വളച്ചടി – നമ്പൂതിരിയുടെ കാമുകിമാര്‍ – 1 1

“ആതിരേ.. നേരം ഏറെയായി., കോവിലകത്ത് അന്വേഷിക്കില്ലേ?” ഇതു കേട്ടതും തമ്പുരാട്ടി ‘ദേവേട്ടാ.. ഈസമയം ശൈരിയാവില്ല. ദേവേട്ടൻ നാളെ ഒമ്പത് മണിക്കുശേഷം കാവിൽ വന്നാൽ മതി. അപ്പോഴേക്കും എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരിക്കും. നമുക്കു പുലർച്ച വരെ ഇവിടെ ഇരിക്കാം. കരിങ്കൽ വിളക്കിൽ നിറയെ എണ്ണയൊഴിച്ചാൽ പുലരും വരെ തിരി തെളിഞ്ഞു നിൽക്കും വെളിച്ചവുമാകും. ശൈരി ഞാൻ പോട്ടേ?”

അവളെന്നെ വിട്ടു നടന്നു. പെട്ടെന്നു നിന്നു. തിരിച്ചു വന്ന് ചുണ്ടിൽ ഒരു ചുംബനവും തന് കോവിലകത്തെ ലക്ഷ്യമാക്കി ഇരുട്ടിൽ മറിഞ്ഞു. ഉരുളിയുമെടുത്ത് കാവാടം വഴി ഇറങ്ങി. രണ്ടു വശത്തേക്കും മാറിമാറി നോക്കി. ആരുമില്ല, ഇറങ്ങി നടന്നു. കുണ്ണകുലച്ച് നിൽക്കുക തന്നെയായിരുന്നു മതിലിന്റെ മറവിലേക്ക് ചാരിനിന്ന് കുണ്ണ ഷെഡ്ഡിക്കുള്ളിൽ നിന്നും വെളിയിലെടുത്ത് തമ്പുരാട്ടിയേ മനസ്സിൽ ധ്യാനിച്ച് നീട്ടി ഒരു വാണമടിച്ചു.” ഹാവൂ.” തൽക്കാലാശ്വാസം തോന്നി. ഇല്ലത്തേക്കു നടന്നു.

അമ്പലത്തിലെത്തിയെങ്കിലും സമയവും കണ്ണുകൾ ആതിര തമ്പുരാട്ടിയേ തേടുകയായിരുന്നു. ആതിര തമ്പുരാട്ടി എത്തിയത് വളരെ വൈകിയാണ്. കൂട്ടുകാരി രേണുകയുമുണ്ടായിരുന്നില്ല

‘എന്തേ ഇന്നിത്ര വൈകിയത് ‘അതു ഞാൻ പറയണോ..? ഇന്നലേ.. ഞാനാദ്യമായിട്ടാ അങ്ങിനേയൊക്കെ…”

എങ്ങിനെയൊക്കേ?.

‘ദേവേട്ടാ.. ഇതമ്പലമാ., കൊച്ചുവർത്തമാനമൊക്കെ രാത്രി കാണുമ്പം പറയാം. ഇപ്പം കൂട്ടൻ ഇവിടെ പൂജിക്ക്., ഞാൻ പോകട്ടെ.” ആതിര തമ്പുരാട്ടി പ്രസാദവും വാങ്ങി ദക്ഷിണ ശ്രീകോവിലിന്റെ പടിയിൽ വെച്ചു തിരിഞ്ഞു നടന്നു. ദക്ഷിണ വകയിൽ വളരേ അധികം രൂപയുണ്ടായിരുന്നു.

‘ആതിരേ…” തമ്പുരാട്ട് തിരിഞ്ഞു നിന്നു. ഞാൻ തമ്പുരാട്ടിയുടെ അടുത്തേക്കു ചെന്നു. ‘എന്താ ഇത്. കുറേ രൂപയുണ്ടല്ലോ”-

“അത് ഞാൻ അറിഞ്ഞുകൊണ്ടു തന്നെ തന്നതാ.. പഠിത്തോം ഇല്ലെത്തെ പ്രശ്നങ്ങോളോക്കെയായിട്ട് ദേവേട്ടൻ വളരെ ബുദ്ധിമുട്ടുന്നുണ്ടെന്ന് എനിക്കറിയാം. എല്ലാ കാര്യങ്ങളും രേണുകയിൽ നിന്നും ഞാനറിഞ്ഞു.

ഇതൊക്കെ എന്റെ പോക്കറ്റു മണിയാ, ഇനിയും എത്ര വേണെങ്കിലും എന്റെടുത്തുണ്ട്, അച്ഛനും അമ്മേം ഏട്ടന്നു. അമ്മൂമ്മയും എല്ലാവരും തന്നതാണ്. ദേവേട്ടന് എപ്പോൾ ആവശ്യം വന്നാലും ചോദിക്കാൻ മടിക്കരുത്, അല്ലെങ്കിൽ വരുമ്പോൾ എല്ലാ രൂപയും ദേവേട്ടന്നു കൊണ്ടുത്തരാം, പഠിത്തിനുപകരിക്കുമല്ലോ?.

എനിക്കെന്തിനാ രൂപ.” ആതിരയുടെ നിഷ്കളങ്കത കണ്ടിട്ടെന്റെ കണ്ണുകൾ നിറഞ്ഞു.

“ആതിരെ.. എനിക്കും ഇല്ലെത്തും നൂറുകൂട്ടം പ്രശ്നങ്ങളുണ്ടാവും എന്നുവിചാരിച്ച്., നിന്റെ ഔദാര്യം പറ്റുന്നത് അത്ര ഉചിതമാണോ?”

തമ്പുരാട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. “അപ്പോൾ എന്നോടു തീരെ സ്നേഹമില്ലല്ലേ ദേവേട്ടന്റെ കാമാസക്തി തീർക്കനാണെല്ലെ ഞാൻ” തമ്പുരാട്ടി കണ്ണുകൾ തുടച്ച് അമ്പലത്തിൽ നിന്നും വേഗത്തിൽ നടന്ന് അമ്പലവാതിലിലൂടെ പുറത്തേക്കു പോയി . ഞാനാകെ ധർമ സങ്കടത്തിലായി, എന്തുചെയ്യണമെന്നറിയാതെ മനസ്സാകെ കലങ്ങിമറിഞ്ഞു. ശ്രീകോവിലിന്റെ വതിലടച്ചു നേദ്യം നിറച്ച ഉറുളിയുടെ മുകളിൽ വാഴയില എടുത്തു മറച്ചു. അമ്പലത്തിന്റെ മുൻ വാതിൽ പൂട്ടി നടന്നു. മുന്നുനാലു ചുവടു വെച്ചപ്പോൾ പിന്നിൽ നിന്നും തമ്പുരാട്ടിയുടെ വിളി.

‘ദേവേട്ടാ.. ദേ വേ ട്ടാ…“ ഞാൻ വിളികേട്ട് തിരിഞ്ഞുനോക്കി.

ആതിരേ.. നീ കോവിലകത്തേക്കു പൊയില്ലേ?”

“എനിക്കാകെ വിഷമായി. അപ്പോഴത്തെ ദേഷ്യത്തിൽ ദേവേട്ടനോടെനെന്താക്കേയോ പറഞ്ഞു. ദേവേട്ടാ നമുക്കു കുറച്ചു നേരം സംസാരിച്ചിരിക്കാം. വാ നമുക്കു ആ പാറക്കൂട്ടങ്ങൾക്കിടയിൽ നിൽക്കാം’ തമ്പുരാട്ടി എന്റെ കയ്യും പിടിച്ചു വലിച്ച് പാറക്കൂട്ടങ്ങളുടെ ഇടയിലേക്കോടി. രണ്ടു പേരും നിന്നു കിതച്ചു. മുഖത്തോടു മുഖം നോക്കി ചിരിച്ചു.

“ആതിരേ.. നീയെന്നെ കൊലക്കുകൊടുക്കുമെന്നാ തോന്നുന്നത്. ഈ പകലിലെ കാഴ്ച അത്ര നല്ലതിനല്ല, നിന്റെ എട്ടൻ തമ്പുരാനെറ്റെ അറിഞ്ഞൽ വാല്യേക്കാരന്മാരേ വിട്ട് എന്നെ പിടിച്ച് മരത്തിൽ കെട്ടിയിട്ട് ചാട്ടവാറിലടിച്ചു കൊല്ലും”.

Leave a Reply

Your email address will not be published. Required fields are marked *