ജയശങ്കർ സാറാണെങ്കിൽ കൊണ്ടു പിടിച്ചുള്ള അന്വേഷണത്തിലാണ് മകനൊരു റ്റ്യുഷൻ തരപ്പെടുത്താൻ. ഇപ്പോൾ അദ്ദേഹമാണ് മൂത്ത മകന്റെ കാര്യം നോക്കുന്നത്. തന്റെ പതിവ് പരിപാടികളൊക്കെ മുടങ്ങിയതിൽ ആളസ്വസ്ഥനാണ്. അതിന്റെ മാറ്റം അങ്ങേരുടെ ജോലിയിലും കണ്ടു തുടങ്ങി.
പൊതുവെ ശാന്തപ്രകൃതനായ അദ്ദേഹത്തിനിപ്പോ ഭയങ്കര ദേഷ്യമാണ്. സ്റ്റുഡന്റസ് ഒക്കെ എന്തെങ്കിലും തെറ്റു കാണിച്ചാൽ ഭയങ്കരമായി ചീത്ത പറയാനും തുടങ്ങി. അവരും ചോദിച്ചു തുടങ്ങി..ഈ സാറിനിതെന്തു പറ്റി?എന്നാലും അന്വേഷണം മുറക്ക് നടക്കുന്നുണ്ട്.
ഒടുവിൽ ഓണപ്പരീക്ഷ അടുക്കാറായപ്പോഴാണ് ആളെക്കിട്ടിയത്. ഒരു പയ്യൻ….എം എ ഇംഗ്ലീഷ് ആണ്. ഐ എ എസ് എൻട്രൻസിന് തയ്യാറെടുക്കുകയാണ് കക്ഷി. പകൽ അതിന്റെ കോച്ചിങ്ങിനു പോകും. വൈകുന്നേരങ്ങളിൽ പാർട്ട് ടൈം ആയി പഠിപ്പിക്കാൻ വല്ല ചാന്സുമുണ്ടോ എന്ന് ചോദിച്ചു അവൻ പല ട്യൂട്ടോറിയൽ കോളേജുകളെയും സമീപിച്ചു. അക്കൂട്ടത്തിൽ ജയശങ്കറിന്റെ ഒരു സഹപ്രവർത്തകന്റെ റ്റ്യുഷൻ സെന്ററിലും വന്നന്വേഷിച്ചു. അയാളാണ് ജയശങ്കറിന്റെ അടുത്തേക്ക് അവനെ അയച്ചത്.
അവന്റെ പേര് ഹരിശാന്ത്. കാണാൻ ചുള്ളൻ. നമ്മുടെ ജയറാമിന്റെ മകൻ കാളിദാസനെപ്പോലിരിക്കും. അവന്റെ കാര്യങ്ങൾ പറയുകയാണെങ്കിൽ…എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു തുക്കടാ ലോഡ്ജിൽ ആണ് താമസം. ഒരു സഹമുറിയനുണ്ട്. പേര് അലക്സ്. ലോ കോളേജിൽ പഠിക്കുന്നു. രണ്ടു പേരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നു വരുന്നവരാണ്. അലക്സിന്റെ സ്ഥിതി ഹരിശാന്തിനെക്കാൾ അല്പം ഭേദം ആണെന്ന് പറയാം. പക്ഷെ കാണാൻ ഹരിയുടെ അത്ര ഗ്ലാമർ ഇല്ല. രണ്ടു പേർക്കും സ്ത്രീ എന്നത് ഒരു മരീചിക ആണ്. പ്രേമിച്ചു നടക്കാനാണെങ്കില് അതിനുളള പണവും സാഹചര്യങ്ങളുമില്ല. പിന്നെ ഒരു പോംവഴി ഉളളതാണ് വേശ്യാസംസര്ഗ്ഗം. കാര്യം അവർ രണ്ടു പേരും തങ്ങൾക്കു വീട്ടിൽ നിന്നും അയച്ചു തരുന്ന നക്കാപ്പിച്ച കാശിൽ നിന്നു മിച്ചം പിടിച്ച പണം കൊണ്ട് ഒരിക്കൽ ഒരു അഭിസാരികയെ വാടകക്കെടുത്തിട്ടുണ്ടെന്നുണ്ടെങ്കിലും ഹരിശാന്തിന് കളിക്കാൻ പറ്റിയില്ല. സ്ത്രീയുടെ കാലിന്നിടയിലുള്ള രഹസ്യങ്ങൾ ചെറുപ്പം മുതലേ ഒരു കൗതുകം ആയിരുന്നു. അതിരു വരെ മഞ്ഞപ്പുസ്തകങ്ങളിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ മാത്രം കണ്ടിട്ടുള്ള അവൻ അത് മനസ്‌ഡിലാക്കാൻ ആ സ്ത്രീയുടെ യോനീകവാടം പരിശോധിക്കാൻ തുടങ്ങിയപ്പോൾ ആണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ ആ സ്ത്രീ ആക്രോശിച്ചത് – വേണമെങ്കിൽ വേഗം കൊണിച്ചിട്ടു പോടാ തായോളീ…
ഒരു കാമുകിട്ടോടുള്ള എല്ലാ വികാരവായ്പ്പോടും കൂടി അവരെ സമീപിച്ച അവനാ നിമിഷം അവനോടു തന്നെ പുച്ഛം തോന്നിപ്പോയി. മാത്രമല്ല അവന്റെ അമ്മ നാട്ടില പാടത്തും പറമ്പിലും കൂലിപ്പണിക്ക് പോയും കെട്ടുപ്രായം കഴിഞ്ഞു നില്ക്കുന്ന ചേച്ചി തയ്യൽപണി ചെയ്തും കഷ്ടപ്പെട്ടുണ്ടാക്കി തനിക്കയച്ചു തന്ന കാശാണല്ലോ ഇത് പോലെ തനിക്കു ഒരു വില പോലും തരാത്ത ഈ തേവിടിഷോക്കു എണ്ണിക്കൊടുത്തത് എന്നാലോചിച്ചപ്പോൾ അവനു പിന്നെയും സങ്കടം വന്നു. അപ്പോപ്പിന്നെ ആ നേരത്തു അവനെങ്ങനെ കുന്ന പൊങ്ങാനാ..? വേണമെങ്കിൽ ആ സ്ത്രീയോടുള്ള വെറുപ്പ് മുഴുവൻ മനസ്സിലാവാഹിച്ചു ഭ്രാന്തമായ ഒരു പണ്ണിത്തകർക്കൽ അവനു നടത്താമായിരുന്നു. അവന്റെ റൂംമേറ്റ് അലക്സ് കുറച്ചു മുൻപ് ചെയ്തതും അതായിരുന്നു. പക്ഷെ അങ്ങനെ ഒരു സെക്സ് അല്ലായിരുന്നു അവനു വേണ്ടത്. ആയതു കൊണ്ട് അവനവിടെ നിന്നും ഒന്നും ചെയ്യാതെ ഇറങ്ങിപ്പോയി. ഹരിശാന്തിനേപ്പറ്റിയുള്ള ഒരു ഏകദേശ ധാരണ കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് നമുക്കിനി ഹൈമചേച്ചിയുടെ വീട്ടിലേക്ക് വരാം.
ജൂലൈ മാസത്തിന്റെ മധ്യത്തിലുള്ള ഒരു ഞായറാഴ്ച ദിവസ്സം ഉച്ച തിരിഞ്ഞായിരുന്നു ഹരിശാന്ത് പനമ്പിള്ളി നഗറിൽ ഉള്ള ഹൈമചേച്ചിയുടെ വീട്ടിൽ എത്തിയത്. കോളിങ് ബെൽ അമർത്തിയ ഹരിശാന്തിന് വാതിൽ തുറന്നു കൊടുത്തത് നമ്മുടെ ഹൈമേച്ചി ആയിരുന്നു. കാളിങ് ബെല്ൽ അമർത്തി പോർച്ചിൽ കിടക്കുന്ന വെള്ള മാരുതി കാറിനുള്ളിലേക്കു കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു ഹരിശാന്ത്. (അന്നത്തെ കാലത്തെ മാരുതി കാര് എന്ന് പറഞ്ഞാല എന്ന് ബെൻസിന്റെ അത്രയ്ക്ക് വിലയുണ്ട്. ഏതൊരു സാധാരണക്കാരന് ചെറുപ്പക്കാരന്റെയും സ്വപ്നമാറ്റിരുന്നു മരുതിയിൽ ഒന്ന് കയറുക എങ്കിലും ചെയ്യുക എന്നത് ) എവിടെ കയറിപ്പറ്റാൻ കഴിഞ്ഞാൽ തനിക്കും ഇതിലൊന്ന് കയറാൻ പറ്റിയേക്കും എന്ന് വിചാരിച്ച നിൽക്കുമ്പോഴാണവൻ വാതിൽ തുറക്കുന്ന ഒച്ച കേട്ടത്. വാതിൽക്കൽ നില്ക്കുന്ന സ്ത്രീ രൂപത്തെക്കണ്ടപ്പോൾ അവൻ വിസ്മയിച്ചു അറിയാതെ വാ പൊളിച്ചു പോയി. നറുനിലാവു പോലെ വാതിൽക്കൽ നമ്മുടെ ഹൈമേച്ചി ! ഈശ്വരാ.., ഈ വീട്ടിൽ ആണോ എനിക്ക് പഠിപ്പിക്കാൻ ചാൻസ് ഒത്തിരിക്കിന്നത്? അവനു സന്തോഷം കൊണ്ട് അവിടെക്കിടന്നു തുള്ളിച്ചാടാൻ തോന്നി.
