ലിജോവർഗ്ഗീസ് ഫ്രം കോട്ടയം – 11 1

ഒന്നുമില്ലാതല്ല കെട്ടോ!

കുപ്പിവള!

അത് അവളുടെ ഒരു വീക്ക്നസാ!

ഏത് ഡ്രസ്സ് ആയാലും അതിന്റെ നിറത്തിന്റെ പാറ്റേണിൽ ഇരു കൈകളിലും കുപ്പിവളകൾ!!!!

ആ മുടി സ്റ്റ്രെയിറ്റ് ചെയ്തിരിയ്കുന്നത് മാത്രമാണ് അവൾക്ക് ഉള്ള ഏക ഫാഷൻ!

ചുരിദാർ മാത്രമേ പുറത്തേയ്ക് ഇറങ്ങുമ്പോൾ ധരിയ്കൂ!
അതും ഇവിടുത്തെ വെറും സാധാരണ ചുരിദാറും!

കണ്ണെഴുതും കടുക് പോലൊരു കറുത്ത പൊട്ടും!
തീർന്നു അലങ്കാരങ്ങൾ!

വീട്ടിൽ നിൽക്കുമ്പോൾ മാത്രം മിഡിയും ടീഷർട്ടും!

ഒരു ഞായറാഴ്ച ദിവസം പള്ളിയിൽ നിന്ന് കുർബ്ബാന കഴിഞ്ഞ് അവൾ തിടുക്കപ്പെട്ട് പോകുവാൻ ഇറങ്ങി….

ഞാൻ പിന്നാലെയും!

“എന്റെ അച്ചാച്ചാ മോളെങ്ങാനുങ്കണ്ടാ അവക്കു വല്ല സംശയോന്തോന്നും! ഒന്നുപോയേ…”

സെലിൻ ദേഷ്യപ്പെട്ട് പല്ലുകടിച്ചു!

“ഹഹഹഹ ഹ”
ഞാൻ ഉറക്കെ ചിരിച്ചു:

“ഈ കോഴിയെ കട്ടോനേ പപ്പെന്നു പറയുമ്പളേ തലേപ്പിടിച്ചു തപ്പി നോക്കൂന്ന് പറയുന്നതെത്ര ശെരിയാ!

എടീ പൊട്ടിക്കാളീ…. ഞാനിവിടുത്തെ കുഞ്ഞുമഞ്ഞടച്ച് എല്ലാ പിള്ളാരോടും ആൺപെൺ വിത്യാസമില്ലാതാ തമാശേമ്പറഞ്ഞ് കളിച്ചാ നടക്കുന്നേ!

നീയായാർക്കും സംശയവൊണ്ടാക്കാണ്ടിരുന്നാ മതി!

ആട്ടെ നീയെന്നായീ കൂതീ നീറുകടിച്ചമാതിരിയോടുന്നെ!”

“ഛെ വൃത്തികെട്ടത്!

ആന്റീടൊരു കൂട്ടുകാരീട കല്യാണായിന്ന്!

അപ്പച്ചനുമമ്മച്ചീം പോണൊണ്ട് ഞാഞ്ചെന്നിട്ടുവേണം അവർക്കു പോകാൻ”

എന്റെ മനസ്സിൽ ഒരു ലഡൂ പൊട്ടി!

അതാ വരുന്നു ശ്രീക്കുട്ടൻ എന്നെ കൊണ്ടുപോകാനായി!
ശ്രീക്കുട്ടനെ കണ്ടതും ചിരിച്ച് യാത്ര പറഞ്ഞ സെലിൻ വേഗതയിൽ നടന്നു.

ഒന്നര കിലോമീറ്റർ ഉണ്ട് അവളുടെ വീട്ടിലേയ്ക്!

“നീയിങ്ങെറങ്ങിക്കേ…..”

ഞാൻ ശ്രീക്കുട്ടനോട് ഗൌരവത്തോടെ പറഞ്ഞപ്പോൾ അവൻ വണ്ടി സൈഡ് സ്റ്റാന്റിൽ വച്ചിട്ട് ഇറങ്ങി എന്നെ ചോദ്യഭാവത്തിൽ നോക്കി!

ഞാൻ കയറി.

ബൈക്ക് സ്റ്റാർട്ടാക്കി ഗീയർ തട്ടിയിട്ട് പുഞ്ചിരിച്ചു:

“വായിനോക്കി നിക്കാണ്ട് വീട്ടിപ്പോടാ ചെക്കാ ഞാനുച്ചയാവും വരാൻ!”

പറഞ്ഞതും യമഹാ മുന്നോട്ട് തെറിച്ചു!

നടന്ന് പോകുന്ന സെലിന് വട്ടം കുറുകെ വണ്ടി ചവുട്ടിയ ഞാൻ പറഞ്ഞു:

“കേറടീ…..”

“അയ്യോ വേണ്ടച്ചാച്ചാ വെല്ലോരുങ്കാണും…”

“ആ കഴുവേറിയോടിവന്ന് പിടിയ്കുംമുന്നേ കേറടീ മൈരേ!”

ഞാൻ ഒച്ച വെച്ചതും സെലിൻ ചാടി വണ്ടിയിൽ കയറി!

വണ്ടി വീണ്ടും മുന്നോട്ട് കുതിച്ചു!

എന്റെ തോളിൽ പിടിച്ച് വണ്ടിയിൽ വശത്തേയ്ക് ചരിഞ്ഞിരുന്ന സെലിൻ ചോദിച്ചു:

“എന്റെ പൊന്നച്ചാച്ചാ ഈയൊടുക്കത്തെ തെറിപറച്ചിലൊന്നു നിർത്താവോ?”

ഞാൻ ഉറക്കെ ചിരിച്ചു:

“അതു മാറില്ലടീ… വളത്തുദോഷാ!

ഔതക്കുട്ടി മാപ്ളേം തെയ്യാമ്മേങ്കൂടി പഠിപ്പിച്ചതിന്റെ കേടാ..

സംശയൊണ്ടേ നീയിനി കോട്ടേത്തിനു പോകുമ്പ ചുമ്മാതൊന്നവിടെ കേറി ഞാനെന്തിയേ വരാറൊക്കെയൊണ്ടോന്നു മാത്രവൊന്നു ചോയിച്ചേ അപ്പക്കേക്കാം തെറിയെന്നാന്ന് ആ വാങ്ങലു പിന്നെനിക്കു കിട്ടില്ലേ!”

സെലിന്റെ വീടിന്റെ ഗേറ്റിന് ഒരു നൂറുവാര അകലെ ബൈക്ക് ഞാൻ നിർത്തി.

അവൾ ഇറങ്ങിയതും ഞാൻ പറഞ്ഞു:

“ഞാങ്കാലത്തൊന്നും കഴിച്ചതല്ല അവര് പോകുമ്പളേ ഗേറ്റു തൊറന്നിട്ടോണം അവനെ വിട്ടിട്ടു ഞാനിപ്പവിങ്ങുവരും”
പറഞ്ഞതും സെലിന് മറുപടി പറയാൻ അവസരം നൽകാതെ ഞാൻ വണ്ടി വട്ടം തിരിച്ച് മൂളിച്ച്
പറന്നത് പോലെ വിട്ടുപോയി!

ശ്രീക്കുട്ടൻ നടന്ന് പോകുന്നതിന് സമീപം ബ്രേക്ക് ചെയ്തതും അവൻ പിന്നിൽ കയറി!

“എങ്ങോട്ടാ…..?”

“വീട്ടിലേയ്ക്…..!”

പിന്നീട് സംസാരം ഒന്നും ഉണ്ടായില്ല!

ഞാൻ വണ്ടി പോർച്ചിൽ കയറ്റാതെ മുറ്റത്ത് നിർത്തി.

ബൈക്കിൽ നിന്ന് ഇറങ്ങിയ ശ്രീക്കുട്ടൻ ഗൌരവത്തിൽ പറഞ്ഞു:

“നിന്റെ അലകഴിഞ്ഞ അവളുമാരെ പോലൊരു പെണ്ണല്ല സെലിൻ!
അതൊന്നോർത്താ നന്ന്….!”

“നിന്റെ പറച്ചിലുകേട്ടാ തോന്നുവല്ലോടാ മൈരേ ഞാനവക്കിട്ടു പണ്ണാമ്പോവാന്ന്!

ഒരുമ്മ കൊടുക്കാമ്പറ്റിയാ അതു ഭാഗ്യോന്നുകരുതിയാ ബാക്കിയൊള്ളോനിവിടെ!

എന്തായാലും ഞാനവക്കിട്ടൊന്നു പണ്ണും!

പക്ഷേ അതിന്നല്ല!

അതെന്നാടാ നാറീ മറ്റൊള്ള അവളുമാരുടെ കാലിന്റെടേലൊള്ളതല്ലേ ഇവക്കുവൊള്ളത്?

Leave a Reply

Your email address will not be published. Required fields are marked *