മുടിയഴകി – 1 Likeഅടിപൊളി  

മുടിയഴകി 1

Mudiyazhaki Part 1 | Author : Pamman Junior


എന്നോട് അതും പറഞ്ഞ് മറ്റൊരു ബന്ധുവിനോട് കുശലം പറയുവാന്‍ സനിത ചേച്ചി തിരിച്ചു നടന്നപ്പോള്‍ നന്നായി ഉരുണ്ടുന്തിയ നിതംബം ആ പട്ടുസാരി അഴകില്‍ വിടര്‍ന്നു കിടക്കുന്ന മുടിയിഴകള്‍ക്കുള്ളിലൂടെ എന്നെ നോക്കി കണ്ണിറുക്കി കാണിക്കും പോലെ എനിക്ക് തോന്നി… **********************

എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിയിലെ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ആദര്‍ശിന്റെ കഥയാണ് പറയാന്‍ പോകുന്നത്.

ആദര്‍ശിനെ പരിചയപ്പെടുന്നത് കലൂരില്‍ ഐഎസ്എല്‍ ഫുട്‌ബോള്‍ മാച്ച് കാണാന്‍ പോയ ഒരു വൈകുന്നേരമാണ്.

ആദര്‍ശ് തനിക്കൊരിക്കലും മറക്കാനാവാത്ത ആ അനുഭവം താങ്കളോട് പങ്കുവയ്ക്കട്ടെ.

ഒരു കാര്യം കൂടി പറഞ്ഞിട്ട് ഞാന്‍ പിന്മാറാം. ഈ കഥയിലെ പേരുകള്‍ സാങ്കല്‍പ്പികം മാത്രമാണ്. ആദര്‍ശ് എന്ന പേര് കേട്ടിട്ട് എന്റെ മാമന്റെ മോനാണെന്ന് പറഞ്ഞ് ആരും റിപ്പോര്‍ട്ട് അടിക്കല്ലേ. പിന്നെ ഈ കഥ ഫുള്‍ മനസ്സിരുത്തി വായിച്ച് കമന്റിട്ട് പ്രോത്സാഹിപ്പിച്ചാല്‍ നമ്മുടെ കമ്പനി ഇനിയും കഥ എഴുതാന്‍ എനിക്ക് അവസരം തരുമായിരുന്നു. അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ ആദര്‍ശിന്റെ അനുഭവത്തിലേക്ക് പോകാം. **********************

പ്രീയപ്പെട്ട സുഹൃത്തേ ഞാന്‍ ആദര്‍ശ് . ഞാനൊരു എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിയുടെ അക്കൗണ്ടന്റാണ്.

കഴിഞ്ഞ ജനുവരി ഇരുപത്തിരണ്ടിന് എന്റെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത ഒരു അനുഭവമാണ് ഇവിടെ പങ്കുവയ്ക്കാന്‍ പോകുന്നത്.

അന്നായിരുന്നു തൃശ്ശൂര്‍ ഗീത കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് ഞങ്ങളുടെ കമ്പനി മുതലാളി അനന്തന്‍ മേനോന്റെ ഭാര്യയുടെ അനുജത്തിയുടെ വിവാഹം.

ഞങ്ങളുടെ ഓഫീസ് കൊച്ചിയിലാണ്. അനന്തന്‍ സാറിന്റെ വീടും കൊച്ചിയില്‍ തന്നെയായിരുന്നു. കല്യാണം ഞായറാഴ്ച ദിവസം ആയതിനാല്‍ കമ്പനിയിലെ മറ്റ് സ്റ്റാഫുകള്‍ വേറെ പരിപാടികളില്‍ എന്‍ഗേജിഡ് ആയിരുന്നതിനാല്‍ ഞാന്‍ മാത്രമാണ് തൃശ്ശൂരേക്ക് കല്യാണത്തിനായി എത്തിയത്.

അന്‍പത് വയസ്സുകാരനായ അനന്തന്‍ മേനോന്‍ സാര്‍ ഞങ്ങളുടെ ദുബായിലെ ഹെഡ് ഓഫീസിലാണ്. അവിടെ തിരക്കുള്ള സമയമായതിനാല്‍ വിവാഹത്തില്‍ പങ്കുചേരാന്‍ അനന്തന്‍ സാര്‍ നാട്ടിലേക്ക് വന്നില്ലായിരുന്നു.

