“വേറൊന്നുമല്ല, ആ ഇളയ ചെക്കനില്ലേ, അവനു ബാംഗ്ലൂരിൽ നഴ്സിങ്ങിന് അഡ്മിഷന് ശ്രമിക്കുകയാണ്. ഡൊനേഷൻ കുറഞ്ഞത് ഒരു ഏഴെട്ടു ലക്ഷമെങ്കിലും വേണ്ടി വരും. കഴിഞ്ഞ ദിവസം അവൾ കുറച്ചു സ്വർണ ഉരുപ്പടിയും കൊണ്ട് വന്നിട്ട് അഞ്ചു ലക്ഷം ചോദിച്ചു. ഉരുപ്പടി അവളുടെ അമ്മയുടെയും അവളുടെയുമാണ്, ഏകദേശം ഒരു ഏഴെട്ടു പവൻ വരും, രണ്ടു ലക്ഷത്തിനു ഒരു നയാപൈസ കൂടുതൽ കൊടുക്കാൻ പറ്റില്ല.” “എന്നിട്ടച്ചായൻ എന്തോ പറഞ്ഞു?” നോബിൾ ആകാംക്ഷയോടെ ചോദിച്ചു. “നമ്മൾ കൊതിക്കുന്ന ചരക്കാണെങ്കിലും അഞ്ചാറു ലക്ഷമൊക്കെ എടുത്തു വീശാൻ പറ്റുമോ? പണ്ടം മുതലാകില്ല, ഞാനൊന്ന് നോക്കട്ടെ എന്ന് പറഞ്ഞു”. അത് മതി, നോബിൾ തലയാട്ടി. അപ്പൊ എന്താ പരിപാടി ? നോബിൾ തന്റെ വക്കീൽ ബുദ്ധി പുറത്തെടുത്തു. “അച്ചായാ ഞാനൊരു കാര്യം പറയാം, കാര്യമെന്താക്കെ പറഞ്ഞാലും അഞ്ചാറു ലക്ഷം രൂപയാ. മടക്കി കിട്ടാനുള്ള സാധ്യത സ്വാഹാ. അവര് താമസിക്കുന്നത് സ്വന്തം വീടാണോ? ആണെങ്കിൽ അതിന്റെ പ്രമാണം കൂടി ഈടു വാങ്ങു. അത് നമ്മുടെ കൈയിലിരിക്കട്ടെ. അവളെ വിട്ടു കളയരുത്, ഒരു കടപ്പാട് ഉണ്ടാക്കിയെടുക്കുന്നതു നമ്മുടെ കാര്യങ്ങൾക്കു ഗുണം ചെയ്യും. എന്നിട്ടു ചോദിച്ച പൈസ കൊടുക്കാം”. “പിന്നെ?” മാത്യു സാർ ഉദ്വേഗത്തോടെ ചോദിച്ചു. “പിന്നെന്താ, അത് തിരിച്ചെടുക്കേണ്ട സമയം വരും അപ്പോൾ പിടിക്കാം, നോബിൾ ആത്മവിശ്വാസത്തോടെ പറഞ്ഞു. അപ്പൊ ഞാനീ അഞ്ചു ലക്ഷവും കൊടുക്കണം ? മാത്യു സാർ ഒന്ന് കെറുവിച്ചു. പിന്നല്ലാണ്ട്, പ്രമാണം നിങ്ങളല്ലേ വാങ്ങി വയ്ക്കുന്നത്,
പിന്നെ അവളെ കിട്ടിയാൽ,ആ പൂറു ആദ്യം നിങ്ങള്ക്ക് പൊളിക്കണ്ടേ ? മാത്യുച്ചായൻ അതിൽ വീണു.
