രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് – 2

തങ്കച്ചിയുടെ രാജകീയമായ ആ വരവ് കണ്ട് മാധ്യമപ്രവർത്തകർ എഴുന്നേറ്റു നിന്നുപോയി. മുഖ്യമന്ത്രി വന്നാൽ പോലും എഴുന്നേൽക്കാത്ത അവരെ പോലും
അവരറിയാതെ എഴുന്നേൽപ്പിക്കാനുള്ള മേധാശക്തി തങ്കച്ചിക്കുണ്ടായിരുന്നു.
ലക്ഷണമൊത്തെ ഒരു കൊമ്പനാന പോലെ നടന്നു വന്ന അവർ താമസിയാതെ സിംഹാസനം പോലുള്ള കസേരയിൽ ഉപവിഷ്ടയായി. കാലിൻമേൽ കാൽ കയറ്റിവച്ച് സിംഹാസനത്തിൽ തന്‌റെ ഭാരിച്ച നിതംബങ്ങൾ അമർത്തി അവരിരുന്നു. എന്നിട്ടു സദസ്സിനോട് ഇരിക്കാനായി ആംഗ്യം കാട്ടി. മാധ്യമപ്രവർത്തകരും തങ്ങളുടെ കസേരകളിൽ ഇരുന്നു. സദസ്സിൽ പരിപൂർണ നിശബ്ദത പരന്നു. രമയും പ്രിയയും തങ്കച്ചിയുടെ കസേരയ്ക്ക് ഇടതും വലതുമായി നിന്നു. തങ്കച്ചിയുടെ മുഖത്തിനൊപ്പം രമയുടെയും പ്രിയയുടെയും വയറുകളും പൊക്കിളുകളും കൂടി ചാനൽ ക്യാമറയിൽ പതിഞ്ഞുനിന്നു.

ചോദ്യങ്ങളാകാം- നടൻ കൊച്ചുപ്രേമന്‌റെ കട്ടുള്ള കാര്യസ്ഥൻ കുട്ടൻമേനോൻ തന്‌റെ മാക്രി കരയുന്നപോലത്തെ ശബ്ദത്തിൽ പറഞ്ഞു.

ആദ്യമായി ചോദ്യം ചോദിച്ചത് ഒരു പത്രത്തിലെ റിപ്പോർട്ടർ ആരുന്നു.

രാജമ്മ തങ്കച്ചിക്കെതിരെ ചിത്തിരപുരം മാധുരി വർമ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചത് ശ്രദ്ധിച്ചോ? ഇതെപ്പറ്റി താങ്കളുടെ പ്രതികരണം എന്താ?-അയാൾ ചോദിച്ചു.

ഞാൻ കണ്ടിരുന്നു. സ്വന്തം കാര്യം നോക്ക് എന്നാണ് ആ വ്യക്തിയോട് എനിക്ക് പറയാനുള്ളത്. ചെറുപ്പം മുതൽ എനിക്ക് അവരെ അറിയാം. അവരുടെ പഴയ അഴിഞ്ഞാട്ടക്കഥകൾ വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത് എന്നൊരു അഭ്യർത്ഥന ഉണ്ട് – തങ്കച്ചി മിസൈൽ പോലെ തിരിച്ചു അടിച്ചു.

എന്താണ് ആ അഴിഞ്ഞാട്ടക്കഥകൾ? റിപ്പോർട്ടർമാർ ഒരേ സ്വരത്തിൽ ചോദിച്ചു.

അത് ഞാൻ പറയുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നത് കൊണ്ട് മാത്രം – തങ്കച്ചി സ്റ്റേൺ ആയി പറഞ്ഞു.

അടുത്ത ചോദ്യം ഒരു വനിതാ റിപ്പോർട്ടർ വകയായിരുന്നു.

‘തങ്കച്ചിക്ക് ഇപ്പോ ഒത്തിരി ആരാധകർ ആയി, പലരുടെയും ഡ്രീം ഗെളാണ് തങ്കച്ചി. ഭർത്താവിന്റെ മരണശേഷം സിംഗിളുമാണ്. ഈ പ്രായത്തിൽ ഒരു കാമുകനെ നോക്കാൻ പ്ലാൻ ഉണ്ടോ – അവർ ചോദിച്ചു

ആഹ് നോക്കട്ടെ, പ്രണയിക്കാൻ പ്രായം ഒന്നും കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം.- തങ്കച്ചി പറഞ്ഞു.

സിനിമകളിൽ ഒക്കെ അവസരങ്ങൾ നോക്കുന്നുണ്ടോ – വേറൊരു റിപ്പോർട്ടർ ചോദിച്ചു.

വലിയ കുണ്ടികൾ ഇളക്കി തങ്കച്ചി ഒന്നുകൂടി അമർത്തി ഇരുന്നു.

ഇന്ന് രാവിലെ തന്നെ 3 ഓഫർ വന്നു.പ്രസിദ്ധ ഫാമിലി ചിന്ത്രങ്ങളുടെ സംവിധായകൻ കരമന മധുവിന്റെ എന്റെ മദാലസ ടീച്ചർ എന്ന ചിത്രത്തിൽ നായിക ആകാൻ പറ്റുമോ എന്ന് ചോദിച്ചിട്ടുണ്ട്. ഊക്കെല്ലാം ഉനക്കായി എന്ന തമിഴ് സിനിമയിൽ ഐറ്റം ഡാൻസിൽ അഭിനയിക്കാമോ എന്നും ക്ഷണം ഉണ്ട്. രാജേഷ് കുന്ത്രാൻ എന്നൊരു ഹിന്ദിക്കാരനും വിളിച്ചിരുന്നു. മാഡം ഓർ ദേവാർ എന്നോ മറ്റോ പേരുള്ള ഒരു വെബ് സീരിസിൽ അഭിനയിക്കാൻ.- രാജമ്മ പറഞ്ഞു
എന്നിട്ട് അഭിനയിക്കുന്നോ – റിപ്പോർട്ടർമാർ വീണ്ടും ചോദിച്ചു.

ആഹ് നോക്കട്ടെ, ഇപ്പൊ കുറച്ചു തിരക്കാണ്. ആലോചിക്കണം – തങ്കച്ചി പറഞ്ഞു.

പിന്നീട് പലചോദ്യങ്ങളും മാധ്യമ പ്രവർത്തകർ ചോദിച്ചു. തങ്കച്ചിയുടെ പല പോസിലുള്ള പടങ്ങളും വീഡിയോകളും അവർ എടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ പ്രസ് മീറ്റ് കഴിഞ്ഞു ചായയും ടിഫിനും കഴിച്ച ശേഷം അവരെല്ലാം പോയി.

അകത്തുള്ള സ്വീകരണമുറിയിൽ വച്ചായിരുന്നു രാജമ്മ തങ്കച്ചി ജോഷിയെയും ഷിജുവിനെയും കണ്ടത്. കാവ്യയും ബാലുതമ്പിയും കൂടെ ഉണ്ടായിരുന്നു.

നിങ്ങൾ നിങ്ങളുടെ ജോലി ഗംഭീരമായി ചെയ്തു. ഞാൻ വിചാരിച്ചത് പോലെ തന്നെ കേരളം മൊത്തം നമ്മുടെ വീഡിയോ പ്രശസ്തി നേടി. ഇതാ ഒരു സമ്മാനം.

ഒരു ചെക്ക് അവർക്ക് കൈമാറിക്കൊണ്ട് രാജമ്മ തങ്കച്ചി പറഞ്ഞു.
അതിലെ തുക കണ്ട് ജോഷിയും ഷിജുവും ഞെട്ടി. പത്തു ലക്ഷം… ഒറ്റ വീഡിയോയ്ക്ക്.

വളരെ നന്ദി, ചെക്ക് മടക്കി പോക്കറ്റിലിട്ട് ജോഷി പറഞ്ഞു.
ഇനിയിപ്പോ അടുത്ത വീഡിയോ എങ്ങനാണ് – കാവ്യ വർമ ചോദിച്ചു.

അടുത്ത വീഡിയോ കാവ്യാ മാഡത്തെ വച്ചാണ് – ഷിജു പറഞ്ഞു.

എപ്പോഴാണ് അത് – കാവ്യ താല്പര്യത്തോടെ ചോദിച്ചു. രാജമ്മ തങ്കച്ചി നൊടിയിയിടയിൽ പ്രശസ്തയായത് അവളെ മോഹിപ്പിച്ചിരുന്നു. ആ പ്രശസ്തി തനിക്കും വേണമെന്ന് കാവ്യയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു.

10 ദിവസം കഴിഞ്ഞു മതി. തമ്പുരാട്ടിയുടെ വീഡിയോ ഒന്ന് നന്നായി ഓടിക്കഴിയട്ടെ – ഷിജു പറഞ്ഞു.

അതാണ് നല്ലത് – ബാലുതമ്പിയും തല കുലുക്കി.

————————————————

ബാലു, എനിക്ക് തടി കൂടിയിട്ടുണ്ടോ എന്നു നോക്കിയെ- ബാലു തമ്പിയോട് പെട്ടെന്നാണു കാവ്യ ചോദിച്ചത്.ബാലുത്തമ്പി യൂട്യൂബിൽ ഏതോ വിഡിയോ കാണുകയായിരുന്നു. ചെറിയ ഒരു മിനിസ്‌കർട്ടും സ്‌പോർട്‌സ് ബ്രായുമായിരുന്നു കാവ്യയുടെ വേഷം. നടക്കുമ്പോൾ തുള്ളിക്കളിക്കുന്ന രീതിയിലുള്ള മിനിസ്‌കർട്ട് അവരുടെ കച്ചിത്തുറു കെട്ടിവച്ചപോലെയുള്ള പാറ്റൺ ടാങ്ക് ചന്തികൾ മൊത്തം മറയ്ക്കാൻ പര്യാപ്തമായിരുന്നില്ല. സ്റ്റെപ്പുകളും മറ്റും കയറുമ്പോളും ഇറങ്ങുമ്പോളുമുള്ള ആയം കാരണം മിനിസ്‌കർട്ട് മുകളിലോട്ടു പൊങ്ങി ആഴമേറിയ നിതംബവിടവും ഉള്ളിൽ ധരിച്ചിരിക്കുന്ന ജി സ്ട്രിങ്ങുമൊക്കെ തൽപര കക്ഷികൾക്കു കാണാം.

വസ്ത്രത്തോട് നല്ല അലർജി ഉള്ള കൂട്ടത്തിലാണ് കാവ്യ. സിനിമാനടി നമിതയെപ്പോലുള്ള തന്‌റെ മാദകശരീരം ഏറ്റവും കൂടുതൽ വെളിവാക്കുന്ന വേഷങ്ങളാണ് അവൾക്കിഷ്ടം. ബാലുത്തമ്പിയുടെ പിതാവായ മോഹനൻ തമ്പിയുടെ കൂട്ടുകാരനായ രാജരാജ വർമയുടെ മകളായ കാവ്യയെ ബാലുവിനു
വിവാഹത്തിനു മുൻപ് തന്നെ അറിയാം.

തൊണ്ണൂറുകളുടെ അവസാനത്തിലാണ് താനും കാവ്യയുമൊക്കെ കോളജിൽ പഠിച്ചത്. താൻ കോട്ടയത്തും അവൾ മദ്രാസിലുമായിരുന്നു പഠനം. അന്നേ മിനി സ്‌കർട്ടും ഷോർട്‌സുമൊക്കെ ധരിക്കാറുണ്ടെങ്കിലും ഇത്ര ഭീകരമായവ ധരിച്ചിരുന്നില്ല. അക്കാലത്ത് അവിടെ നടന്ന സൗന്ദര്യമത്സരത്തിൽ മിസ് മദ്രാസ് ആയി കാവ്യ മാറി. അന്നു സാരിയുടുത്ത് വലിയ വടയും കാട്ടി നിൽക്കുന്ന അവളുടെ ചിത്രം പത്രത്തിന്‌റെ ഒന്നാം പേജിലൊക്കെ അച്ചടിച്ചുവന്നു. ഒന്നു രണ്ട് സിനിമകളിൽ ഐറ്റം സോങ്ങുകളിലൊക്കെ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാൽ രാജരാജ വർമ വിലക്കിയതിനാൽ പിന്നീട് സിനിമകളിൽ അഭിനയിച്ചില്ല.

അക്കാലത്തു കോട്ടയത്ത് അവരുടെ വീടായ മേലെ മംഗലം കോവിലകത്ത് നടന്ന ഒരു ചടങ്ങിനെത്തിയപ്പോഴാണ് വർഷങ്ങൾക്കു ശേഷം കാവ്യയെ ബാലുത്തമ്പി വീണ്ടും കാണുന്നത്. അന്നു സെറ്റുസാരിയും സ്ലീവ് ലെസ് ബ്ലൗസുമുടുത്ത് അരയിൽ വജ്ര അരഞ്ഞാണവും മിന്നിപ്പിച്ചുനിന്ന കാവ്യ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. സുതാര്യമായ സിൽക്ക് സെറ്റുസാരിയിൽ അവളുടെ കുണ്ടികളുടെ അഭൂതമായ ആകൃതി..താഴികക്കുടങ്ങൾ പോലെ അവ പിന്നോട്ടു തെറിച്ചു നിന്നു. നല്ല മുഴുപ്പിൽ. തബല കൊട്ടുന്നതു പോലെ ആ കുണ്ടികളിലിട്ട് ഒന്നടിക്കാൻ എല്ലാവർക്കും അന്നു കൈ തരിച്ചുകാണും. അതു മാത്രമല്ല. വിശാലമായ വയറും പൊക്കിളും കാട്ടിയായിരുന്നു അവളുടെ നിൽപ്. അന്ന് അവളെ വെല്ലുന്ന രീതിയിൽ വേഷം ധരിച്ചത് ബാലുവിന്‌റെ അമ്മയായ രാജമ്മ തങ്കച്ചി മാത്രമായിരുന്നു. സ്ലീവ്‌ലെസ് ബ്ലൗസായിരുന്നു അന്ന് തങ്കച്ചിയും ധരിച്ചത്. അക്കാലത്ത് കോട്ടയത്തെ കൊച്ചമ്മ സംസ്‌കാരത്തിന്‌റെ അവിഭാജ്യ ഘടകമായിരുന്നു സ്ലീവ്‌ലെസ് ബ്ലൗസും പൊക്കിളിന് ഒരു പാടു താഴെ കുത്തി വയറുകാണിച്ചുള്ള സാരി ധരിക്കലും അരഞ്ഞാണവും. പണമുള്ള വീട്ടിലെ ഹിന്ദു സ്ത്രീകളും അച്ചായത്തിമാരും അക്കാര്യത്തിൽ പരസ്പരം മത്സരിച്ചു. മദാലസയായ ഒരു ഭാര്യയെ സ്വന്തമാക്കുക എന്നതായിരുന്നു അക്കാലത്തു കോട്ടയത്തെ പുരുഷകേസരിമാരുടെ പ്രധാന സ്വപ്നം.

Leave a Reply

Your email address will not be published. Required fields are marked *