കടം
Kadam | author : Mahiravanan
അടിമാലി കഴിഞ്ഞ്, ഇടുക്കി ജില്ലയുടെ മല നിരകളിലൂടെ വാടകക്ക് എടുത്ത ജീപ്പുമായി എങ്ങോട്ടേക്ക് എന്ന് അറിയാതെ പോവുകയാണ് രാജീവും കുടുംബവും.
“അച്ഛാ നമ്മൾ മൂന്നാറിൽ എത്ര ദിവസം സ്റ്റേ ചെയ്യും?” ജീപ്പിന്റെ പിൻ സീറ്റിൽ ഇരുന്നുകൊണ്ട് മകൻ അരവിന്ദ് ചോദിച്ചു.
“മക്കളുടെ വെക്കേഷൻ എന്ന് കഴിയും?”
“നാല് ദിവസം കൂടെയുണ്ട്!” പിൻ സീറ്റിൽ അരവിന്ദന്റെ കൂടെ ഇരിക്കുന്ന അവന്റെ ചേച്ചി ദിയ അച്ഛന് മറുപടി നൽകി.”
“മ്മ്… എങ്കിൽ ഒരു 3-4 ദിവസം നിൽക്കാം.” വണ്ടി ഓടിച്ചുകൊണ്ട് ഇരിക്കുന്ന രാജീവ് പറഞ്ഞു.
യാത്രയിൽ രാജീവിന്റെ കൂടെ തന്റെ ഭാര്യയായ ശരണ്യയും ഉണ്ട്. പക്ഷെ, ഒന്നും മിണ്ടാതെ മുൻ സീറ്റിൽ പുറത്തെ കാഴ്ചയും കണ്ടുകൊണ്ട്, എന്നാൽ മനസ്സിന്റെയുള്ളിൽ തീ തിന്നുകൊണ്ട് ഇരിക്കുകയാണ് അവൾ. കൂടാതെ അതിന്റെ ഇടയിൽ മറ്റൊരു വിഷയം കൂടെ ഉണ്ടായിരുന്നു. കുറച്ചു നാൾക് മുൻപ് താനുമായി വർക്ക് ചെയ്യുന്നയൊരു ചെറുപ്പകാരനുമായിയുള്ള അവിഹിതം രാജീവ് പിടിച്ചതിന്റെ ഒരു ഭീതിയും അവളുടെ ഉള്ളിൽ ആളികത്തികൊണ്ടിരിക്കുന്നുണ്ടായിരുന്നു. പക്ഷെ അതിന് ശേഷം അവർക്കു അന്ന് നടന്നതിനെ പറ്റി വലിയതായിയൊന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല.
സത്യത്തിൽ മക്കൾ വിചാരിച്ചത് പോലെ മുന്നാറിലേക്ക് ട്രിപ്പ് പോകുകയല്ലേ ഇവർ. മറിച്ച്, ഇതൊരു ഒളിച്ചോട്ടമാണ്. അതെ, രാജീവ് ഒരു ആറ് മാസം മുൻപ് കോട്ടയത്തെ അവറാച്ഛൻ മുതലാളിയുടെ കയ്യിൽ നിന്നും ഒരു ബിസിനെസ്സ് സ്ഥാപനം തുടങ്ങാനായി 15 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
എന്നാൽ തുടങ്ങിയ ആദ്യ ഒന്ന് രണ്ടു മാസങ്ങൾക്കൊണ്ട് തന്നെ അവന് ആ സ്ഥാപനം അടച്ചു പൂട്ടേണ്ടി വന്നു.
മുന്നേ ഉള്ള കടങ്ങൾ കുറക്കാം എന്ന ഉദ്ദേശത്തോടെയാണ് സ്ഥാപനം തുറന്നതെങ്കിലും നേർ വിപരീതമായിരുന്നു സംഭവിച്ചത്. ഇപ്പോൾ അവന്റെ കയ്യിൽ അവറാച്ചനിൽ നിന്നും വാങ്ങിയ 15 ലക്ഷത്തിന്റെ ബാക്കി 5 ലക്ഷം മാത്രമേയുള്ളു. ഏകദേശം പത്തു ലക്ഷം അവൻ സ്ഥാപനത്തിന്റെ ചിലവിനായി മുടക്കിയിരുന്നു. കട അടച്ചു പൂട്ടിയെന്ന വിവരം അറിഞ്ഞ അവറാച്ഛൻ രാജീവുമായി വട്ടം ഒടക്കി. തന്റെ പൈസ പലിശ സഹിതം 18 ലക്ഷം തിരികെ മൂന്ന് മാസത്തിനു ഉള്ളിൽ അടച്ചില്ലെങ്കിൽ വീട്ടിൽ കയറി ഞാനും എന്റെ പിള്ളേരും കയറി മെയ്യും എന്നാണ് അവറാച്ഛൻ അവനോട് പറഞ്ഞിരുന്നത്.
മെയ്യും എന്നുകൊണ്ട് അയാൾ ഉദ്ദേശിച്ചത് ഭാര്യയെയും മകളെയും കയറി പണിയും എന്ന് തന്നെയാണ്. കോട്ടയത്തെ അത്യാവശ്യം നല്ല ഗുണ്ട സെറ്റപ്പും, പോലീസ് സപ്പോർട്ടും ഉള്ള കുടുംബമാണ് അവറാച്ചെന്റേത്. അതുകൊണ്ട് തന്നെ അയാളുടെ തോന്നിയവാസം തടുക്കാനായി രാജീവിന് കഴിയില്ല എന്ന് മനസിലാക്കിയത്തികൊണ്ടാണ് അവൻ നേരെ ഒരു വണ്ടി വാടകക്കും എടുത്തുകൊണ്ടു ഇടുക്കിയിലേക്ക് തിരിച്ചത്. ഇതിന്റെ പിന്നിലെ സത്യാവസ്ഥ എന്തെന്ന് രാജീവിനും, ഭാര്യ ശരണ്യക്കും മാത്രമേ അറിയുള്ളു.
ക്രിസ്മസ് വെക്കേഷൻ ആയതുകൊണ്ട് ട്രിപ്പ് പോകാം എന്നും പറഞ്ഞാണ് ഇവർ മക്കളെ കൂടെ കൂട്ടിയത്. എന്നാൽ അവർക്കു അറിയില്ല ഈ യാത്ര ചിലപ്പോൾ അവരുടെ അവസാനത്തെ, അല്ലെങ്കിൽ ഒരിക്കലും ഒരു തിരിച്ചു വരവില്ലാത്ത യാത്രയായിരിക്കും എന്ന്.
****
42 വയസ്സ് പ്രായമുള്ളയൊരു അച്ഛനും, ഭർത്താവുമാണ് രാജീവ്. ഭാര്യ ശരണ്യക്ക് ഈ വർഷം 38 ആവും.
മക്കൾ അരവിന്ദിന്റെയും, ദിയയുടെ കാര്യം ആണെങ്കിൽ: രണ്ടു പേരും സ്കൂൾ വിദ്യാർത്ഥികളാണ്. അരവിന്ദ് ഏഴാം ക്ലാസ്സിലും, ദിയ +2-വിലും. കഴിഞ്ഞ ആഴ്ച 18 വയസ്സ് തികഞ്ഞതിന്റെയൊരു അധികാരം അവൾക് അനിയന്റെയടുത് ഉണ്ട് താനും.
****
ഇടുക്കിയിലെ വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ ആ ജീപ്പ് മലകയറിക്കൊണ്ടിരുന്നു. പുറത്തെ തണുപ്പിനെക്കാൾ വലിയൊരു മരവിപ്പ് ശരണ്യയുടെ ഉള്ളിൽ പടരുന്നുണ്ട്.
