ഒരു ഭാര്യയുടേ തോട്ടപ്പണി 36അടിപൊളി 

ഒരു ഭാര്യയുടേ തോട്ടപ്പണി

Oru Bharyayude Thottipani | Author : Aani


6b022bcb e4c0 4647 855a 28e49062ec4a

കാട് പിടിച്ച വഴിയിലൂടെ കാർ മെല്ലെ മുന്നോട്ട് നീങ്ങി. വിൻഡോ ഗ്ലാസിനപ്പുറം മരങ്ങൾ പരസ്പരം കെട്ടിപ്പിണഞ്ഞു നിൽക്കുന്നു . പുറത്തെ ഭീകരതയൊന്നും ശ്രദ്ധിക്കാതെ, സീറ്റിൽ ചാരിയിരുന്ന് ഫോണിൽ പബ്ജി കളിക്കുന്ന അഭിയെ ഇന്ദു ഒന്ന് നോക്കി. ചുറ്റും നടക്കുന്നതൊന്നും അവനറിയുന്നില്ല.

​അമ്മായിയപ്പന്റെ മരണശേഷം ബിസിനസ്സ് കാര്യങ്ങളെല്ലാം ഇന്ദുവിന്റെ തലയിലായി. വിവാഹം കഴിഞ്ഞ് ഈ വീട്ടിലേക്ക് കയറി വന്ന അന്ന് മുതൽ തുടങ്ങിയതാണ് ഈ ഓട്ടം. അഭിക്ക് ഇതിലൊന്നും താല്പര്യമില്ല.

തമിഴ്നാടിന്റെ അതിർത്തിയിലുള്ള ഈ ഒറ്റപ്പെട്ട സ്ഥലത്ത് അമ്പത് ഏക്കർ കൃഷിയുണ്ടെന്നും, ഈയിടെയായി അവിടെ നിന്നുള്ള വരുമാനം കുറവാണെന്നും പറഞ്ഞ് അമ്മായിയമ്മ നിർബന്ധിച്ചു വിട്ടതാണ് അവളെ. വഴി ചോദിച്ചും മാപ്പ് നോക്കിയും കഷ്ടപ്പെട്ടാണ് ഇവിടം വരെ എത്തിയത്.

“ഇതല്ലേ ഏട്ടാ ആ കവല”

“ആണെന്ന് തോന്നുന്നു”

അഭി അവളോട്‌ പറഞ്ഞുകൊണ്ട് വീണ്ടും ഗെമിലേക്ക് തിരിഞ്ഞു ഇന്ദു ചുറ്റിലും നോക്കി..

​കാർ നിന്നത് ഒരു പഴയ കടയുടെ മുന്നിലായിരുന്നു. അവിടെ ഒരാൾ നിൽക്കുന്നുണ്ട് മുത്തു. അമ്മായിയമ്മ പറഞ്ഞ അതേ ആൾ.
​അയാളെ കണ്ടതും ഇന്ദുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിനർ പാഞ്ഞുപോയി. ആറര അടി ഉയരം. ആ കാടിന്റെ ഇരുട്ടിനേക്കാൾ കറുത്ത നിറം. പാറിപ്പറന്ന താടിയും തോളൊപ്പം വളർന്ന മുടിയും അയാളെ ഒരു കാട്ടാളനെ പോലെ തോന്നിപ്പിച്ചു.

മുഷിഞ്ഞ മുണ്ടും തോളിലൊരു തോർത്തും മാത്രം ധരിച്ച അയാൾ ഒരു കൂറ്റൻ പ്രതിമയെപ്പോലെ അനങ്ങാതെ നിൽക്കുകയാണ്.
​അയാളുടെ കണ്ണുകൾ ഇന്ദുവിന്റെ കാറിന് നേരെ തറഞ്ഞുനിന്നു. ആ നോട്ടത്തിൽ എവിടെയോ ആരെയോ കാത്തു നില്കും പോലെ ഒരു ജിജ്ഞസ്സ ഒളിഞ്ഞിരിപ്പുണ്ടെന്ന് അവൾക്ക് തോന്നി.

ഇത്രയും കാലം താൻ കണ്ടുശീലിച്ച മനുഷ്യരിൽ നിന്നൊക്കെ അയാൾ എത്രയോ വ്യത്യസ്തനാണ് അയാൾ ഒരു ഭീകര രൂപം തന്നെ. ഭയത്തിന്റെ ഒരു മിന്നൽ ഇന്ദുവിന്റെ നട്ടെല്ലിലൂടെ അരിച്ചു കയറി.
​ഫോണിൽ നിന്നും കണ്ണെടുക്കാതെ അഭി ചോദിച്ചു..