നാട്ടിലെ ഓഫീസിന്റെ മേല്‍നോട്ടം ഭാര്യ സനിത അനന്തനായിരുന്നു. മുപ്പത്തിയെട്ട് വയസ്സുകാരിയായ തനി നാടന്‍ ചരക്കായിരുന്നു അനന്തന്‍ സാറിന്റെ ഭാര്യ സനിത അനന്തന്‍. ചന്തിയും കഴിഞ്ഞ് നീണ്ടു നിവര്‍ന്നു കിടക്കുന്ന മുടിയിഴകള്‍ ഉള്ള സനിത മാഡത്തിന് ചേച്ചി എന്ന് വിളിക്കുന്നതായിരുന്നു ഇഷ്ടം.

ഓഫീസ് കാര്യങ്ങള്‍ നോക്കി നടത്തുമെങ്കിലും സനിത ചേച്ചിക്ക് വണ്ടി ഓടിക്കാന്‍ ഭയമായിരുന്നു. അതിനാല്‍ അനന്തന്‍ സാറിന്റെ കാര്‍ ഞാനായിരുന്നു ഓടിക്കുന്നത്. സനിത ചേച്ചിയെ വീട്ടില്‍ നിന്നും കൊണ്ടുവരുന്നതും തിരികെ കൊണ്ടു വിടുന്നതും ഞാനായിരുന്നു.

ഞാന്‍ അവിടുത്തെ അക്കൗണ്ടന്റ് കം ഡ്രൈവര്‍ ആണെന്നാണ് എന്റെ കൂട്ടുകാര്‍ എന്നെ തമാശയ്ക്ക് കളിയാക്കിയിരുന്നത്.

തൃശ്ശൂരില്‍ കല്യാണത്തിന് പോകാന്‍ സനിത ചേച്ചിയെം മക്കളേയും സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആക്കിയത് ഞാനായിരുന്നു.

11.25 നായിരുന്നു മുഹൂര്‍ത്തം. ഞാനവിടെ എത്തുമ്പോള്‍ 11.15 ആയിരുന്നു. വേദിയില്‍ വധൂവരന്മാരും ബന്ധുക്കളും സന്നിഹിതരായിരുന്നു. സദസ്സില്‍ മുന്‍ നിരയില്‍ ഒഴിവുണ്ടായിരുന്ന ഒരു സീറ്റില്‍ ഞാന്‍ ഇരിപ്പുറപ്പിച്ചു. ഫോട്ടോഗ്രാഫര്‍മാരുടെ ഹാലജന്‍ ലൈറ്റിന്റെ വെളിച്ചത്തില്‍ എന്റെ കണ്ണുകള്‍ വല്ലാതെ ഉടക്കി നിന്നത് സനിത ചേച്ചിയില്‍ മാത്രമായിരുന്നു. മുപ്പത്തിയെട്ടുകാരിയായ ആ മുടിയഴകി മുടി വിടര്‍ത്തിയിട്ട് മുല്ലപ്പൂ ചൂടി തുടുത്ത കവിളുകളില്‍ റോസ് പൗഡറു പൂശി ചുവന്ന പട്ടുസാരിയും ചുവന്ന ബ്ലൗസും ധരിച്ച് ഇന്ന് രാത്രി സീല്‍ പൊട്ടാന്‍ പോകുന്ന അനുജത്തിയെക്കാള്‍ ചരക്കായി വിടര്‍ന്നു നില്‍ക്കുന്നു. ഇതില്‍ പരം നയന മനോഹരമായ ഒരു കാഴ്ച വേറെ എവിടെ കാണാനാണ്. എന്റെ മനസ്സില്‍ അന്നാദ്യമായി ആ മുടിയഴകിയോട് പറയാനറിയാത്ത ഒരു വികാരം രൂപപ്പെട്ടു.

മുഹൂര്‍ത്തത്തിന് തന്നെ താലികെട്ടു കഴിഞ്ഞു. അനുബന്ധ ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ സനിത ചേച്ചി എന്നെ കണ്ടു. ഫോട്ടോ എടുക്കാന്‍ വേദിയിലേക്ക് കയറി ചെല്ലാന്‍ കൈ കാണിച്ചു. ആ കൈ കാണിക്കലില്‍ അവിവാഹിതനായ ഞാന്‍ രമിത എഴുതിയ കഥ ഒരു സ്വപ്ന ലോകത്തേക്ക് എന്ന പോലെ പടികള്‍ കയറി കല്യാണ മണ്ഡപത്തിനടുത്തേക്ക് എത്തി. ‘ ചേച്ചീ ചേച്ചിയെ കണ്ടാല്‍ ചേച്ചീടെ കല്യാണം ആണന്ന് പറയുമല്ലോ…’ ഞാന്‍ സനിത ചേച്ചിയോട് പറഞ്ഞു.

