സിന്ദൂരരേഖ – 2 1

അഞ്ജലി :എന്നാലും, ഭർത്താവിനെ മാറ്റി മറ്റൊരാളെ എങ്ങനെ..
ദിവ്യ :(കൈകൾ ഡോറിലേക്ക് ചൂണ്ടി )അപ്പോൾ ഈ മാലതി ടീച്ചർ തെറ്റ്കാരി അല്ലെ. ടീച്ചർ ഇതിനെ അങ്ങനെ ഒന്നും കരുതണ്ട എല്ലാം ഒരു സുഖം അത്രമാത്രം. ആവശ്യമെങ്കിൽ പണവും കിട്ടും. പിന്നെ അവൻ നല്ല നട്ടെല്ല് ഉള്ള ആൺകുട്ടിയല്ലേ.

മാലതി :അതെ ടീച്ചർ, അവനെപോലുള്ള പയ്യന് കാൽ അകത്തി കൊടുത്തെന്നും വെച്ച് ഇവിടെ ഒന്നും ഉണ്ടാകാൻ പോണില്ല.

ദിവ്യ :പിന്നെ കൂടുതൽ പറയുക ആണെങ്കിൽ,ഈ മാലതി ടീച്ചറിന്റെ ഇളയ കുട്ടി അമറിന്റെയ.

അഞ്ജലി :ശേ…. (അവൾ ആകെ വല്ലാണ്ടായി )

മാലതി :അവനു ടീച്ചറെ ആഗ്രഹം ഉണ്ട് അത് ടീച്ചറോട് ഞാൻ പറഞ്ഞതും ആണ്.

അഞ്ജലി :പ്ലീസ്,, ശേ നിങ്ങൾ എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ കഴിയുന്നു.

മാലതി :ടീച്ചറെ കണ്ടപ്പോൾ അമർ എന്നോട് പറഞ്ഞതാണ്. ടീച്ചറിനെ അവനു ചെയ്തു ഗർഭം ഉണ്ടാക്കണം എന്ന്.

(അഞ്ജലി അത് കേട്ട് കണ്ണ് തള്ളി പോയി. അവൾക്കു ലജ്ജയും ദേഷ്യവും എല്ലാം ഒരുപോലെ അലയടിക്കാൻ തുടങ്ങി. )

അഞ്ജലി :എന്റെ ചേട്ടന്റെ കൈയിൽ കിട്ടിയാൽ അവൻ അതോടെ തീർന്നു. പിന്നെ അവൻ ഒരിക്കലും ഇങ്ങനെ ഒന്നും പറയില്ല.

(അവൾ ദേഷ്യത്തോടെ പുറത്തേക്കു ഇറങ്ങി പോയി.)

വൈകുന്നേരം സ്കൂൾ വിട്ട് ബസിൽ വീട്ടിലേക്കു പോകുമ്പോൾ കൂടെ മാലതി ടീച്ചറും ഉണ്ടായിരുന്നു. അവൾ മാലതി ടീച്ചറിനോട് ഒന്നും തന്നെ പറഞ്ഞില്ല. ബസ് ഓടി മുക്കവലയിൽ എത്തി. പെട്ടന്ന് ഡ്രൈവർ ബ്രേക്ക്‌ ഒറ്റ ചവിട്ട്. ബസിൽ ഇരുന്നു ഒരാൾ വിളിച്ചു പറഞ്ഞു പൊരിഞ്ഞ അടി ആണല്ലോ നടക്കുന്നത്.ഈശ്വര അമർ ആണല്ലോ വേറെ ഏതാ ഈ പോലീസ്കാരൻ പുതിയ ആളാണെന്ന് തോന്നുന്നു കണ്ടിട്ട്. ഇത് കേട്ടതും അഞ്ജലി ചാടി എഴുന്നേറ്റു പുറത്തേക്കു ഓടി. വൈശാഖൻ ആമിറിന്റെ കൈയിൽ കിടന്നു പുളയുന്നത് കണ്ടു അഞ്ജലി ഓടി ചെന്ന് ആമിറിന്റെ കാലിൽ വീണു. അമർ വൈശാഖന്റെ കഴുത്തിൽ നിന്ന് പിടിവിട്ട് എന്നിട്ട് അയാളുടെ കൈ വിരൽ ചൂണ്ടി.

അമർ :ഇത് ആമിറിന്റെ സാമ്രാജ്യം ആണ്. പിന്നെ ഇനിയും കളിച്ചു തീരാത്ത ഈ കാലിചെക്കന്മാരും ആയിട്ടുള്ള നിന്റെ കള്ളനും പോലീസും കളി അത് കക്കൂസ് ഇല്ലാത്തവന്മാർ വെളിയ്ക്ക് ഇറങ്ങുന്നിടത്ത്‌ ആയിരിക്കണം അത് ഈ ആമിറിന്റെ മുറ്റത്ത്‌ വേണ്ട. നിന്റെ ഈ സുന്ദരിയായ ഭാര്യ പറഞ്ഞത് കൊണ്ട് ഇപ്പൊ നിന്നെ ജീവനോടെ വിട്ടേക്കുന്നു. ഇനിയും ചൊറിയാൻ വന്നാൽ ഇവൾക്ക് കുഞ്ഞിനെ ഉറക്കാൻ പുതിയ ഒരു തോട്ടിൽ വാങ്ങിച്ചു വെച്ചോ.
(വൈശാഖൻ ഒന്നും പറയാൻ കഴിയാതെ നാണംകെട്ട് അവിടെ തന്നെ ഇരുന്നു. അത് കേട്ട് അഞ്ജലി ലജ്ജിച്ചു തല താഴ്ത്തി എന്നിട്ട് തന്റെ ഭർത്താവിനെ നോക്കി. തന്റെ ഭർത്താവും തന്നെ പറയുന്നത് കേട്ടിട്ടും തല താഴ്ത്തി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്കു അയാളോട് പുച്ഛം തോന്നി. അമർ തന്റെ കാറിൽ കയറി എങ്ങോട്ടോ പാഞ്ഞു പോയി. അടി കൊണ്ട് നിലത്ത് കിടന്നിരുന്ന പോലീസ്‌കാർ എല്ലാരും ചേർന്ന് വൈശാകനെ എടുത്തു ഉയർത്തി ജീപ്പിൽ കയറ്റി വീട്ടിലേക്കു പോയി. വീടിന്റെ മുറ്റത്തു വണ്ടി നിർത്തി കോൺസ്റ്റബിൾ അബ്‌ദുല്ല ചോദിച്ചു )
അബ്ദുല്ല :സാർ, നാളെ ഡ്യൂട്ടിക്ക് വരുമോ.
(വൈശാഖൻ ഒന്ന് തിരിഞ്ഞു നോക്കി )
അബ്‌ദുല്ല :സാറിന്റെ ഈ അവസ്ഥയിൽ അതു കൊണ്ട് ചോദിച്ചതാ. സാർ വരുമെങ്കിൽ വിളിച്ചാൽ മതി ജീപ്പ് അയക്കാം. സാറിനോട് ഞാൻ പറഞ്ഞത് അല്ലെ അമർ അവൻ നമ്മുടെ കൈകളിൽ ഒതുങ്ങില്ല എന്ന്.

വൈശാഖൻ :ഞാൻ അവന്റെ പെട്ടന്ന് ഉള്ള ആക്രമണം പ്രധീക്ഷിചില്ല.

അബ്ദുല്ല :സാർ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, ഇനി ഇങ്ങനെ ഉള്ള പണിയ്ക്ക് ഞങ്ങളെ വിളിക്കല്ല്. ഞങ്ങൾക്ക് ഒരു കുടുംബം ഉണ്ട്. സാറിനു വേറെ എവിടെ വേണേലും പോകാം ഞങ്ങൾക്ക് വേറെ വഴിയില്ല ദയവു ചെയ്തു ക്ഷമിക്കു.

(അവർ ജീപ്പിൽ കയറി പോയി തൊട്ട് പുറകെ മൃദുല അങ്ങോട്ട്‌ കയറി വന്നു. വൈശാഖന്റെ കോലം കണ്ടു മൃദുല അടുത്തേക്ക് ഓടി വന്നു )

മൃദുല :എന്ത് പറ്റി അച്ഛാ, മുഖത്ത് പാട് ഒക്കെ

Leave a Reply

Your email address will not be published. Required fields are marked *