​”എന്താ ഇന്ദു, വണ്ടി നിർത്തിയത്? എത്തിയോ?”

​ഇന്ദു ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണുകൾ പുറത്ത് കാത്തുനിൽക്കുന്ന ആ രൂപത്തിലായിരുന്നു. ​മുത്തു മെല്ലെ കാറിനടുത്തേക്ക് നടന്നു. അയാളുടെ ഓരോ ചുവടും മണ്ണിൽ നിന്നും പൊടി ഉയർത്തുന്നുണ്ടായിരിന്നു .

“ഠപ്പ് ഠപ്പ്”

കാറിന്റെ ചില്ലിൽ അയാൾ മെല്ലെ തട്ടി. ഇന്ദു വിറയ്ക്കുന്ന കൈകളോടെ ഗ്ലാസ് താഴ്ത്തി.
​അയാൾ ഒന്ന് കുനിഞ്ഞു ഉള്ളിലേക്ക് നോക്കി. ചുവന്ന കണ്ണുകൾ ഇന്ദു വിനെ കണ്ടതും ഒന്ന് വിടർന്നു….

​”അമ്മാ… മുത്തുവാണെ…ഇന്ദു മേടം അല്ലെ?, “

“അതെ”

“ അമ്മ വിളിച്ചിരുന്നു…”

അയാളുടെ ശബ്ദ തൃവ്രത അവളെ ഞെട്ടിച്ചു…
.
​”അതെ… എവിടെയാ തോട്ടം?”

അയാളുടെ നോട്ടവും രൂപവും കണ്ട് പേടിച്ചുകൊണ്ട് ശബ്ദം പുറത്തേക്ക് വരാൻ പാടുപെട്ടുകൊണ്ട് ഇന്ദു ചോദിച്ചു.

​”തോട്ടം ഇനിയും ഉള്ളിലേക്കാണ്. കാട് പിടിച്ച വഴിയാ, മേടത്തിന് ഒറ്റയ്ക്ക് കണ്ടുപിടിക്കാൻ പാടായിരിക്കും. അതാ ഞാൻ ഇവിടെ വന്നൂ നിന്നേ പോകാം നമുക്ക് .”

മറുപടിക്കായി കാത്തുനിൽക്കാതെ പിന്നിലെ ഡോർ വലിച്ചു തുറന്നു ​മുത്തു പുറകിലെ സീറ്റിലേക്ക് കയറിയിരുന്നതും കാറിനുള്ളിലെ വായുവിൽ ഒരു വൃത്തികെട്ട മണം ഉയർന്നു….

വിയർപ്പിന്റെയും പുകയിലയുടെയും വിർത്തിയില്ലായിമ കലർന്ന വല്ലാത്തൊരു ഗന്ധം ആ ചെറിയ സ്ഥലത്ത് നിറഞ്ഞു.

ഇന്ദുവിന് ഒരുതരം ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. അവൾ അസ്വസ്ഥതയോടെ റിയർവ്യൂ മിററിലേക്ക് നോക്കി.

​അവളുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. മുത്തുവിന്റെ ചുവന്ന കണ്ണുകൾ മിററിലൂടെ തന്നിൽ തന്നെ തറഞ്ഞുനിൽക്കുകയാണ്. ആ നോട്ടം ഒരു ഉപ്പനെ പോലെ തീക്ഷ്ണമായിരുന്നു .

​അവൾ ധരിച്ചിരുന്ന കറുത്ത സ്ലീവ്‌ലെസ് ടോപ്പ് അവളുടെ ശരീരത്തോട് ചേർന്നു കിടന്നു. കരിമഷി പോലെയുള്ള ആ കറുപ്പിൽ അവളുടെ ഇളം ചുവപ്പ് കലർന്ന വെളുത്ത നിറം മുത്തുവിന് ഒരു അത്ഭുതമായിരുന്നു. സ്റ്റിയറിംഗിൽ അമർന്നിരിക്കുന്ന അവളുടെ കൊഴുത്തുരുണ്ട കൈകൾ വെണ്ണക്കല്ലിൽ കൊത്തിയെടുത്തതുപോലെ കൊഴുത്തതായിരുന്നു. വണ്ടി തിരിക്കുമ്പോഴുള്ള ആ കൈകളുടെ ചലനങ്ങൾ മുത്തുവിന്റെ കണ്ണുകളെ മത്തുപിടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *