രണ്ടാനമ്മ ഭാഗം – 10അടിപൊളി  

“ചേട്ടാ നമ്മള്‍ എങ്ങനെ ജീവിക്കും?”

“നമ്മള്‍ എങ്ങനെയെങ്കിലും ജീവിക്കും.  എനിക്ക് താല്‍പര്യമില്ലാത്ത ജോലി ഞാന്‍ എന്തിനാ അധ്വാനിച്ചു ചെയ്ത്, പൈസ ഇങ്ങോട് അയച്ച് എന്‍റെ ജീവിതം ത്യജിക്കണേ?  ആര്‍ക്കുവേണ്ടി?  എന്നെ പറ്റിക്കുന്നവര്‍ക്കുവേണ്ടിയാണോ?”

“അച്ഛാ ഞാനൊരു ജോലി കണ്ടുപിടിക്കാം.  കാര്യങ്ങള്‍ ഒന്ന് വിട്ടുപോയി.  എനിക്കുവേണ്ടി ഇത്രയും ചെയ്തിട്ടുള്ള ഈ അച്ഛനും അമ്മയും തമ്മില്‍ ഞാന്‍ പ്രശ്നമുണ്ടാക്കിയല്ലോ”

“മോനെ നീ നിന്‍റെ പഠിത്തത്തില്‍ ശ്രദ്ധിക്ക്… ഞാന്‍ ഏതെങ്കിലും സ്കൂളില്‍ കയറി ജോലി ചെയ്തോളാം… ഈ കാര്യത്തില്‍ എനിക്കും വലിയ പങ്കും ഉത്തരവാദിത്വവുമുണ്ടല്ലോ”

“അപ്പൊ ബീനയ്ക്ക് വിവാഹമോചനം വേണ്ടേ?”

“മീനയുടെ അമ്മായിയച്ഛനെ ചേട്ടാ ഇടിച്ചിരുന്ന സമയത്ത് ഞാന്‍ അങ്ങനെ പറഞ്ഞുപോയതാ.  ഞാന്‍ ചെയ്ത തെറ്റുകള്‍ ഞാന്‍ സ്വീകരിച്ചിരിക്കുകയാണ്.  പലപ്പോഴും ആ നിമിഷത്തിലുണ്ടായിരുന്ന കാമവികാരങ്ങള്‍ക്ക് വിധേയയായി മാറിയ ഞാന്‍ വേറൊന്നും ചിന്തിക്കാതെ മണ്ടത്തരമാ കാണിച്ചത്.  എനിക്കറിയാം ഇന്നത്തെ കാലത്ത് എല്ലാ വിവാഹമോചന നിയമങ്ങളും സ്ത്രീകള്‍ക്ക് അനുകൂലമാണെന്ന്.  അത് മുതലെടുക്കുന്ന സ്ത്രീയല്ല ഞാന്‍.  എന്‍റെ അനിയന്‍റെ ഭാര്യ അവനെ പറ്റിച്ചെങ്കിലും വ്യാജ കേസ് കൊടുത്ത് അവനെയും എന്‍റെ അമ്മയെയും അച്ഛനെയും തടവിലാക്കി.  സ്ത്രീകളുടെ സംരക്ഷണത്തിനുവേണ്ടി പണ്ട് നടപ്പിലാക്കപ്പെട്ടിരുന്ന നിയമങ്ങളിലെ പഴുതുകളെ ഇന്നത്തെ കാലത്ത് ഒരുപാട് സ്ത്രീകള്‍ മുതലെടുക്കുന്നതുപോലെ ഞാനും ചെയ്യണമെന്നില്ലല്ലോ.  ദിവസങ്ങള്‍ കടന്നുപോകുമ്പോള്‍ ചേട്ടന്‍ എന്നോട് ക്ഷമിക്കുമെന്ന ആശയോടുകൂടി ഞാന്‍ ജീവിക്കട്ടെ”

“ബീനയെ ഞാന്‍ ലൈംഗികമായി സുഖിപ്പിച്ചു സുഖിപ്പിച്ച് ലൈംഗിക ബന്ധത്തിനുള്ള വിശപ്പ്‌ നിന്നില്‍ ഉളവാക്കിയിട്ടുണ്ടെന്നാ തോന്നണേ.  എന്നിട്ടും നീ ചെയ്ത കുറ്റങ്ങള്‍ക്ക് നീയാണ് ഉത്തരവാദി”

