത്ഭുതം മറച്ച് വെച്ചില്ല. ആഹ്ളാദം കൊണ്ട് എന്ത് പറയണംന്നായി എനിക്ക്.
എനിക്കൂടെ താ രണ്ടെണ്ണം.
എന്തിനാ രണ്ടാക്കുന്നെ. ഇത് മുഴുക്കെ നീയെടുത്തോ. നിങ്ങടെ കാവിലെയല്ലേ.
മരത്തിലെ രണ്ട് കവരങ്ങളിലായി കാലുകൾ അകത്തികുത്തി ബാലൻസ് ചെയ്ത് നിന്ന് ഞാറയ്ക്ക പഴുത്തത് നോക്കി പറിക്കുകയായിരുന്നു ഞാൻ. താഴോട്ട് നോക്കിയപ്പോഴാണത് കണ്ടത്. അവൾ മേലേക്ക് നോക്കി നില്ക്കുന്നത് നേരെ എന്റെ കവയ്ക്കിടയിലേക്കാണ്. ചെക്കൻ മൂക്കും കുത്തി കിടക്കുവായിരിക്കും. അവൾ അന്തം വിട്ട് നോക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടാണെന്ന് തോന്നുന്നു അവൻ ഉൽസാഹത്തിലാകാൻ തുടങ്ങി.
നീ പാവാട നീട്ടിപ്പിടി. ഞാൻ പറിച്ചിട്ട് തരാം.
അവൾ കണ്ണെടുക്കാതെ നോക്കി നിക്കുവാണ്. നനഞ്ഞ മുഖം തുടുത്തു വരുന്നുണ്ട്. നേരത്തെ ഒരിക്കൽ ഈ കാവിൽ വെച്ചുതന്നെയാണ് അവളെ ചെറുതായിട്ട് ഒന്ന് ട്യൂൺ ചെയ്തത്. അന്ന് ഒന്നുമൊന്നുമാക്കാൻ പറ്റിയില്ല. അപ്പൊഴാ ആ രാമകൃഷ്ണപിള്ള കൊച്ചാട്ടൻ ലോഹ്യം പറയാൻ വന്നത്.
ഓരോ പറിയൻമാര് ഇടയ്ക്ക് കേറി വന്നോളും ഇടങ്കോലിടാൻ. അങ്ങിനിപ്പൊ എന്റെ മക്കള് സുഖിക്കണ്ട എന്നുള്ള അസൂയ കൊണ്ട് തന്നെയായിരിക്കും അയാൾ അന്ന് വെറുതെ വർത്തമാനം പറഞ്ഞ് നിന്ന് ഞങ്ങൾടെ കാര്യം കുളമാക്കിയത്. ചുമ്മാതല്ല അയാൾടെ ഭാര്യ ഗൗരിയമ്മ മലേൽ കുമാരന് കാലകത്തി കൊടുക്കുന്നത്.
ന്നാ വല്ത് നോക്കി പറിച്ചിട് ഇങ്ങോട്ട്
അവൾ പാവാട പൊക്കിപ്പിടിച്ചു. ഇപ്പൊ അടീൽ ചെന്ന് നോക്കിയാൽ എന്തായിരിക്കും കാഴ്ച ഒരു നിമിഷം ഒന്നോർത്തപ്പോഴേക്കും കുഞ്ഞൂട്ടൻ മുട്ടനായി. ഞാറപ്പഴം നിറഞ്ഞ കൈലിമടക്കും മറികടന്ന് അവൻ ആകാശത്തിലേക്ക് തലയെടുത്തു. പെണ്ണ് കവയ്ക്കെടേന്ന് കണ്ണ് പറിക്കുന്നില്ല. ഇത്രേം നല്ലൊരു ചാൻസ് ഇനി കിട്ടില്ല.
പകൽ രണ്ട് മണി കഴിഞ്ഞിട്ടേയുള്ളൂ. ഇടവഴിയിലൂടെ ഇപ്പൊ ആളുകളുടെ വരത്ത്പോക്ക് ഇല്ലാത്ത സമയമാണ്. വെയിൽ കത്തി നില്ക്കുന്ന സമയം. എല്ലാരും ഉച്ചമയക്കത്തിന്റെ ആലസ്യത്തിലായിരിക്കും. ഇന്നിവിടെ എന്തേലും നടക്കും. എന്റെ നൊച്ചിക്കാട്ടിലമ്മേ..
ഇന്നിവളെ പണിയാൻ പറ്റണേ..