സുജയുടെ ഏറ്റവും വല്യ ടെൻഷൻ, എന്നും അനിയൻ ശ്യാമെന്നു പറയാം. ആളൊരു തല്ലു കൊള്ളിയും ഉഴപ്പനുമൊക്കെയാണ്. പഠിക്കാൻ ശരാശരി. പക്ഷെ ക്ലാസ്സൊന്നും തോറ്റിട്ടില്ല. പ്ലസ് ടു പാസ്സായപ്പോൾ അവനു Bsc നഴ്സിംഗ് പഠിക്കണമെന്ന് നിർബന്ധം. കാരണം നഴ്സിങ്ങിനോടുള്ള പൂതിയൊന്നുമല്ല, അവന്റെ ഗ്യാങ്ങിലുള്ള പയ്യന്മാർ നഴ്സിങ്ങിന് പോകണം എന്ന തീരുമാനം ഒന്ന്, പിന്നെ നഴ്സിങ്ങിന് ധാരാളം ചരക്കുകൾ ഉണ്ടെന്ന ധാരണ. പിന്നെ ബാംഗ്ലൂര് ചെന്ന്ജീവിതം ആസ്വദിക്കണം. ഇഷ്ടമുണ്ടായിട്ടല്ല, പിന്നെ അവന്റെ നിർബന്ധത്തിനു വഴങ്ങിയാണ്, സുജ, മാത്യു സാറിന്റെ ചോദിക്കുന്നത്. നോട്ടം ഇടക്കിടെ തന്റെ ശരീരത്തിൽ പാറിപ്പറന്നു കളിക്കുന്നുണ്ടെങ്കിലും, അയാളൊരു പെണ്ണ് പിടിയനാണെന്നു സുജയ്ക്കു തോന്നിയിട്ടില്ല. തന്റെ സൗന്ദര്യത്തെക്കുറിച്ചു അവൾ പൂർണ ബോധവതിയായിരിന്നു. ആണുങ്ങളുടെ കൊതിക്കുന്ന നോട്ടവും ബസ്സിൽ യാത്ര ചെയ്യുമ്പോഴുള്ള തൊടലും പിടിക്കലും എല്ലാം നിശിതമായി പ്രതികരിക്കുമ്പോഴും, തന്റെ സൗന്ദര്യം ആണുങ്ങളുടെ നിയന്ത്രണം കളയുന്നു എന്നവൾക്കറിയാം. ആ സൗന്ദര്യത്തിൽ അവൾ അൽപ സ്വല്പം ആനന്ദിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് മാത്യു സാറിന്റെ ആസ്ഥാനത്തെ നോട്ടം ആണുങ്ങളിൽ നിന്നുള്ള, പെണ്ണിന്റെ സൗദര്യത്തിനോടുള്ള തികച്ചും സ്വാഭാവികമായ പ്രതികരണമായി അവൾ കരുതി പോന്നു. മാത്രമല്ല മാത്യു സാറിനെ കുറിച്ച് തീരെ മോശം അഭിപ്രായമൊന്നും ആരും പറഞ്ഞു കേട്ടില്ല. പിന്നെ നോട്ടമല്ലാതെ, ന്നെ തൊടാനും പിടിക്കാനുമൊന്നും ശ്രമിച്ചിട്ടില്ല എന്നുള്ളതും അവൾക്കു ആത്മവിശ്വാസം പകർന്നു.
വീട് പണയത്തിലായതോടു കൂടി അവൾ കൂടുതൽ ശ്രമകരമായി ജോലിയിൽ ശ്രദ്ധിക്കാൻ തുടങ്ങി. പക്ഷെ കഷ്ടപ്പെടുന്നവരെ ദൈവം കൂടുതൽ കഷ്ട്ടപ്പെടുത്തും എന്ന് പണ്ടാരണ്ടോ പറഞ്ഞ പോലെ, സുജയുടെ പരീക്ഷണങ്ങൾ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. ശ്യാം ബാംഗ്ലൂരിൽ പോയി രണ്ടു മാസത്തിനകം , ലക്ഷ്മണൻ ലിവർ സിറോസിസ് പിടിച്ചു അവശനായി. ചികിത്സായ്ക്കായി കുറച്ചു കുറചു മാത്യുവിൽ നിന്നും ഒരു ലക്ഷം വരെ പിന്നെയും, കടം വാങ്ങേണ്ടി വന്നു. ഇടി വെട്ടിയാണവന്റെ തലയിൽ തേങ്ങാ വീണ പോലെ, ഒരു ദിവസം, സുജയ്ക്കു, ശ്യാമിന്റെ കോളേജിൽ നിന്നും ഒരു കാൾ വന്നു. ശ്യാം പോലീസ് കസ്റ്റഡിയിലാണ് എത്രയും പെട്ടെന്ന് വരണം. എന്താണെന്ന് ഒന്നും പറഞ്ഞില്ല. അങ്ങനെ സുജ അന്നത്തെ വണ്ടിക്കു തന്നെ ബാംഗ്ലൂർക്കു യാത്രയായി. കോളേജിൽ ചെന്നപ്പോൾ അറിയാൻ കഴിഞ്ഞത്, ശ്യാം അകത്തായത് കഞ്ചാവ് കേസിനാണ്, ജാമ്യം കിട്ടില്ല .
