വളഞ്ഞ വഴികൾ 32
Valanja Vazhikal Part 32 | Author : Trollan | Previous Part
ഭർത്താവ് ചാത്തതിന്റ ആഘോഷത്തിന് ആയിരുന്നു എന്നെ വിളിച്ചേ. എന്ന് എനിക്ക് ഊഹിക്കം ആയിരുന്നു.
പിന്നെ ഒന്നും നോക്കി ഇല്ലാ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ആ ബൂസ്റ്റ് ടാബ്ലലേറ്റ് ഞാൻ പോക്കറ്റിൽ വെച്ചു.
ഞാൻ റെഡി ആയി ഇറങ്ങാൻ നേരം ദീപ്തിയോടും രേഖയോടും പറഞ്ഞു. ഇന്ന് ഞാൻ വരില്ല നാളെ വരാം എന്ന്.
പിന്നെ ഒന്നും നോക്കി ഇല്ലാ ബൈക്ക് എടുത്തു കൊണ്ട് എലിസബത് ന്റെ അടുത്തേക് വിട്ട്.
രേഖയോടും ദീപുനോടും പറഞ്ഞത് ബിസിനസ് ന്റെ കാര്യം ആയത് കൊണ്ട് ഒരാളും ആയി ചർച്ചക്ക് പോകുവാണെന്നു ആണ് പറഞ്ഞേ.
ഞാൻ പുതുതായി തുടങ്ങിയ എന്റെ ബിസ്നസ് ബിൽഡിംഗ് ഒന്ന് പോയി കുറച്ച് നേരം ഇരുന്നു. വലിയ ബിൽഡിംഗ് ഒന്നും അല്ല രണ്ട് കാടമുറി അത്ര ഉള്ള്.
പക്ഷെ അതൊന്നു അല്ലായിരുന്നു എന്റെ സാമ്രാജ്യം.
ബിനാമി പേരിൽ ഒരുപാട് ലോറികൾ ഒക്കെ വാങ്ങി കൂട്ടി കഴിഞ്ഞിരുന്നു. പാട്ട ജയിലിൽ മോചിതനായ ശേഷം അവൻ എന്റെ അടുത് വന്നില്ല. അവൻ എല്ലാം ക്രോട്ധികാരികുക ആയിരുന്നു.
കാരണം അവനു എനിക്കും ജയിലിൽ നിന്ന് ഒരുപാട് ഒറ്റ ചങ്ങാതിമാരെ കിട്ടി കഴിഞ്ഞിരുന്നു. എല്ലാവരും ചതികപ്പെട്ടവരും ഇപ്പോഴത്തെ ഭരണ സമൂഹത്തിൽ നിന്ന് അവഗണിക്ക പെട്ടവരും.
ഓരോ ദിവസം തോറും ഞങ്ങൾ വലുതായി കൊണ്ട് ഇരുന്നു എന്നു വേണേൽ പറയാം. അംഗബലം ഒക്കെ കൂട്ടികൊണ്ട് ഇരുന്നു. എല്ലാം നേരായവഴികൾ അല്ലായിരുന്നു വളഞ്ഞ വഴികൾ.
കള്ളകടത്തും, മറ്റും ആയി ഞങ്ങൾ വളർന്നു. ഏറ്റവും വലിയ ടീസ്റ്റ് എന്നത്. പട്ടാകും പിന്നെ നാല് അഞ്ചു പേർക്കും മാത്രമേ ഞാൻ ആണ് അവരുടെ ബിനാമി സ്വത്തുകളുടെ ഉടമ എന്നത് അറിയൂ.
അവര്ക് അറിയാം ഞാൻ വളരുന്നത് കണ്ടാൽ എന്നെ തകർക്കാൻ പലരും ശ്രെമിക്കും. അതുകൊണ്ട് ആണ് ഇങ്ങനെ ഒരു പ്ലാൻ ഉണ്ടാക്കിയത്.
ചെറിയ ഒരു കമ്പനി ആണ് തുടങ്ങി എങ്കിലും.
എതിരാളികൾ മണത്തു അറിഞ്ഞു വരുമ്പോഴേക്കും. എല്ലാം ഞാൻ ഉണ്ടാക്കിയ ചെറിയ കമ്പനികളും അതിലെ ബിനാമി സ്വത്തുകളും ചേർന്ന് ആരും തൊടാൻ കഴിയാത്ത വിധം ആയി കഴിഞ്ഞിരിക്കണം. ഇതായിരുന്നു ഞങ്ങളുടെ ടാർഗറ്റ്. അതേപോലെ തന്നെ ആയിരുന്നു എല്ലാം നടന്നു കൊണ്ടിരുന്നത്.
പല സ്ഥലത്ത്ഉം എന്റെ ആളുകൾ അവരുടേതായ ഒരു സാമ്രാജ്യം പണിത് കൊണ്ടിരുന്നു. എല്ലാം വളരെ ചെറിയ മാസം കൊണ്ട് തന്നെ. അതും ഞാൻ കൊള്ളയടിച്ച കാശ് വെച്ച് കൊണ്ട് ആയിരുന്നു തുടക്കം എങ്കിലും. അതിന്റെ എത്രയോ മടങ്ങ് ഇപ്പൊ ഞങ്ങൾ വളഞ്ഞ വഴികളിലൂടെ ഉണ്ടാക്കി കഴിഞ്ഞു അതെല്ലാം വീണ്ടും ലോറികളു ആയി മണ്ണ് മുതൽ കാശ് ഉണ്ടാകാൻ പറ്റുന്നത് എന്താണോ അതിലെല്ലാം ഞങ്ങൾ പയറ്റൻ തുടങ്ങി. പല പൊളിറ്റിക്സ് ലും ഞങ്ങൾ പതിയെ കൈ കടത്തി ഞങ്ങളുടെ ആവശ്യം നിറവേറ്റി എടുത്തു.
എന്റെ എതിരാളി എത്ര വലുതാണോ എന്നറിയാത്ത പക്ഷം ഞാൻ വളർന്നു കൊണ്ട് ഇരിക്കും എന്ന് ഞാൻ പട്ടയാടോ പറഞ്ഞിരുന്നു.
സമയം ഇരുണ്ടു തുടങ്ങിയപ്പോൾ പയേ എലിസബത്തിന്റെ അടുത്തേക് വിട്ട്. അവിടെ അവൾ എനിക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു.
ഞാൻ ആണ് വന്നെന്ന് അറിഞ്ഞതോടെ അവൾ കതക് തുറന്ന് സന്തോഷത്തോടെ എന്നെ ഉള്ളിലേക്കു കയറ്റി.
“നീ നേരത്തെ വരും എന്ന് വിചാരിച്ചു. പക്ഷെ താമസിച്ചു പോയിട്ടോ.”
“സമയം ഇരുളുന്നത്തെ ഉള്ളൂല്ലോ?”
“അതെന്ന നിനക്ക് നേരത്തെ വന്നൂടെ.”
“കുറച്ചു ജോലി ഉണ്ടായിരുന്നു എന്റെ എലിസബത്തെ.
അതും അല്ല ഭർത്താവ് ചത്തു പോയ നിന്റെ വീട്ടിലേക് ഞാൻ ഒറ്റയടിക്ക് കയറി പോകുന്നത് കണ്ടാൽ നാട്ടുകാർക്കു അവിഹിതം മണകില്ലേ.”
എലിസബത് ചിരിച്ചിട്ട്.
“നാട്ടുകാരോട് പോയി ഊമ്പാൻ പറ.
ഇനി ഇപ്പോ ഈ എലിസബത് നിന്റെ പ്രോപ്പർട്ടി ആയി കഴിഞ്ഞില്ലേ.
പിന്നെ നാട്ടുകാർ എന്ത് പറഞ്ഞാൽ എന്താ.
അവരുടെ ചിലവിൽ ഒന്നും അല്ലല്ലോ നമ്മൾ ഉകുന്നെ.”
“സത്യം പറ എലിസബത്തെ. നീ ദീപ്തിടെ ട്യൂഷൻ ക്ലാസ്സിന് ചേർന്നിട്ട് ഉണ്ടോ. അവളെ ഇങ്ങനെ പറയു.”
