ഒരു ഭാര്യയുടേ തോട്ടപ്പണി 36അടിപൊളി 

അവളുടെ അരക്കെട്ടിന്റെ ആ ഒത്ത വടിവും, അതിന് താഴെ വിരിഞ്ഞു നിൽക്കുന്ന ആ ചന്തി കുടങ്ങളും അയാളിലെ കാമർത്തി ഓരോ നിമിഷവും കുട്ടി കൊണ്ടേ ഇരിന്നു…

​ഇന്ദുവിന് തന്റെ ശരീരത്തിന് പിന്നിൽ അയാളുടെ നോട്ടം ഒരു പൊള്ളൽ പോലെ അനുഭവപ്പെട്ടു. തന്റെ ഓരോ ചലനവും അവൻ അളന്നെടുക്കുകയാണെന്ന് അവൾ അറിഞ്ഞു ഇങ്ങനെ ഒരു കാമ പ്രാന്തൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ വല്ല ചുരിദാറും ധരിച്ചു വന്നാൽ മതിയായിരുന്നു അവൾ സ്വയം ശപിച്ചു കൊണ്ട് ഓർത്തു.

“എന്റെ അണ്ടിപ്പട്ടയപ്പാ ഈ സാധനത്തെ ഒന്ന് പണ്ണാൻ പറയിരുന്നേൽ”

മുത്തു അവർ കേൾക്കാതെ പുലമ്പി…

ആ വിജനമായ തോട്ടത്തിൽ, അസ്തമയ സൂര്യന്റെ ചുവപ്പിൽ, മുത്തുവിന്റെ ചുവന്ന കണ്ണുകൾ അവളുടെ ശരീരത്തെ കൂടുതൽ നഗ്നമാക്കിക്കൊണ്ടിരുന്നു.

​”മേടം… ഇങ്ങോട്ടാണ് വഴി,”

ഹൈ ഹിൽ ചെരുപ്പിൽ മന്തം മന്തം നടക്കുന്ന ഇന്ദുവിന്റ കുറച്ചുകൂടി അടുത്തേക്ക് വന്നുകൊണ്ട് അയാൾ പറഞ്ഞു.

അയാളുടെ ശബ്ദത്തിലെ ഇടർച്ച അവളിൽ കൂടുതൽ ഭയമുണ്ടാക്കി.
​അഭി അല്പം ദൂരെ മാറി നിന്ന് ഫോണിൽ എന്തോ നോക്കുകയായിരുന്നു. ഈ തോട്ടത്തിന്റെ നടുവിൽ, താൻ ഒട്ടും സുരക്ഷിതയല്ലെന്ന് ഇന്ദു വീണ്ടും വീണ്ടും തിരിച്ചറിഞ്ഞു.

മുത്തു പിന്നെ മുന്നിൽ നടന്നു അവർ പിറകെയും.

തോട്ടത്തിന്റെ ഒരു കോണിൽ, വലിയ മരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നതുപോലെ ഒരു ചെറിയ കുടിൽ കാണാമായിരുന്നു.
​മണ്ണുകൊണ്ട് കെട്ടിയ ഭിത്തികളും വൈക്കോൽ മേഞ്ഞ കൂരയുമുള്ള ഒരു ഒറ്റമുറി കുടിൽ. മഴയും വെയിലും ഏറ്റ് ആകെ ജീർണ്ണിച്ച ഒരവസ്ഥയിലായിരുന്നു അത്. വാതിലിന് പകരമായി ഒരു പഴയ ഒരു തകര പട്ടയാണ്. ആ തോട്ടത്തിന്റെ പശ്ചാത്തലത്തിൽ ആ കുടിൽ കാണുമ്പോൾ ഇന്ദുവിന്റെ ഉള്ളിