കന്യകയുടെ ആദ്യ രാത്രി 1
Kanyakayude Aadya Raathri Part 1 | Author : RDJr
ശ്രദ്ധിക്കൂ ❗️
ഈ വെബ്‌സൈറ്റിൽ പലരും സണ്ണി(sunny) എന്ന് പേരിട്ടിരിക്കുന്നതിനാൽ ഞാൻ എൻ്റെ പേര് RDJr എന്ന് മാറ്റുന്നു, അയതിനാൽ എല്ലാ വായനക്കാരും വിനീതമായി സഹകരിക്കുക
സാമാന്യം നല്ല സൌന്ദര്യം. ഒതുക്കമുള്ള ശരീരം. ഇരുപതിനടുത്ത് പ്രായം. അതായിരുന്നു സിത്താര.
ഒറ്റ നോട്ടത്തില്‍ കാവ്യ മാധവനെ പോലെ തോന്നിച്ചിരുന്നത് കൊണ്ട് കോളേജിലെ ചെറുപ്പക്കാരുടെ സ്വപ്ന സുന്ദരി കൂടിയായിരുന്നു അവള്‍. പക്ഷേ പുരുഷ സൌഹൃദത്തിലോ പ്രണയത്തിലോ ചെന്നു പെടാത്ത അവള്‍ സ്വല്പം നാണം കുണുങ്ങി കൂടിയായിരുന്നു. ചുരുക്കത്തില്‍ ഇന്നത്തെ ഏതു ചെറുപ്പക്കാരന്‍റെയും സങ്കല്‍പ്പത്തിലെ ഭാവി വധു.
നല്ല കടഞ്ഞെടുത്ത ശരീരവും ഇളം ചുവപ്പ് നിറത്തിലുള്ള ചുണ്ടുകളും താമരമൊട്ടുകള്‍ പോലുള്ള മുലകളും ഏതൊരു പുരുഷനെയും കൊതിപ്പിക്കുന്ന അരക്കെട്ടുമുള്ള അവളെ ഒരിക്കലെങ്കിലും അനുഭവിക്കാന്‍ കൊതിച്ചവരും ആ നാട്ടില്‍ നിരവധിയാണ്. എന്നാല്‍ എന്നോ വരാനിരിക്കുന്ന രാജകുമാരനു വേണ്ടി തന്‍റെ നിധി കാത്തു സൂക്ഷിച്ച അവള്‍ പുരുഷ പ്രജകളില്‍ നിന്നെല്ലാം അകന്നു നിന്നു.
അടുത്ത ചില സുഹൃത്തുക്കളോടൊപ്പം മാത്രം സമയം ചിലവഴിച്ചിരുന്ന സിത്താര തന്‍റെ വീട്ടിലും കൂട്ടുകാരികളുടെയും ഇടയില്‍ ഒതുങ്ങി കൂടി. പക്ഷേ ആ അവധിക്കാലത്ത് അവള്‍ക്ക് പതിവ് തെറ്റിക്കേണ്ടി വന്നു. പ്രിയ കൂട്ടുകാരി ആന്‍സിയുടെ നിര്‍ബന്ധം സഹിക്കാനാവാതെ അവളുടെ വാഗമണിലെ വീട്ടില്‍ ഒരാഴ്ച ചിലവഴിക്കാന്‍ സിത്താര തീരുമാനിച്ചു.
പ്രായം ചെന്ന വല്ല്യമ്മ, അമ്മ, അനിയന്‍ എന്നിവരായിരുന്നു വാഗമണിലെ ആ വലിയ വീട്ടിലെ അന്തേവാസികള്‍. ഒരു ചേട്ടനുള്ളത് ഇടക്ക് വന്നും പോയുമിരിക്കും. മദ്യപാനിയും ദുര്‍നടപ്പുകാരനുമാണ് അയാളെന്ന് പോകുന്ന വഴിയില്‍ ആന്‍സി അവളോടു പറഞ്ഞു.
