അങ്ങനെ ബൈക്കിൽ പോകുന്ന നേരം അമ്മയും ഞാൻ ഞങ്ങൾ ആവേശം മൂത്തു ചെയ്തു കൂട്ടിയതൊക്കെ പറഞ്ഞു. ഇടവഴയിൽ വെച്ച് മെഡിക്കൽ ഷോപ്പിൽ അമ്മ നിർത്താൻ ആവശ്യപ്പെട്ടു. ഐപിൽ വാങ്ങിക്കാൻ, പക്ഷെ ശിൽപയുടെ അമ്മ ഷൈലജ അവിടെയാണ് ജോലി ചെയുന്നത് എന്ന കാര്യം മറന്നു പോയിരുന്നു.
അമ്മ ഐപിൽ ചോദിച്ചതും, “ഷൈലജ അതൊന്നു എടുത്തുകൊടുക്കാമോ” എന്ന് കട മുതലാളി ചോദിച്ചതും ഷൈലജ ഞങ്ങൾ രണ്ടുപേരെയും കണ്ടു. ഒന്നും പറയാൻ കഴിഞ്ഞില്ല, കാശും കൊടുത്തു ഞങ്ങൾ അവിടെ നിന്നും തടിയൂരി.
പക്ഷെ ഉച്ചയാവുമ്പോ അമ്മ എന്നെ വിളിച്ചു. എന്നെ ഞെട്ടിച്ചുകൊണ്ട് പറഞ്ഞു. “അവർക്ക് മനസിലാകും” എന്ന് പറഞ്ഞു. എനിക്കപ്പോഴാണ് ആശ്വാസം ആയത്, ഒപ്പം ഭർത്താവ് മരിച്ച ഷൈലജയ്ക്ക് ഒരല്പം സ്നേഹം കൊടുക്കാൻ ഞാൻതന്നെ വേണ്ടി വരുമോ എന്ന് ചോദ്യം എന്റെ മനസിലേക്ക് വന്നു.
പതിവുപോലെ തിരികെ വരുന്ന സമയം അമ്മയോട് ഞാൻ എന്നെ ഇത്ര ഇഷ്ടമാകാൻ കാര്യമെന്താണ് ചോദിച്ചു. അമ്മ ചുരിദാർ ആയിരുന്നു ഇട്ടിട്ടിരുന്നത് ഇരു വശത്തേക്കും കാലിട്ടുകൊണ്ട് ബൈക്കിൽ ഇരുന്ന അമ്മയുടെ മാംസ മുലകൾ മുതുകിൽ കുത്തി രസിക്കുന്ന നേരം. ഇളം കാറ്റു ഞങ്ങളെ തഴുകി കടന്നു ചെന്നു.
“ഞാൻ കോളേജ് പഠികുമ്പം ഒരു പയ്യൻ ഉണ്ടാരുന്നു….”
“ഓഹോ അപ്പൊ അങ്ങനെയൊകെ ഉണ്ടല്ലേ!”
“ഛീ പോടാ, അതൊന്നുല്ല കേൾക്ക്!”
“ഉം പറഞ്ഞോ..” അമ്മയെന്റെ കാതിൽ ചുണ്ടമർത്തി.
“അവനെന്നെ ഒരുപാടിഷ്ടമാണെന്നു ആ മൂന്നു വർഷം കൊണ്ട് ഞാനറിഞ്ഞു. എങ്കിലും കക്ഷി നേരിട്ട് പറഞ്ഞില്ല. എനിക്ക് മനസിലായ കാര്യമാണ് ട്ടോ.”
“പിന്നെ എന്തുണ്ടായി!”
“സത്യം പറഞ്ഞാൽ അവനെ എനിക്കിഷ്ടായിരുന്നു, പിന്നെ അങ്ങനെ അത് പോയി…”
“അതും ഞാനുംതമ്മിലുള്ള ബന്ധം?!”
“നിന്റെ മാട്രിമോണി പ്രൊഫൈൽ കണ്ടതും എന്നോ മറന്നു പോയ അവന്റെ മുഖം മനസിലേക്ക് വന്നു….അപ്പൊ ഞാൻ നിന്റെ പ്രൊഫൈൽ ഡീറ്റൈല് ഒക്കെ നോക്കി. ഇഷ്ടായപ്പോൾ അർപ്പിതയെ കാണിച്ചു.”
“അങ്ങനെയൊരു സംഭവം ഉണ്ടല്ലേ! അപ്പൊ പെണ്ണിന്റെ മനസ്സറിയാൻ പെണ്ണ് തന്നെ വിചാരിക്കണമല്ലേ?!”
“പിന്നല്ലാതെ…” ചിരിച്ചുകൊണ്ട് എന്റെ ബൈക്ക് മുറ്റത്തേക്ക് കയറി. കിതച്ചു നിന്നു.
അന്ന് രാത്രി ഞാനും അനുരാധയും സോഫയിൽ തൊട്ടു ചേർന്നിരിക്കുന്ന സമയത്താണ് കോളിംഗ് ബെൽ മുഴങ്ങിയത്,
ഞാൻ എണീക്കാൻ തുടങ്ങീതും,
അർപ്പിത അടുക്കളയിൽ നിന്നും വന്നു വാതിൽ തുറന്നു. ശിൽപയും അമ്മയുമായിരുന്നു, സംഭവം ശിൽപയുടെ എഞ്ചിനീറിങ് എക്സാം കഴിഞ്ഞതിന്റെ റിസൾട്ട് അന്ന് വന്നിരുന്നു. നല്ലമാർക്കോടെ പാസായതിനാൽ, ഷൈലജയും ശിൽപയും ഞങ്ങളുടെ വീട്ടിലേക്ക് അതിന്റെ അടുത്ത ദിവസം ഡിന്നർ കഴിക്കാൻ വേണ്ടി ഞങ്ങളെ വിളിക്കാൻ വന്നതായിരുന്നു അവർ. അവർക്ക് ബന്ധുക്കളെന്നു പറയാൻ ആരുമില്ല, ഭർത്താവിന്റെ മരണത്തോടെ അവരുടെ കുടുംബം ബാധ്യത ആയിട്ടാണ് അവരെ കണ്ടതെന്നും അർപ്പിത പറഞ്ഞിട്ട് എനിക്കറിയാമായിരുന്നു.
ഷൈലജയ്ക്ക് കാര്യം അറിയാവുന്നത് കൊണ്ട് അവൾ ഞങ്ങളെ നോക്കി ചിരിക്കാതെ ഇരിക്കാൻ ശ്രമിച്ചു. അങ്ങനെ അടുത്ത ദിവസം ഞങ്ങൾ എത്തിക്കോളാം പറഞ്ഞു.
ആ ദിവസമാണ് അർപ്പിതയും ശിൽപയും കൂടെ ഉണ്ടാക്കിയ ഒരു വാട്സാപ്പ് ഗ്രുപ്പിലേക്ക് എന്നെയും അനുരാധയും ആഡ് ചെയ്തത്. അതിൽ കുറെ മെസ്സേജസ് രണ്ടും കൂടെ അയക്കുണ്ടായിരുന്നു. അങ്ങനെ ഞ്ഞാണിടുന്ന ചില പൊളിറ്റിക്കൽ മീം
അയച്ചാൽ അതെന്താ ഇതെന്താ എന്നൊക്കെ സംശയവും ചോദിച്ചു ശില്പ എനിക്ക് മെസ്സജ്ഉം അയക്കും.
ഡിന്നർ കഴിക്കാൻ ചെന്ന സമയം, പപ്പടം ഞാൻ കാച്ചാം എന്ന് പറഞ്ഞു ഞാനും ശൈലജയും തനിച്ചായി. എന്റെകൂടെ നില്കുമ്പോ അവർക്ക് സ്വല്പം പരിഭ്രമം പോലെ തോന്നി. അവർക്കെന്നെ കുറിച്ച് നല്ലോണമറിയാം സൂക്ഷിച്ചില്ലെങ്കിൽ അവരുമെന്റെയാകും എന്ന ഭയമാകാം കാരണം.
പക്ഷെ പപ്പടം കാച്ചുമ്പോ ഇടയ്ക്കിടെ എന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ടതും, ആള് വീഴുമെന്നിനിക്കുറപ്പായി.
—