“എനിക്കറിയാം ചേട്ടാ… ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ വേറൊന്നും ചിന്തിക്കാതെ സ്വന്തം ലൈംഗിക സുഖത്തിന് പലപ്പോഴും മുന്‍ഗണന കൊടുത്തിട്ടുണ്ട്.  എന്നാ ഞാനിപ്പൊ എല്ലാം സത്യസന്ധമായി തുറന്നു പറഞ്ഞിട്ടുണ്ടല്ലോ.  ഭര്‍ത്താക്കന്മാരെ പറ്റിച്ച പല സ്ത്രീകള്‍ അത് പോലും ചെയ്യില്ല.  അവര്‍ക്ക് എങ്ങനെയെങ്കിലും വിജയിക്കണം.  അത്രേയുള്ളൂ.  ജോബി മോനെ ഞാന്‍ നിന്നെ പഠിപ്പിച്ച എല്ലാ കാര്യങ്ങളിലും ഏറ്റവും പ്രധാനമായവയില്‍ ഒന്നാണിത്.  ചില നിയമങ്ങള്‍ പ്രകാരം പരാതി കൊടുക്കുന്ന സ്ത്രീയുടെ വാക്ക് അന്ധമായി വിശ്വസിക്കേണ്ടതുകൊണ്ട് ആണുങ്ങള്‍ക്ക് അവരുടെ നിരപരാധിതത്വം തെളിയിക്കേണ്ട കാലമാണിത്.  അവരുടെ ഭാര്യയാല്‍ വ്യാജമായി ആരോപ്പിക്കപ്പെട്ട എത്രയോ നിരപരാധിയായ ആണുങ്ങള്‍ അവരുടെ ജീവിതം നഷ്ടപ്പെട്ടുപോയശേഷം വേറെ വഴിയില്ലാതെ ആത്മഹത്യയാണ് ചെയ്തിട്ടുള്ളത്?  അതെന്താ മാധ്യമങ്ങളില്‍ ഒന്നും കേള്‍ക്കാത്തേ?  ആര്‍ക്കുവേണ്ടിയാണ് അവര്‍ അത് റിപ്പോര്‍ട്ട്‌ ചെയ്യാത്തത്?  ആ ആണുങ്ങളും മനുഷ്യരില്ലേ?”

“ഞാനും അതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ട് ബീനേ.  2022 ഇല്‍ അവസാനിച്ച പ്രസിദ്ധമായ അമേരിക്കന്‍ കോടതി കേസില്‍ വെളിപ്പെട്ടത് എന്നെ അതിശയിപ്പിച്ചു.  അമേരിക്കന്‍ നടി ഭര്‍ത്താവായ അമേരിക്കന്‍ നടനോട് എന്താ പറഞ്ഞത്?  ങാ… ഇപ്പൊ ഓര്‍മ്മ വന്നു…   “ഞാന്‍ നിന്നെ പീഡിപ്പിച്ചുവെന്ന് പറഞ്ഞോളൂ.  നിന്നെ ആര് വിശ്വസിക്കുമെന്ന് നമക്ക് നോക്കാം”.  ആ സാഹചര്യത്തില്‍ ഭാര്യ ചതിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നയാളായിരുന്നെങ്കിലും ഒരു മാസികയുടെ ലേഖനത്തില്‍ അവരുടെ ഭര്‍ത്താവ് അവരെ പീഡിപ്പിച്ചുവെന്ന് സൂചിപ്പിച്ചതുകൊണ്ടാണ് ആ കേസ് ഉണ്ടായിരുന്നത്.  ഭാഗ്യത്തിന് ഫോണ്‍ റെക്കോര്‍ഡിംഗ് പോലുള്ള തെളിവുകളെ സൂക്ഷിച്ചുവയ്ക്കാന്‍ ആ നടന്‍ മുന്‍ക്കൂട്ടി കരുതി.  ശ്രദ്ധിച്ചോ മോനെ.  നീ കാണിച്ച ഒളിഞ്ഞു നോട്ടത്തിന്‍റെയും ഫോണ്‍ പരിപാടിയുടെയും പുറകിലുള്ള  ഉദ്ദേശ്യമല്ലായിരുന്നു ആ നടന്‍ ചെയ്തതിന്‍റെ പുറകിലുള്ള ഉദ്ദേശ്യം.  പക്ഷെ ഇത്രയും തെളിവുകളുണ്ടായിട്ടും ആ നടന്‍ കേസ് വിജയിച്ചതുകൊണ്ട് പല മാധ്യമങ്ങള്‍ ഒന്നുകില്‍ ആ കേസിന്‍റെ ഫലം ശരിക്കും റിപ്പോര്‍ട്ട് ചെയ്തില്ല അല്ലെങ്കില്‍ ആ നടിയോട് അന്ധമായ കൂര്‍ കാണിച്ച് പിന്തുണച്ചു.  അത് ആധുനിക സമൂഹത്തില്‍ മറച്ചു വച്ചരിക്കുന്നൊരു രീതിയാ.  പ്രസിദ്ധമല്ലെങ്കിലും ഇതുപോലെ പല കേസുകളുള്ളതുകൊണ്ട് ഇന്നത്തെ കാലത്ത് കല്യാണം കഴിക്കാന്‍ ജോബിയ്ക്ക് സുരക്ഷിതമാണോ എന്നതുവരെയും ഞാന്‍ ആലോചിച്ചിട്ടുണ്ട്.