വാഗമണിലെത്തിയ അവരെ നിറഞ്ഞ സന്തോഷത്തോടെയാണ് ആന്‍സിയുടെ വീട്ടുകാര്‍ സ്വീകരിച്ചത്. ഫോണില്‍ കൂടിയും കത്തുകളിലൂടെയും സിത്താരയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അവര്‍ ആദ്യമായാണ് സിത്താരയെ നേരില്‍ കാണുന്നത്. ഇവള്‍ നല്ല സുന്ദരിക്കുട്ടിയാണല്ലോ എന്ന്‍ ആന്‍സിയുടെ വല്ല്യമ്മ ഇടക്ക് മനസിലോര്‍ക്കുകയും ചെയ്തു.
ആദ്യ ദിവസം കളിയും ചിരിയുമായി അവരുടെ ദിവസം കടന്നു പോയി. ആന്‍സിയുടെ വീട്ടുകാര്‍ എത്ര നല്ലവരാണെന്ന് സിത്താരക്ക് തോന്നി.
അടുത്ത ദിവസം ആന്‍സിയുടെ ചാച്ചന്‍റെ തറവാട്ടില്‍ സ്വത്ത് ഭാഗം വെയ്പ്പായത് കൊണ്ട് അവളും വീട്ടുകാരും ഉച്ച കഴിഞ്ഞ് കുറച്ചു മണിക്കൂറുകള്‍ അവിടെയുണ്ടാകില്ലെന്ന് അവര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. പക്ഷേ സിത്താര തനിച്ചാവില്ല. പുറം പണിക്കു നില്‍ക്കുന്ന കുര്യച്ചന്‍ എന്തു സഹായത്തിനും അടുത്തുള്ള ഔട്ട് ഹൌസില്‍ ഉണ്ടാകും. ചാച്ചന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ സഹോദരങ്ങളുമായി ആന്‍സിയുടെ കുടുംബം അത്ര രസത്തിലല്ലെന്ന് ഇതിനകം സിത്താര മനസിലാക്കിയിരുന്നു.
ഉച്ച ഭക്ഷണത്തിന് ശേഷം അവര്‍ തങ്ങളുടെ പഴയ മാരുതി കാറില്‍ തറവാട്ടിലേക്ക് തിരിച്ചു. ആന്‍സിയുടെ അനിയനാണ് ഡ്രൈവ് ചെയ്തത്.
ആറു മണിക്ക് മുമ്പ് തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. സിത്താര മൊബൈലിലേക്ക് പലവട്ടം വിളിച്ച് നോക്കിയെങ്കിലും ‘പരിധിക്ക് പുറത്താണ്’ എന്ന മെസേജ് മാത്രമാണ് കിട്ടിയത്. അവസാനം എട്ട് മണിയോടടുത്ത് ‘വണ്ടി തകരാറായത് കൊണ്ട് അവര്‍ ഇന്നു വരില്ലെന്ന്’ കുര്യച്ചന്‍ വന്നു പറഞ്ഞു. വീട്ടില്‍ വിളിച്ചപ്പോള്‍ കിട്ടാത്തത് കൊണ്ട് ആന്‍സിയുടെ അമ്മ കുര്യച്ചനെ വിളിച്ച് പറയുകയായിരുന്നു.
നാളെ മെക്കാനിക്ക് വന്ന്‍ കാര്‍ ശരിയാക്കുമെന്നും ഇന്ന്‍ അവര്‍ തറവാട്ടില്‍ തന്നെ താമസിക്കുമെന്നും അയാള്‍ കൂട്ടി ചേര്‍ത്തു. സിത്താരക്ക് ഒരു ചെറിയ നിരാശ തോന്നി. ഒറ്റയ്ക്ക് കഴിയാന്‍ പേടിയൊന്നുമില്ലെങ്കിലും ഏകാന്തത അവള്‍ക്ക് അസഹ്യമായിരുന്നു. പക്ഷേ വേറെ വഴിയൊന്നുമില്ല.
എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി, കുഞ്ഞേ………. ഞാന്‍ ഔട്ട്ഹൌസിലുണ്ടാകും. അവിടത്തെ നമ്പര്‍ അറിയാമല്ലോ ? : കുര്യച്ചന്‍ പോകുന്നതിനു മുമ്പായി പറഞ്ഞു.
അവള്‍ തലയാട്ടി.
നല്ല തണുപ്പല്ലേ ? ഞാന്‍ രാത്രി കിടക്കുന്നതിന് മുമ്പായി രണ്ടെണ്ണം അടിക്കും. അതാ ഇവിടെ കിടക്കാത്തത് : അയാള്‍ മുന്‍കൂര്‍ ജാമ്യം എടുത്തു. അപ്പോഴേക്കും പുറത്തു നല്ല തണുത്ത കാറ്റ് അടിച്ചു തുടങ്ങി. അവള്‍ അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു.
അത്താഴം കഴിഞ്ഞ് ഉറക്കം വരാത്തത് കൊണ്ട് ചില മാസികകള്‍ മറിച്ചു നോക്കുമ്പോഴാണ് കാളിങ് ബെല്‍ അടിക്കുന്നത് കേട്ടത്. സിത്താര ആദ്യമൊന്ന് ഞെട്ടി. ആന്‍സിയും വീട്ടുകാരും തിരിച്ചു വന്നോ ? അതോ ഇനി കുര്യച്ചനാണോ ?
വീണ്ടും ബെല്‍ അടിച്ചപ്പോള്‍ അവള്‍ വാതില്‍ക്കലേക്ക് നടന്നു. വാതില്‍ തുറന്നു. പുറത്ത് ആടിയുലയുന്ന ഒരു രൂപം. കുറച്ചു സമയമെടുത്തു അയാളെ തിരിച്ചറിയാന്‍.
ജോണിക്കുട്ടി. ആന്‍സിയുടെ ജ്യേഷ്ഠന്. അവള്‍ സ്വയം പറഞ്ഞു. നേരത്തെ ഫോട്ടോയില്‍ കണ്ടിട്ടുണ്ട്.
കൂടെ ആരുമില്ല. പുതിയ കഥാപാത്രത്തെ വീട്ടില്‍ കണ്ട് മദ്യത്തിന്റെ ലഹരിയിലും ജോണിക്കുട്ടി ഒന്നു പകച്ചു.
ഒരു സുന്ദരിക്കുട്ടി. മഞ്ഞ നിറത്തിലുള്ള ഫുള്‍ പാവാട. ബ്ലൌസ്. ഒരു എത്തും പിടിയും കിട്ടിയില്ലെങ്കിലും ഒരു വേള അവളെ അന്തിക്കൂട്ടിന് കിട്ടിയിരുന്നെങ്കില്‍ എന്ന് അയാള്‍ സങ്കല്പ്പിച്ചു. ആ ചിന്ത അറിയാതെയാണെങ്കിലും അയാളുടെ സിരകളെ ചൂടു പിടിപ്പിച്ചു.
മുകളിലത്തെ നിലയിലെ കിടപ്പ് മുറിയില്‍ കയറി വാതിലടക്കുമ്പോഴും ജോണിക്കുട്ടിയുടെ മനസ്സില്‍ ആ സുന്ദര വിഗ്രഹം നിറഞ്ഞു നിന്നു. പണ്ടെപ്പോഴോ ആന്‍സിയുടെ കോളേജ് ഫോട്ടോയില്‍ സിത്താരയെ അയാള്‍ കണ്ടിട്ടുണ്ട്. നല്ല വിടര്‍ന്ന കണ്ണുകളും തുടുത്ത കവിളുകളുമുള്ള ആ മുഖം അന്നേ മനസിലുടക്കിയതാണ്.
മഞ്ഞു പെയ്യുന്ന ഈ രാത്രിയിലെ സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍ പങ്ക് വെയ്ക്കാന്‍ കിടപ്പറയില്‍ തന്നോടൊപ്പം അവളും ഉണ്ടായിരുന്നെങ്കില്‍ എന്നയാള്‍ ഒരു വേള ആശിച്ചു. ആ അപ്സര കന്യകയെ പരിപൂര്‍ണ്ണ നഗ്നയായി കയ്യില്‍ കിട്ടിയാല്‍ താന്‍ എത്ര മാത്രം ഭാഗ്യവാനായിരിക്കുമെന്ന് ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ഇരിപ്പുറച്ചില്ല.
കിടക്കാനായി മുറിയിലേക്ക് നടക്കുമ്പോഴാണ് സിത്താര പുറകില്‍ ഒരു ആള്പെരുമാറ്റം കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ ജോണിക്കുട്ടി.
നല്ല വിശപ്പ്. കഴിക്കാന്‍ എന്തെങ്കിലും ഇരിപ്പുണ്ടോ ? : അയാള്‍ ചോദിച്ചു.