സ്വപ്നസുന്ദരി നിരഞ്ജന Like

പിറ്റേന്ന് കണ്ടപ്പോൾ അവളുടെ സൗന്ദര്യം ഇരട്ടിച്ചതു പോലെ, നാണം കൊണ്ടാകും. പക്ഷേ മറ്റുള്ളവരുടെ മുൻപിൽ ഞങ്ങൾ നല്ല അകലം പാലിച്ചു.ഇടയ്ക്ക് മുലയ്ക്കുപിടിക്കാനും ഉമ്മവെയ്ക്കാനുമൊക്കെ പറ്റിയതൊഴിച്ചാൽ സമ്പൂർണ കളികൾക്ക് പിന്നീടൊരിക്കലും നല്ല ഒരവസരം ഞങ്ങൾക്ക് കിട്ടിയില്ല. ഇനി എപ്പോഴായാലും മൊത്തമായിട്ടാവണമെന്ന് രണ്ടാളും പരസ്പരം പറയാതെ പറഞ്ഞുകൊണ്ടിരുന്നു. വർഷാവസാന പരീക്ഷയായി.എന്നോടവൾ ബാക്കിയെല്ലാം മറന്ന് നന്നായി പഠിക്കുവാൻ ആവശ്യപെട്ടു. ഒപ്പം ഒരു വാഗ്ദാനവും പരീക്ഷകഴിഞ്ഞ് ഹോസ്റ്റലിൽ നിന്നും സാധങ്ങളെല്ലാം പായ്ക്ക് ചെയ്ത് അയച്ചുകഴിഞ്ഞ് രണ്ട ദിവസം എന്റെ കൂടെ താമസിച്ചേ അവൾ ബാംഗ്ലൂരിലേക്ക് മടങ്ങുന്നുള്ളൂവത്രേ. പക്ഷേ, പരീക്ഷയുടെ അവസാനദിനം കഴിഞ്ഞ് പിറ്റേന്ന് അവളുടെ ഫോൺ, ” മനോജ്, ഞാൻ. അച്ഛൻ മരിച്ചുന്നുള്ള ഫോൺ വന്നു. ഞാൻ പോകുകയാണ്, എന്റെ സാധനങ്ങൾ പായ്ക്ക് ചെയ്ത് അയക്കുമോ…“ ഞാൻ കൂടെ വരണോന്നുള്ള ചോദ്യത്തിന് വേണ്ടാന്നുള്ള മറുപടിയായിരുന്നു. സാധനങ്ങളൊക്കെ അവളുടെ കൂട്ടുകാരികളുടെ കൂടെ സഹായത്തോടെ പായ്ക്ക് ചെയ്ത് എ.ബി. റ്റി പാർസൽ സർവ്വീസിൽ അയച്ചു. ഇടയ്ക്കക്കൊന്നുരണ്ട് എസ്.എം.എസ് സന്ദേശങ്ങൾ വന്നിരുന്നുവെങ്കിലും പിന്നീടൊരിക്കലും കാണുവാനോ സംസാരിക്കുവാനൊ കഴിഞ്ഞിരുന്നില്ല. ജോലികിട്ടുകയും അതിന്റെ തിരക്കിലാവുകയുമൊക്കെയായപ്പോൾ താനും അതൊക്കെ മറന്നു.
എസ്ക്യൂസ് മീ. സീറ്റ് ബെൽറ്റ് ഇടൂ, അവളുടെ ശബ്ദം അവനെ വർത്തമാനകാലത്തിലേക്ക് മടക്കികൊണ്ട് വന്നു. പ്ലെറ്റ് ഡെൽഹിയിലിറങ്ങാൻപോകുന്ന അറിയിപ്പൊന്നും കേട്ടിരുന്നില്ല. ഒന്നു ചോദിച്ചാലോ, നീരു തന്നെയല്ലേന്ന്, എസ്ക്യൂസ് മീ. പറയുന്നതിനു മുൻപേ അവൾ അടൂത്ത സീറ്റിലെ കിഴവനെ സീറ്റ ബെൽറ്റ് ധരിപ്പിക്കുവാനുള്ള ശ്രമത്തിലായികഴിഞ്ഞിരുന്നു. വിമാനം ബീവയിലുരുണ്ട് തുടങ്ങി യാത്രക്കാർ ഹാൻഡ് ലഗേജുകൾ മേലേന്ന് എടുക്കുന്ന കൂണ്ണ കമ്പിയടിച്ചിരിക്കുന്നത് ലാപ്ടോപ്പ കൊണ്ട് മായ്ക്കക്കുവാൻ പണിപ്പെട്ടുകൊണ്ടും അവളെവിടെയെങ്കിലുമുണ്ടോ. പ്രതിനോക്കി.ഇല്ല. കാണാനില്ല.
മറ്റു യാത്രക്കാർക്കൊപ്പം തിരക്കിൽ എയർബ്രിഡ്ജിനരികിലേക്ക് ഒഴുകി നീങ്ങിയ തന്റെ കയ്യിലൊരു നനുത്ത സ്പർശം. ഒരു ചെറിയപേപ്പർ തുണ്ട് പിടിപ്പിച്ച് ആ വിരലുകൾ തിരക്കിട്ടോടിപ്പോയി. “ഫോട്ടൽ ഒബ്രോയി ഇന്റെർ നാഷണൽ, റൂം നമ്പർ 148′

എയർപോർട്ടിൽ കാഞ്ഞുനിൽക്കുന്നവളോടൊപ്പം കാറിൽ കയറുമ്പോൾ മനോജ് ആദ്യ അന്വേഷിച്ചത് ഹോട്ടൽ ഒബ്രോയി ഇൻറർനാഷണൽ എവിടെയാണെന്നായിരുന്നു.

“നമ്മുടെ സെമിനാർ നടക്കുന്ന ഹാൾ ആ ഫോട്ടലിലാണ്. പക്ഷേ താങ്കൾക്കു ന്യും ബുക്ക് ചെയ്തിരിക്കുന്നത് അതിനു തൊട്ടുചേർന്നുള്ള ഷാലിമാർ ഇൻറർനാഷണലിലും എനി
പ്രോബ്ലൈം.?
‘ഹേയ്ക്ക് ഇല്ല.” താനിതെന്തൊരു മണ്ടൻ, ഇൻവിറ്റേഷൻ ലെറ്ററുകളിൽ വെണ്ടയ്ക്കാ അക്ഷരത്തിലടിച്ചിട്ടുണ്ട് ആ ഫോട്ടലിന്റെ പേർ, വെപ്രാളത്തിലതു മറന്നു. മനോജ് ആലോചിച്ചുകൊണ്ട് പറഞ്ഞു.

“സർ, താങ്കൾക്ക് വേണമെങ്കിൽ ആ ഫോട്ടലിലേക്ക് മാറാം, അവിടെ നമ്മൾ 8 റുമുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്
ഫോ, ആശ്വാസം, രോഗി തപ്പിയതും വൈദ്യരൂമ്പിയതും ചൊളക് എന്നു പറഞ്ഞതുപോലായി കാര്യങ്ങൾ. അവൾ ആരോടെക്കെയോ ഹിന്ദിയിൽ ബോൽത്തികൊണ്ടിരുന്നു. ഒടുവിൽ ട്രൈഡവരോടും എന്തൊക്കയോ പറഞ്ഞു. നല്ല മിടുക്കി തന്നെ, ലവളെ കണ്ടില്ലായിരുനെങ്കിൽ

ഒന്നു ട്രൈ ചെയ്യാമായിരുന്നു. നീരജയെ ഓർത്തപ്പോൾ തന്നെ പാൻറിനുള്ളിലൊരു ഇളക്കം. അവളിതിനകം തന്നെ നല്ല ഓടിയ വണ്ടിയായിക്കാണും, എയർഫോസ്റ്റ്സ്മാരെമാത്രം കൊതിക്കുന്ന എത്ര പൂമാരുണ്ട്. ജാ എന്തായാലും നോക്കാം. മനോജിന്റെ ചിന്തകളെ മുറിച്ചുകൊണ്ട് വണ്ടി അതി മനോഹരമായ ‘ഹോട്ടൽ ഒബ്രോയി ഇൻറർനാഷണലിന്റെ പോർച്ചിൽ ഒരു ഞരക്കത്തോടെ നിന്നു.

കൂടെ അനുഗമിച്ചു പെൺകുട്ടി റൂമിൽ നിന്നും പോകുന്നതുവരെ ഒരു വിധത്തിലാണു ക്ഷമിച്ചത്. അവളാണെങ്കിൽ എല്ലാ കാര്യവും ഒന്നു രണ്ടും തവണ ഉറപ്പാക്കുന്നത്രവും.
നാളെ രാവിലെ കാണാമെന്നും, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാനൊരു സെൽ നമ്പരും കൊടുക്കു മ്പോഴൊക്കെ ‘ഒന്നു വേഗം പോടി മയിരേ’ എന്ന ഭാവമായിരുന്നു മനോജിന്

Leave a Reply

Your email address will not be published. Required fields are marked *