പ്രീതിക്ക് നൈറ്റാ – 1 Like

‘ അവള് വെളുപ്പിനി ങ്ങെത്തും…!’

. ബാലുവിന്റെ മനസ്സ് മന്ത്രിച്ചു

കിഴക്ക് വെള്ള കീറും മുമ്പേ സ്വന്തം സ്കൂട്ടിയിൽ ജലജ എത്തും..

കൃത്യം പറഞ്ഞാൽ അഞ്ചേമുക്കാലിന് എത്തിയിരിക്കും

വൈകീട്ട് 6 മണിക്ക് തുടങ്ങുന്ന ഡ്യൂട്ടി 2 മണിക്ക് അവസാനിക്കും… പിന്നെ അഞ്ചു മണിക്ക് അലാറം വെച്ച് ഒരു പൂച്ച മയക്കം

കാഷ്വാലിറ്റിയിൽ ഡ്യൂട്ടി ഡോക്ടർ രാമാനന്ദൻ ആണെങ്കിൽ പൂച്ച മയക്കം ഗോപിയാ…

കാരണം ജലജയ്ക്ക് ‘പണി ‘ യാ…

ഡ്യൂട്ടി കഴിഞ്ഞ് യൂനിഫോം അഴിച്ച് വയ്ക്കുമ്പോഴേക്കും . ‘ അതിയാൻ’ ഇങ്ങെത്തും…

യൂണിഫോം മടക്കി ബിന്നിൽ സൂക്ഷിക്കുമ്പോൾ തന്നെ പാന്റീസും അഴിച്ച് മടക്കി പൊങ്ങച്ച സഞ്ചിയിൽ ഭദ്രമായി വച്ചിരിക്കും…!

‘ നമ്മളായി ആർക്കും ഒരു അസൗകര്യവും ഉണ്ടാക്കരുത് ‘ എന്ന അഭിപ്രായക്കാരിയാണ് ജലജ…

ഇത്രയും ആയിട്ടും ജലജ ആരെന്ന് ഞാൻ പറഞ്ഞില്ല……! സോറി…

നഗരത്തിലെ ‘ ഫീൽ വെൽ’ ഹോസ്പിറ്റലിൽ നഴ്സാണ് ജലജ…

ഒരു നഴ്സിന് അത്യാവശ്യം വേണ്ടുന്ന എല്ലാ യോഗ്യതകളും ജലജയിൽ സമ്മേളിച്ചിട്ടുണ്ട്….,

സദാ പുഞ്ചിരി പൊഴിക്കുന്ന മുഖ ഭാവം…

പുഞ്ചിരി തൂകുന്ന മുഖത്ത് വിരിയുന്ന നുണക്കുഴി കണ്ടാൽ പെറ്റ തള്ള സഹിക്കില്ല… വാരിപ്പുണരാൻ തോന്നിപ്പോകും….

കാണുന്ന മാത്രയിൽ രോഗികൾക്ക് റിലീഫ് കിട്ടാൻ പാകത്തിൽ ഒരുങ്ങി ഇറങ്ങാൻ വല്ലാത്ത ചാതുര്യം തന്നെയാ ജലജയ്ക്ക്…
പുരികങ്ങൾ നന്നായി ഷേപ്പ് ചെയ്ത് , ഓവർ ആവാതെ ലിപ്സ്റ്റിക്ക് അണിഞ്ഞ്, സ്വതവേ കൂർത്ത മുലകൾ വീണ്ടും നന്നായി പൊക്കി നിർത്തി, നിതംബ താളം പ്രകടമാക്കാൻ ഹൈ ഹീൽ ചെരിപ്പും ധരിച്ച് ലാസ്യവതിയായി എത്തുന്ന ജലജ സിസ്റ്ററിനെ രോഗികൾക്കാകെ വലിയ . കാര്യമാണ്.. ! വേദന തിന്നു കഴിയുന്ന രോഗികൾക്ക് ഏറ്റവും വലിയ മരുന്നും സാന്ത്വനവും ജലജ സിസ്റ്റർ തന്നെ…

രോഗികൾക്ക് എന്ന പോലെ…. ഏതാനും ഡോക്ടർമാർക്കും പ്രിയപ്പെട്ടവൾ തന്നെ ജലജ…. അതിൽ ഏറെ മുഖ്യൻ ഡോ. രാമാനന്ദൻ തന്നെ.. ( ഓർത്തോയിലെ ഡോ. ശരത്തും ന്യൂറോ സർജൻ ഡോ. വിപിൻ വാര്യരും ജലജയുടെ രുചി അറിഞ്ഞ വർ തന്നെ..)

25 കാരിയായ വമ്പത്തി ജലജയെ പറ്റി സഹജീവനക്കാർക്ക് നല്ല അഭിപ്രായം അല്ല എന്ന് ജലജയ്ക്കും അറിയാം.. പുല്ല് വില അതിനൊന്നും ജലജ അതിനൊന്നും കല്പിച്ചു നല്കിയിട്ടില്ല..

******

ജലജയ്ക്ക് അഞ്ച് വയസ്സുളളപ്പോൾ അച്ഛൻ നാരായണൻ നായർ പുറപ്പെട്ട് പോയതാണ്…( അച്ഛന്റെ ഒരു ഓർമ്മ പോലും ജലജയുടെ മനസ്സിൽ ഇല്ല..!)

അമ്മ കാർത്ത്യായനി പിള്ളയുടെ ‘ നടപടി ദൂഷ്യം ‘ കൊണ്ടാണ് എന്ന് നാട്ടിൽ ഒരു സംസാരം ഉണ്ടെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. പക്ഷേ ഒരു കാര്യം ഏതാണ്ട് കുളിക്കടവിലെ ‘ ഗോസിപ്പു ‘ കളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്..

‘ എടീ… അവടെ, കാർത്യായനീടെ, കെട്ടിയോൻ ഇട്ടേച്ച് പോയെന്ന് പറേ ന്നത് നേരോ…?’

കക്ഷത്തിൽ സോപ്പ് തേക്കുന്നതിനിടെ രാധമ്മ ഗോസിപ്പിന് തിരി കൊളുത്തി

‘ അവൾക്ക് അവന്റെ ‘ കോയം ‘ ഒന്നും ആവില്ലാത്രേ…. നല്ല മുഴുത്ത, കഴുതേ ടെ കണക്ക് ഉള്ളതാ പോലും…. പത്ഥ്യം… !’

സുലോചന മൂട്ടിക്കൊടുത്തു

‘ ഉള്ളത് കൊണ്ട് ഓണം പോലെ കഴിയാനക്കൊണ്ട് ഉള്ളേന് .’

ഒരു പ്രപഞ്ച സത്യം വെളിവാക്കും പോലെ രാധമ്മ തട്ടി വിട്ടു

‘ ആദ്യം നീ നിന്റെ കൈ താഴത്തിപ്പിടി.. മാളോരെ നിന്റെ കക്ഷക്കാട് കാട്ടാതെ.. അവള് നിന്റെ കെട്ടിയോമാരുടെ
അടുത്താനും വന്നാ…? ഓരോരുത്തരുടെ ആണങ്ങൾക്ക് തുമ്പിക്കൈ പോലെ ഉണ്ടെന്നാ വിചാരം.. കു റ്റോം കൊറവും പറഞ്ഞ് ശീലായിപ്പോയി…’

കൂട്ടത്തിൽ മുതിർന്ന വിലാസിനി അക്ക പറഞ്ഞു

‘ ദേ… തള്ളേ… വലിയ അധികാരം ഒന്നും എടുക്കല്ലേ.. ഗോവിന്ദേട്ടന്റെ കാര്യമൊന്നും പറഞ്ഞില്ലല്ലോ…?’

കുളിക്കടവിലെ പരദൂഷണം വഴക്കിലേ അവസാനിക്കാറുള്ളു എങ്കിലും സത്യം സത്യമായി അവശേഷിച്ചു…

അന്നും ഇന്നും കാർത്യായനി പിള്ള കാമപ്രാന്തി തന്നെ…

‘ മൂന്നിഞ്ച് സുന ‘ കൊണ്ട് അഞ്ചാറ് കൊല്ലം നാരായണൻ നായർ എങ്ങനെ മാനേജ് ചെയ്തു എന്നത് ഒരു അതിശയം തന്നെ…. ‘ ഇത്തിരി പോന്ന’ അതിൻെറ പേരിൽ അതിയാനെ കളിയാക്കുന്നത് അസഹ്യമായപ്പോൾ ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ് പാവം…..

Leave a Reply

Your email address will not be published. Required fields are marked *