‘ ആ സിനിമ ഒന്‍പത് വര്‍ഷം മുന്‍പ് റിലീസായതല്ലേ ആദര്‍ശേ ….’ സനിത ചേച്ചി കൗണ്ടര്‍ അടിച്ചു.

എന്നിട്ട് എന്റെ കൈ പിടിച്ച് ചെറുക്കന്റെയും പെണ്ണിന്റെയും അടുത്ത് കൊണ്ടുചെന്ന് ‘ ഇതാണ് നമ്മുടെ ഓഫീസ് അക്കൗണ്ടന്റ് ആദര്‍ശ് …’ ആ നിമിഷം ആ കൈ പിടിക്കലില്‍ എനിക്ക് അസ്വാഭാവികത ഒന്നും തന്നെ തോന്നിയില്ലെങ്കിലും ഫോട്ടോ എടുത്ത് വീണ്ടും മുന്‍ നിരയിലെ സീറ്റില്‍ വന്നിരുന്നപ്പോള്‍ എനിക്ക് സനിത ചേച്ചിയുടെ കൈ തണ്ടയിലെ വിയര്‍പ്പും ആ നനുത്ത മാംസളമായ ഉള്ളം കയ്യുമൊക്കെ ഓര്‍മ്മ വന്നു. ചേച്ചി ആ തിരക്കില്‍ അങ്ങനെ പിടിച്ചതായിരുന്നെങ്കിലും കുറച്ച് മുമ്പ് സനിത ചേച്ചിയുടെ വേഷത്തില്‍ ഭ്രമിച്ചിരുന്ന എനിക്ക് ആ കൈ പിടിയുടെ ഊഷ്മളത അപ്പോഴും വിട്ടുമാറിയിരുന്നില്ല.

‘ബ്രോ ഒന്നെഴുന്നേറ്റ് പുറകോട്ടിരിക്കാമോ?’ ഒരു ഫോട്ടോഗ്രാഫര്‍ ക്യാമറാ സ്റ്റാന്‍ഡുമായി എന്റെ മുന്നില്‍ വന്നു നിന്നു.

‘ഓ.കെ ബ്രോ…’ ഞാന്‍ പിന്നിലെ സീറ്റിലേക്കിരുന്നു. പകുതിയും ആള്‍ക്കാര്‍ അപ്പോഴേക്കും ഡൈനിംഗ് ഹാളിലേക്ക് പോയിരുന്നു. അനന്തന്‍ സാറിന്റെ മക്കള്‍ രണ്ടും എന്റെ അടുത്ത് വന്ന് അപ്പുറവും ഇപ്പുറവും ഇരുന്നു.

കുറച്ച് കഴിഞ്ഞ് സനിത ചേച്ചി എന്റെ അടുത്തേക്ക് വന്നു.

‘ അടുത്ത പന്തിക്ക് കഴിക്കണം കേട്ടോ. ഞങ്ങടെ ഒപ്പം ഇരിക്കണേ ആദര്‍ ശേ … ‘ അവിടെ പരിചയമുള്ള വേറെ ആരും എനിക്കില്ലെന്നും ഞാന്‍ ചെറുതായി ബോറടിച്ചു തുടങ്ങുന്നുണ്ടെന്നും സനിത ചേച്ചി മനസ്സിലാക്കിയ പോലെ.

എന്നോട് അതും പറഞ്ഞ് മറ്റൊരു ബന്ധുവിനോട് കുശലം പറയുവാന്‍ സനിത ചേച്ചി തിരിച്ചു നടന്നപ്പോള്‍ നന്നായി ഉരുണ്ടുന്തിയ നിതംബം ആ പട്ടുസാരി അഴകില്‍ വിടര്‍ന്നു കിടക്കുന്ന മുടിയിഴകള്‍ക്കുള്ളിലൂടെ എന്നെ നോക്കി കണ്ണിറുക്കി കാണിക്കും പോലെ എനിക്ക് തോന്നി.

എന്റെ മുന്നിലൂടെ അന്ന് പല ചരക്കുകളും വന്നു പോയെങ്കിലും സനിത ചേച്ചിയില്‍ ഞാനെന്തോ മായിക വലയത്തില്‍ പെട്ടു പോയതുപോലെ തോന്നിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *