താഴെയെത്തിയ കാവ്യ രാജമ്മ തങ്കച്ചിക്കഭിമുഖമായി നിന്ന് അവരുടെ മുഖത്തൊരു ഉമ്മ കൊടുത്തു. ഹായ് രാജമാമീ അവർ വിളിച്ചു. അമ്മായിയമ്മയും മരുമോളും തമ്മിൽ നല്ല സ്‌നേഹമാണെന്നു ജോഷിക്കു തോന്നി.
കാവ്യ ഉമ്മ കൊടുക്കാനായി കുനിഞ്ഞപ്പോൾ അവരുടെ തടിച്ചു മുറ്റിയ കുണ്ടികൾ കൂടുതൽ തള്ളി നിന്നു. അവർ അരയിൽ കെട്ടിയ സ്‌കാർഫ് സുതാര്യമായതിനാൽ കാവ്യ അടിയിൽ ധരിച്ച ജട്ടിവരെ അതിനുള്ളിലൂടെ ജോഷിക്കും ഷിജുവിനും കാണാമായിരുന്നു.
നീയങ്ങോട്ടി കൊച്ചേ രാജമ്മ തങ്കച്ചി കാവ്യയോടു പറഞ്ഞു. ബാലുത്തമ്പിയുടെ അപ്പുറത്തായിട്ട് കാവ്യ ഇരിപ്പുറപ്പിച്ചു.
എല്ലാവരും വന്നല്ലോ ഇനി നിങ്ങളോടു കാര്യം പറയാം. -രാജമ്മ തങ്കച്ചി പറഞ്ഞു.
ജോഷിയും ഷിജുവും ജാഗരൂകരായി ചെവി കൂർപ്പിച്ചിരുന്നു.
രാജമ്മ തങ്കച്ചിയെന്ന എന്‌റെ ഒരേയൊരു കൊച്ചുമോനാണു രാഹുൽ. രാഹുലിന്‌റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്ത ശേഷം രാജമ്മ പറഞ്ഞു. ഈ തലമുറയിൽ തറവാട്ടിലെ ഒരേയൊരു ആൺതരിയാണെന്ന് നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ.
ജോഷി തലകുലുക്കി.
ഇവന്‌റെ കല്യാണം ആർഭാടപൂർവമാണു ഞങ്ങൾ നടത്താനുദ്ദേശിക്കുന്നത്. പക്ഷേ അതിനു മുൻപ് അതൊന്നു പ്രശസ്തമാക്കണം. കല്യാണം ഇനി ആറു മാസം കഴിഞ്ഞേ ഉള്ളൂ. ഇപ്പോ ഒരു പരിപാടിയുണ്ടല്ലോ. സേവ് ദ ഡേറ്റ്. അതുൾപ്പെടെ ചെയ്ത് ഞങ്ങളുടെ മോന്‌റെ കല്യാണം കേരളം മൊത്തത്തിൽ ചർച്ചാവിഷയമാക്കണം.
രാജമ്മ തങ്കച്ചി പറഞ്ഞു.
ഇതൊരു പുളിങ്കൊമ്പാണെന്നു ജോഷിക്കു മനസ്സിലായി.സേവ് ദ ഡേറ്റ് മുതൽ കല്യാണം കഴിഞ്ഞുള്ള റിസപ്ഷൻ വരെ ചെയ്തു നല്ലൊരു തുക കിട്ടും.
അതെല്ലാം ഞാൻ ഭംഗിയാക്കി തരാം.
അങ്ങനെ ഭംഗിയാക്കിത്തരാമെന്നു പറഞ്ഞാൽ കഴിഞ്ഞില്ല. എങ്ങനെ ഇതു ഭംഗിയാക്കുമെന്നു പറയണം.കേരളം മൊത്തം വൈറലാക്കി മാറ്റാൻ പറ്റുന്ന രീതിയിൽ നിങ്ങൾക്കു ഷൂട്ട് ചെയ്യാൻ പറ്റുമോ. അങ്ങനെ വൈറലാകണമെന്നാണ് രാഹുലിന്‌റെയും അവൻ കെട്ടാൻ പോകുന്ന സ്മിതയുടെയും ആഗ്രഹം.- ചിരി
നിർത്തി, എന്നാൽ കാർക്കശ്യത്തോടെ കാവ്യ വർമ പറഞ്ഞു.
ബാലുത്തമ്പിയും ആ അഭിപ്രായത്തോടു തലകുലുക്കി യോജിച്ചു.
അതിപ്പോ സേവ് ദ ഡേറ്റ് എന്നു പറഞ്ഞ് ഒത്തിരി വിഡിയോസ് ഇറങ്ങുന്നുണ്ട് ജോഷി. അതിൽ വളരെ വ്യത്യസ്തമാകണം ഞങ്ങളുടെ മകന്‌റെ വിഡിയോ.എന്നാലെ ആൾക്കാർ ശ്രദ്ധീക്കൂ. ചർച്ചയാകൂ. അതെങ്ങനെ നടപ്പിൽ വരുത്താം. അതു പറയൂ. പണം ഒരു പ്രശ്‌നമല്ല- ബാലുത്തമ്പി പറഞ്ഞു.
ജോഷിക്കു പെട്ടെന്നൊരുത്തരം പറയാൻ പറ്റിയില്ല. അവൻ ചിന്താമഗ്നനായി ഇരുന്നു. എല്ലാവരും അവന്‌റെ മുഖത്തേക്കു നോക്കിയിരുന്നു. കാവ്യ വർമയും രാഹുലും അങ്ങോട്ടുമിങ്ങോട്ടും നോക്കി കണ്ണുകൾ കൊണ്ട് എന്തോ ആംഗ്യം കാട്ടി. ഈ സ്റ്റുഡിയോക്കാർ പോരാ എന്നു പറയുന്നതു പോലെ.
ഷിജു ഒന്നു മുരടനക്കി. അതിപ്പോ തമ്പുരാട്ടീ, ബാലു സാറെ, കാവ്യ മാഡം, രാഹുൽ മോനെ..അവൻ അവന്‌റെ സ്ലാങ്ങിൽ പറഞ്ഞു തുടങ്ങി.
ഇപ്പോളത്തെ കാലത്ത് ഒത്തിരി സേവ് ദ ഡേറ്റ് എറങ്ങുന്നുണ്ടെന്നു ബാലുസാറു പറഞ്ഞതു നേരാ. അൽപം സെക്‌സിയായിട്ടുള്ള ഇന്‌റിമേറ്റായിട്ടുള്ള സേവ് ദ ഡേറ്റ് ഒക്കെയാണു വൈറലാകുന്നത്. ഷിജു അവന്‌റെ മൊബൈലിൽ അത്തരമൊരു പടം കാട്ടിക്കൊണ്ട് അവരോടു പറഞ്ഞു.
എക്‌സാക്റ്റ്‌ലി- രാഹുൽ പറഞ്ഞു. താൻ പറഞ്ഞത് ശരിയാ. ഇന്‌റിമേറ്റായിട്ടുള്ള സേവ് ദ ഡേറ്റിനു ഞാനും സ്മിതയും റെഡിയാണ്. പക്ഷേ ഒരുപാട് പേർ ഇറക്കിയതിനാൽ ഇനി അതും വൈറലാകുമോ എന്നാ എന്‌റെ പേടി. -രാഹുൽ പറഞ്ഞപ്പോൾ അവന്‌റെ കുടുംബാംഗങ്ങൾ എല്ലാവരും തലകുലുക്കി.
ജോഷിക്കു ദേഷ്യം വരുന്നുണ്ടായിരുന്നു. എന്തു ചെയ്താലും വൈറൽ ആകണമെന്നാണ് ഇപ്പോഴുള്ള എല്ലാവൻമാരുടെയും ആഗ്രഹം.
നമുക്ക് പക്ഷേ അൽപം വെറൈറ്റി കൊണ്ടുവരാം. ഷിജു വീണ്ടും പറഞ്ഞപ്പോൾ എല്ലാവരും താൽപര്യത്തോടെ അവനെ നോക്കി. ജോഷി അദ്ഭുതപ്പെട്ടിരിക്കുകയായിരുന്നു. ഇവനിത്രേം ബുദ്ധീം ആശയോമൊക്കെയുണ്ടോ. ഒരു മണ്ടൻ ആണെന്നാണു താനിതുവരെ വിചാരിച്ചിരുന്നത്.
എന്താ തന്‌റെ ആശയം കേൾക്കട്ടെ- കാവ്യ ചോദിച്ചു.
ഇപ്പോൾ സേവ് ദ ഡേറ്റ് എന്നു പറഞ്ഞാൽ കുറച്ചുപടങ്ങൾ, ഒരു വിഡിയോ എന്നിങ്ങനെയാണല്ലോ. നമ്മൾക്ക് അതിൽ ഒരു പുതുമ കൊണ്ടുവരാം.
ഇപ്പോൾ എല്ലാവരും യൂട്യൂബിനു പുറകേയാണല്ലോ. നമ്മൾ ഒരു യൂട്യൂബ് ചാനൽ അങ്ങു തുടങ്ങും. ഇനി ആറുമാസം സമയമുണ്ടല്ലോ. അതിനിടയിൽ നമ്മൾ കൃത്യമായ ഇടവേളകളിൽ കുറേ സേവ് ദ ഡേറ്റ് വിഡിയോ അക്കൗണ്ടിലേക്കിടും. സാധാരണ സേവ് ദ ഡേറ്റ് വിഡിയോയിൽ ചെക്കനും പെണ്ണും മാത്രമാണല്ലോ. ഇതിൽ അതു മാത്രമല്ല. ചെക്കന്‌റെ അമ്മ, അതായത് കാവ്യാമാഡം, അച്ഛമ്മ രാജമ്മ തമ്പുരാട്ടി, പിന്നെ ബാലുസാറ്. എല്ലാവരും ഇതിൽ അഭിനയിക്കും. ഒരു വെബ്‌സീരീസ് പോലെ. നിങ്ങളെയെല്ലാം കാണാൻ നല്ല സൗന്ദര്യമുള്ളവരായതോണ്ട് സംഭവം ക്ലിക്കാകുമെന്ന് ഉറപ്പുകാര്യമാണ്-ഷിജു പറഞ്ഞു കഴിഞ്ഞപ്പോൾ കാവ്യ വർമ കൈയടിച്ചു.
അടിപൊളി. സൂപ്പർ.ഇതു പൊളിക്കും.-രാഹുലും പറഞ്ഞു.
ജോഷി ഷിജുവിനെ നോക്കി. അവന്‌റെ തലയ്ക്കു ചുറ്റും ഒരു പ്രകാശവലയം ഉള്ളതായി അയാൾക്കു തോന്നി.എന്തോരം തെറിവിളിച്ചിരിക്കുന്നു താൻ. ഇവൻ
മാലാഖയാണ്. തന്നെ രക്ഷിക്കാൻ വന്ന മാലാഖ.
പക്ഷേ ഇത് ഏറ്റെടുത്താൽ ഞങ്ങൾ ഇതിന്‌റെ പിന്നാലെ ആറുമാസം നടക്കേണ്ടി വരും. ഞങ്ങൾക്ക് ആ സമയത്ത് വേറെ അസൈൻമെന്‌റ്‌സ് ഒന്നും എടുക്കാൻ പറ്റില്ല. അതുകൊണ്ട് ഇതിന്‌റെ ചെലവ് നന്നായി കൂടും-ജോഷി അതിന്‌റെ ഇടയിൽ കൂടി അൽപം മുണ്ടക്കയം കച്ചവടബുദ്ധി എറിഞ്ഞുകൊടുത്തു.
അക്കാര്യം പേടിക്കേണ്ട- തന്‌റെ ഭാരിച്ച കൊതങ്ങൾ സെറ്റിയിൽ നിന്നു പൊക്കി എഴുന്നേറ്റുകൊണ്ട് രാജമ്മ തങ്കച്ചി പറഞ്ഞു. അവരുടെ മുഖം നന്നായി തെളിഞ്ഞിരുന്നു.
അവർ സ്വീകരണമുറിയിലെ ഒരു വലിയ ചിത്രത്തിനു നേർക്കു നടന്നു. അവരുടെ കച്ചിത്തുറു പോലെയുള്ള കുണ്ടികൾ നടത്തത്തിനിടെ കിടന്ന് ഡിങ്കോഡാൽഫി കളിക്കുന്നത് കണ്ട് വീർപ്പടക്കി ജോഷിയും ഷിജുവും ഇരുന്നു.
ഇതെന്‌റെ ഭർത്താവ് മോഹനൻ തമ്പിയാണ്- ആ ചിത്രത്തിനു നേർക്ക് വിരൽചൂണ്ടി രാജമ്മ തങ്കച്ചി പറഞ്ഞു.ഗംഭീരമായ മുഖവും കനത്ത മീശയുമുള്ള ഒരു പുരുഷന്‌റെ ചിത്രമായിരുന്നു അത്.
തമ്പിയദ്ദേഹമെന്നാണ് നാട്ടുകാർ എന്‌റെ ഭർത്താവിനെ വിളിച്ചിരുന്നത്. അദ്ദേഹം ജീവനോടെയിരുന്ന കാലത്ത് തമ്പുരാട്ടിപുരം തറവാട് പ്രശസ്തമായിരുന്നു. അതിനു മുന്നും അതു തന്നെ. പണ്ടു രാജവാഴ്ചക്കാലത്ത് പൊന്നുതമ്പുരാൻ പോലും തമ്പുരാട്ടിപുരം തറവാട്ടിലെ കാരണവൻമാരോട് ചോദിച്ചിട്ടെ എന്തെങ്കിലും ചെയ്യുകയുള്ളായിരുന്നു.
ഇപ്പോൾ പ്രശസ്തിയില്ലെങ്കിലും പണം കുന്നുകൂടി കിടക്കുകയാണ്. ബാങ്കിലും വസ്തുക്കളിലും ഷെയറിലും ബിസിനസിലുമെല്ലാം എല്ലാം കുടുംബസ്വത്ത്. ദേ ഇവനും ഇവളും കൂടി യുഎസിൽ ഉണ്ടാക്കുന്നത് വേറെ. ഇതെല്ലാം പിള്ളേരടെ കാര്യങ്ങൾക്കല്ലേ. എത്രാ നിങ്ങടെ ഫീസെന്ന് ഞങ്ങൾ ചോദിക്കുന്നില്ല. അതെത്രയായാലും ഞങ്ങൾ തരും. കൂടുതലും. പക്ഷേ ഞങ്ങളുടെ തറവാട് വീണ്ടും പ്രശസ്തമാകണം.ഞങ്ങളുടെ ധനസ്ഥിതിയും പ്രൗഢിയുമൊക്കെ നാലാളറിയണം- രാജകീയമായ ചിരിയോടെ രാജമ്മ തങ്കച്ചി അതു പറഞ്ഞപ്പോൾ അവരുടെ മുഖത്ത് ഗാംഭീര്യം കളിയാടി നിന്നു.
അക്കാര്യം ഞങ്ങളേറ്റു തമ്പുരാട്ടീ, -ഷിജു അതു പറഞ്ഞു കഴിഞ്ഞപ്പോൾ ബാലുത്തമ്പി കാവ്യയുടെ ചെവിയിൽ എന്തോ പറഞ്ഞു. ഒന്നു തലകുലുക്കിയ ശേഷം തന്‌റെ ബോളിവുഡ് കുണ്ടികൾ ഇളക്കി അവർ അകത്തെ ഏതോ മുറിയിലേക്കു പോയി. തിരികെ വന്നത് ഒരു കവറുമായാണ്.
ആ കവർ അവർ ജോഷിയുടെ നേർക്കു നീട്ടി. ജോഷി അതു വാങ്ങി.
അഡ്വാൻസാണ്. അഞ്ചു ലക്ഷം രൂപയുണ്ട്, പോരെ- കാവ്യ വശ്യമായ ചിരിയോടെ ചോദിച്ചു.
ജോഷിയുടെ കിളിപാറി പോയി. അഞ്ചുലക്ഷം രൂപ അഡ്വാൻസ്. അപ്പോൾ ഫീസെത്രയായിരിക്കും ഇവർ തരാൻ പോകുന്നത്. വിചാരിച്ചതു പോലെ തന്നെ ശരിക്കും പുളിങ്കൊമ്പാണ്. അവൻ ഓർത്തു.
മതി മാഡം, താങ്ക്‌സ്- ആ കവർ വാങ്ങിക്കൊണ്ട് അവൻ പറഞ്ഞു.
അപ്പോ എങ്ങനെയാ നിങ്ങളുടെ പ്ലാൻ. ബാലുത്തമ്പി ചോദിച്ചു.
ആദ്യ എപ്പിസോഡിനു വേണ്ടി ഞങ്ങൾ ഉടൻ ഒരു സ്‌ക്രിപ്റ്റ് തയാറാക്കാം. അതുടനെ അറിയിക്കാം.
കൊള്ളാം, ഒരു സജഷനുണ്ട്. എല്ലാ എപ്പിസോഡും ഒരിടത്തു ഷൂട്ട് ചെയ്യേണ്ട. വിവിധ ലൊക്കേഷനിൽ ഷൂട്ട് ചെയ്താൽ പൊളിക്കും. കൈയുയർത്തി വശ്യമായ ആംഗ്യവിക്ഷേപത്തോടെ കാവ്യ പറഞ്ഞു.
അങ്ങനെ ചെയ്യാം മേഡം- തലകുലുക്കി ജോഷി പറഞ്ഞു.
അങ്ങനെയെങ്കിൽ ഞാനൊരു കാര്യം പറയാം. കല്യാണം കഴിയുന്നതു വരെ