എന്റെ തൊട്ട് അടുത്ത് വന്നപ്പോൾ പുടികിട്ടി!
ഈ മൈര് മാലാഖയൊന്നുവല്ല!!!വെറും ‘സാത്താന്റെ സന്തതി’ ആണ് എന്നത്!!!
കാരണം ആ കഴുവേർടമകൾ കടലാസ് തന്നിട്ട് എന്റെ മുഖത്തോട്ട് നോക്കി കളിയാക്കി ഒരു തരം മറ്റേടത്തെ ആക്കിയ ഒരു ഓഞ്ഞ ചിരി ചിരിച്ചു!!
കടലാസിൽ…..
“വി.കുർബ്ബാന കഴിഞ്ഞ് എന്നെക്കണ്ടിട്ടേ പോകാവൂ മറിച്ചായാൽ ഞാൻ പിന്നാലെ വരും….”
അടിയിൽ പറങ്ങോട്ടച്ചന്റെ കൈയൊപ്പും!
വായിച്ചിട്ട് ഞാൻ ഒട്ടും മടിച്ചില്ല അവളെ നോക്കി ഒരൊറ്റ സൈറ്റടി!
പരിഭ്രമിച്ച് അവൾ ആരെങ്കിലും കണ്ടോ എന്ന് ചുറ്റുപാടും നോക്കി!
ആര് കാണാൻ!
ഇവിടെ എല്ലാവരും കണ്ണടച്ച് നിന്ന് മുട്ടിപ്പായി പ്രാർത്ഥിയ്കുകയല്ലേ!
പോടാ എന്ന് ചുണ്ടുകൾ കൊണ്ട് കോക്രി കാട്ടിയിട്ട് അവൾ തിരിഞ്ഞ് നടന്നു!
തിരിഞ്ഞ് നടന്നപ്പോളാണ് ഞാൻ വീണ്ടും സ്തബ്ദനായത്….!
പനംകുല പോലെ ഇടതൂർന്ന കാർകൂന്തൽ!
അതും ചന്തി പൂർണ്ണമായും മറച്ച്!
അതോ സ്റ്റ്രൈറ്റൺ ചെയ്ത് മനോഹരമാക്കിയത്….!
ഞാൻ കണ്ടിരിയ്കുന്ന സ്റ്റ്രൈറ്റു ചെയ്ത മുടിയെല്ലാം തോളിൽ നിന്ന് അഞ്ചോ ആറോ ഇഞ്ച് മാത്രം നീളമുള്ളവയാണ്….!
ഇത്രയും നീണ്ട മുടി ഇങ്ങനെ!
ഹോ….! ന്താ ഒരു ഭംഗി…!
ആ പനംകുലയുടെ ചലനത്തിൽ ഇടയ്ക് കാണാം ആ ശരീരത്തിന് യോജിച്ച ആകൃതിയൊത്ത നടക്കുമ്പോൾ തുളുമ്പുന്ന എന്നാൽ വലിയ വലുപ്പമൊന്നും ഇല്ലാത്ത നല്ല ആറ്റൻ കുണ്ടികൾ!
സത്യത്തിൽ അപ്പോഴാണ് ഈ വറീച്ചന്റെ ജിവിതത്തിൽ ആദ്യമായി പറ്റിയ അബദ്ധം ഞാൻ ഓർത്തത്.!
ഇവളുടെ മുലകൾ ഞാൻ ശ്രദ്ധിച്ചില്ല!
ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല!
ആദ്യമായാണ് വറീച്ചൻ സുന്ദരിയായ ഒരു പെണ്ണിനെ മുലയുടെ കൃത്യമായ അളവെടുക്കാതെ മടക്കി അയയ്കുന്നത്!
എനിയ്ക് ലജ്ജ തോന്നി!
“ഈ മുടി….! ഇത്……?
ഇത് ഞാൻ മാർ ഈവാനിയോസിന്റെ ഇടനാഴികളിൽ എവിടെയോ കണ്ട് മറന്നത് പോലെ…!!!!”
അങ്ങന വരട്ടെ!
നിന്നെ ഞാനെടുത്തോളാവടീ മരമാക്രീ!
അവിടെന്റെ സാമ്രാജ്യത്തിൽ എടങ്കേറിടാൻ പറങ്ങോട്ടച്ചൻ വരില്ലല്ലോ!
ഞാൻ മനസ്സിൽ പറഞ്ഞ് തലയാട്ടി!
കുർബ്ബാന കഴിഞ്ഞ് ഞാൻ വെളിയിലിറങ്ങി.
വരാന്തയിലൂടെ എതിരേ അതാ അവൾ!
ഇത്തവണ ഞാൻ ആദ്യം തന്നെ മുലകളിലേയ്ക് നോക്കി!
ചന്തി പോലെ തന്നെ നല്ല ലക്ഷണം ഒത്തവ തന്നെ!
ഒരു മുഴുത്ത കറിനാരങ്ങയുടെ അത്ര വരും!
ഇരുകൈകളും കൂട്ടിപ്പിടിച്ചാൽ ഒരു മുല അതിൽ ഒതുങ്ങിയേക്കും!
“എടി കാന്താരീ നിക്കടീയവിടെ!”
എന്റെ ആജ്ഞ കേട്ടതും ഊറിവന്ന ഒരു കള്ളപ്പുഞ്ചിരിയോടെ നിന്ന അവൾ എന്നെ ചോദ്യഭാവത്തിൽ നോക്കി!
ഞാൻ ചിറി കോട്ടി പറഞ്ഞു:
“ഞങ്ങട പള്ളീലോട്ടങ്ങു വന്നുകേറിയില്ലല്ലോടീ!
അതിനു മുമ്പേ അവട ഓഞ്ഞയൊരു കിളി!
അത്രയൊന്നും വേണ്ടാട്ടോ!
എടവകേലെ വേണ്ടപ്പെട്ടോരെ അച്ചന്മാരങ്ങന കാണണോന്നൊക്കെ പറയും!
അതിനു നീയെന്നാ ഒരുമാതിരി കിളി കിളിക്കുന്നേ!”
അവൾ കിലുകിലാന്ന് മുത്തുമണികൾ കൊഴിയും പോലെ ചിരിച്ചു:
“എന്റച്ചാച്ചാ… അതിനു വല്ലപ്പോഴുവൊക്കെ പള്ളീലും വരണം!
ഞാനിവിടായിട്ടിപ്പ മാസങ്ങളഞ്ചായി!
അല്ലേ…..! ചേർപ്പുങ്കപ്പള്ളിക്കാരനു ഈ ഇടവകേലെന്നാ കാര്യം?
വേണേലിതേപോലെ വല്ലപ്പഴും വന്നച്ചന്റെ വഴക്കുകേട്ടേച്ചു പോ കെട്ടോ!”
ഞാൻ വായും പൊളിച്ച് നിൽക്കുമ്പോൾ അവൾ വീണ്ടും മുത്തുമണിയും കൊഴിച്ച് കൊണ്ട് എനിയ്ക് വായ് തുറക്കാൻ അവസരം നൽകാതെ ഓടി….
ഹോ! ആ പളുങ്ക് പോലുള്ള മുല്ലപ്പൂംപല്ലുകൾ!
മുകൾ വരിയിൽ വലിയ രണ്ട് പല്ലുകൾക്ക് ഇരുവശത്തുമായി നിരയൊത്ത പല്ലുകളിൽ ഇടത്തേ കോമ്പല്ല് രണ്ട് പല്ലുകൾക്ക് അൽപ്പം മുകളിലായി ശകലം പുറത്തേയ്ക് തള്ളിയാണ്!
അതാണ് ആ മുഖത്തിന്റെ ഏറ്റവും വലിയ ഭംഗിയും!!
കാന്താരിയ്ക് എന്നെ നന്നായി അറിയാം!
അച്ചാച്ചൻ….!
അച്ചായനല്ല… അച്ചാച്ചൻ..!!
അത് എന്നെ ലിറ്റിമോൾ മാത്രം വിളിയ്കുന്ന സംബോധനയാണ്!
ഇവൾ വിളിച്ചതും അത്….!
മോളും പള്ളിവക ഗായകസംഘത്തിൽ ഉണ്ട് താനും!
അപ്പോൾ അത് തന്നെ ഇവൾ എന്നെ അറിഞ്ഞ വഴി!
പറങ്ങോടനച്ചൻ ചാടിക്കടിച്ച് ഇപ്പം കൊല്ലും തിന്നും എന്നൊക്കെ പറഞ്ഞ് തുള്ളുമ്പോഴും തിരികെ വീട്ടിൽ ചെന്നിട്ടും എന്റെയുള്ളിൽ ആ നുണക്കുഴികൾ മാത്രമായിരുന്നു കത്തിജ്വലിച്ച് നിന്നത്…!
