അടുത്ത വീഡിയോ കാവ്യാ മാഡത്തെ വച്ചാണ് – ഷിജു പറഞ്ഞു.
എപ്പോഴാണ് അത് – കാവ്യ താല്പര്യത്തോടെ ചോദിച്ചു. രാജമ്മ തങ്കച്ചി നൊടിയിയിടയിൽ പ്രശസ്തയായത് അവളെ മോഹിപ്പിച്ചിരുന്നു. ആ പ്രശസ്തി തനിക്കും വേണമെന്ന് കാവ്യയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു.
10 ദിവസം കഴിഞ്ഞു മതി. തമ്പുരാട്ടിയുടെ വീഡിയോ ഒന്ന് നന്നായി ഓടിക്കഴിയട്ടെ – ഷിജു പറഞ്ഞു.
അതാണ് നല്ലത് – ബാലുതമ്പിയും തല കുലുക്കി.
————————————————
ബാലു, എനിക്ക് തടി കൂടിയിട്ടുണ്ടോ എന്നു നോക്കിയെ- ബാലു തമ്പിയോട് പെട്ടെന്നാണു കാവ്യ ചോദിച്ചത്.ബാലുത്തമ്പി യൂട്യൂബിൽ ഏതോ വിഡിയോ കാണുകയായിരുന്നു. ചെറിയ ഒരു മിനിസ്‌കർട്ടും സ്‌പോർട്‌സ് ബ്രായുമായിരുന്നു കാവ്യയുടെ വേഷം. നടക്കുമ്പോൾ തുള്ളിക്കളിക്കുന്ന രീതിയിലുള്ള മിനിസ്‌കർട്ട് അവരുടെ കച്ചിത്തുറു കെട്ടിവച്ചപോലെയുള്ള പാറ്റൺ ടാങ്ക് ചന്തികൾ മൊത്തം മറയ്ക്കാൻ പര്യാപ്തമായിരുന്നില്ല. സ്റ്റെപ്പുകളും മറ്റും കയറുമ്പോളും ഇറങ്ങുമ്പോളുമുള്ള ആയം കാരണം മിനിസ്‌കർട്ട് മുകളിലോട്ടു പൊങ്ങി ആഴമേറിയ നിതംബവിടവും ഉള്ളിൽ ധരിച്ചിരിക്കുന്ന ജി സ്ട്രിങ്ങുമൊക്കെ തൽപര കക്ഷികൾക്കു കാണാം.
വസ്ത്രത്തോട് നല്ല അലർജി ഉള്ള കൂട്ടത്തിലാണ് കാവ്യ. സിനിമാനടി നമിതയെപ്പോലുള്ള തന്‌റെ മാദകശരീരം ഏറ്റവും കൂടുതൽ വെളിവാക്കുന്ന വേഷങ്ങളാണ് അവൾക്കിഷ്ടം. ബാലുത്തമ്പിയുടെ പിതാവായ മോഹനൻ തമ്പിയുടെ കൂട്ടുകാരനായ രാജരാജ വർമയുടെ മകളായ കാവ്യയെ ബാലുവിനു
വിവാഹത്തിനു മുൻപ് തന്നെ അറിയാം.
തൊണ്ണൂറുകളുടെ അവസാനത്തിലാണ് താനും കാവ്യയുമൊക്കെ കോളജിൽ പഠിച്ചത്. താൻ കോട്ടയത്തും അവൾ മദ്രാസിലുമായിരുന്നു പഠനം. അന്നേ മിനി സ്‌കർട്ടും ഷോർട്‌സുമൊക്കെ ധരിക്കാറുണ്ടെങ്കിലും ഇത്ര ഭീകരമായവ ധരിച്ചിരുന്നില്ല. അക്കാലത്ത് അവിടെ നടന്ന സൗന്ദര്യമത്സരത്തിൽ മിസ് മദ്രാസ് ആയി കാവ്യ മാറി. അന്നു സാരിയുടുത്ത് വലിയ വടയും കാട്ടി നിൽക്കുന്ന അവളുടെ ചിത്രം പത്രത്തിന്‌റെ ഒന്നാം പേജിലൊക്കെ അച്ചടിച്ചുവന്നു. ഒന്നു രണ്ട് സിനിമകളിൽ ഐറ്റം സോങ്ങുകളിലൊക്കെ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാൽ രാജരാജ വർമ വിലക്കിയതിനാൽ പിന്നീട് സിനിമകളിൽ അഭിനയിച്ചില്ല.
അക്കാലത്തു കോട്ടയത്ത് അവരുടെ വീടായ മേലെ മംഗലം കോവിലകത്ത് നടന്ന ഒരു ചടങ്ങിനെത്തിയപ്പോഴാണ് വർഷങ്ങൾക്കു ശേഷം കാവ്യയെ ബാലുത്തമ്പി വീണ്ടും കാണുന്നത്. അന്നു സെറ്റുസാരിയും സ്ലീവ് ലെസ് ബ്ലൗസുമുടുത്ത് അരയിൽ വജ്ര അരഞ്ഞാണവും മിന്നിപ്പിച്ചുനിന്ന കാവ്യ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. സുതാര്യമായ സിൽക്ക് സെറ്റുസാരിയിൽ അവളുടെ കുണ്ടികളുടെ അഭൂതമായ ആകൃതി..താഴികക്കുടങ്ങൾ പോലെ അവ പിന്നോട്ടു തെറിച്ചു നിന്നു. നല്ല മുഴുപ്പിൽ. തബല കൊട്ടുന്നതു പോലെ ആ കുണ്ടികളിലിട്ട് ഒന്നടിക്കാൻ എല്ലാവർക്കും അന്നു കൈ തരിച്ചുകാണും. അതു മാത്രമല്ല. വിശാലമായ വയറും പൊക്കിളും കാട്ടിയായിരുന്നു അവളുടെ നിൽപ്. അന്ന് അവളെ വെല്ലുന്ന രീതിയിൽ വേഷം ധരിച്ചത് ബാലുവിന്‌റെ അമ്മയായ രാജമ്മ തങ്കച്ചി മാത്രമായിരുന്നു. സ്ലീവ്‌ലെസ് ബ്ലൗസായിരുന്നു അന്ന് തങ്കച്ചിയും ധരിച്ചത്. അക്കാലത്ത് കോട്ടയത്തെ കൊച്ചമ്മ സംസ്‌കാരത്തിന്‌റെ അവിഭാജ്യ ഘടകമായിരുന്നു സ്ലീവ്‌ലെസ് ബ്ലൗസും പൊക്കിളിന് ഒരു പാടു താഴെ കുത്തി വയറുകാണിച്ചുള്ള സാരി ധരിക്കലും അരഞ്ഞാണവും. പണമുള്ള വീട്ടിലെ ഹിന്ദു സ്ത്രീകളും അച്ചായത്തിമാരും അക്കാര്യത്തിൽ പരസ്പരം മത്സരിച്ചു. മദാലസയായ ഒരു ഭാര്യയെ സ്വന്തമാക്കുക എന്നതായിരുന്നു അക്കാലത്തു കോട്ടയത്തെ പുരുഷകേസരിമാരുടെ പ്രധാന സ്വപ്നം.
ഏറെക്കാലത്തിനു ശേഷം കണ്ടതായതിനാൽ അന്നു കാവ്യയും രാജമ്മ തങ്കച്ചിയും ഒരുമിച്ചാണു നിന്നത്. വിശേഷങ്ങൾ പറഞ്ഞ് ഇരുവരും അടുത്തടുത്തു നിന്നു. തലയെടുപ്പുള്ള രണ്ടു കൊമ്പനാനകൾ നിൽക്കുന്നതിന്‌റെ പിൻഭാഗദൃശ്യം പോലെയായിരുന്നു അവരുടെ നിതംബങ്ങളുടെ ദൃശ്യം. ആ കാഴ്ച കണ്ടവരെല്ലാം രണ്ടു മദാലസകളുടെയും ചന്തികളെ താരതമ്യപ്പെടുത്തി നിന്നു. ഏത് അളവുകോൽ വച്ചു നോക്കിയാലും രാജമ്മ തങ്കച്ചിയുടെ ചന്തികൾ മികച്ചു നിന്നെങ്കിലും കാവ്യയും ഒട്ടും മോശമല്ലായിരുന്നു. സാക്ഷാൽ ഷക്കീലയും നമിതയും സെറ്റുസാരിയുടുത്ത് നിന്നാൽ എങ്ങനെയായിരിക്കും. അതുപോലെ തന്നെ. നിറഞ്ഞു കവിഞ്ഞു പുറത്തേക്കു തള്ളി പ്രകമ്പനം കൊണ്ടുനിൽക്കുന്ന ഡിക്കികൾ പോലെയുള്ള കുണ്ടികളും സ്ലീവ്‌ലെസ് ബ്ലൗസിൽ ഒതുങ്ങാത്ത കനത്ത മാറിടങ്ങളും.