“ഞാനും അങ്ങനെ ആലോചിച്ചിട്ടുണ്ടേട്ടാ.  മോന്‍റെ അമ്മാവന് എന്ത് പറ്റിയെന്ന് കണ്ടോ.  നീ വളരെ സൂക്ഷിക്കണം കുട്ടാ.  നമ്മള്‍ ചെയ്തത് തെറ്റാണെന്ന്‍ ഞാന്‍ സമ്മതിക്കുന്നു.  എന്നാ എത്രയോ പെണ്ണുങ്ങള്‍ അവര്‍ നടത്തിയ അവിഹിതം തെറ്റാണെന്ന് സ്വീകരിക്കാതെ ആണുങ്ങള്‍ക്ക് പ്രതികൂലമായ വിവാഹമോചന നിയമങ്ങളെ മുതലെടുത്ത്‌ മേന്‍റിനന്‍സ് അതോ അലിമോണി എന്ന പേരില്‍ അവര്‍ പറ്റിച്ച ഭര്‍ത്താക്കന്മാരെ കൊള്ളയടിക്കുന്നു?  ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നമ്മള്‍ സാധാരണ സ്ത്രീകളെ പോലെയല്ല… സമൂഹത്തിന് അവരെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥമല്ല.  ആ അമേരിക്കന്‍ നടന്‍ തന്നെത്താന്നെ സംരക്ഷിക്കാന്‍ ചെയ്തതുപോലെ നീയും ചെയ്യേണ്ടിവരും.  പെണ്ണായാലും ആണായാലും ഏത് ദാമ്പതിയ്കും പീഡനതിന്‍റെയോ ചതിയുടെയോ ഇരയാകാം.  എല്ലാ നിയമങ്ങളും പെണ്ണുങ്ങളെ സംരക്ഷിക്കുന്നതുപോലെ ആണുങ്ങളെയും സംരക്ഷിക്കേണ്ടതാണ്.  നിലവിലുള്ള അവസ്ഥ അങ്ങനെയല്ലാത്തതുകൊണ്ട് തന്നെത്താനെ സംരക്ഷിക്കാന്‍ എല്ലാ മുന്‍കരുതലുകളെയും എടുക്കണം മോനെ”

“അതൊക്കെ ശരിയാ.  എന്നാ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ജോബി ചെയ്തത് ന്യായീകരിക്കാന്‍ പറ്റത്തില്ല.  ബീന ചെയ്തത് തെറ്റായിരുന്നെങ്കിലും, എന്നെ പറ്റിച്ചെങ്കിലും, അതൊരു വിധത്തില്‍ ജോബിയ്ക്കുവേണ്ടിയായിരുന്നെന്നും ജോബി സാഹചര്യം കൂടുതല്‍ വഷളാക്കിയെന്നും എനിക്ക് മനസ്സിലായി.  അവന്‍റെ തെറ്റുകളില്‍ നിന്ന് അവന്‍ പഠിക്കുമെന്ന് വിചാരിക്കുന്നു”

“പഠിക്കും അച്ഛാ.  സമയം കടന്നുപോകുമ്പോള്‍ അച്ഛന്‍ എന്നോടും ക്ഷമിക്കുമെന്ന ആശയോടും കൂടി ഞാനും ജീവിക്കട്ടെ”

“എന്നിരുന്നാലും എന്നെ പല പ്രാവശ്യം പറ്റിച്ച സ്ത്രീയുടെ കൂടെ ജീവിക്കാന്‍ വല്ല്യ താല്‍പര്യം എനിക്ക് തോന്നുന്നില്ലിപ്പൊ”

വേറാര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ പറ്റിയതിനുമുന്പ് ഷണ്മുഖം കിടക്കമുറിയില്‍ നിന്നിറങ്ങി കതകടച്ചു.  അങ്ങേരുടെ മുന്നില്‍ അപ്പോഴും തുറന്നിരുന്ന വീടിന്‍റെ വാതിലില്‍ കൂടി മൂന്ന് പുഷ്ടിയുള്ള ശരീരമുള്ള പുരുഷന്മാര്‍ കയറുന്നത് ഷണ്മുഖം കണ്ടു.  അവര്‍ ബീനയുടെ അനിയന്‍റെ ഭാര്യയുടെ ചേട്ടന്മാരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *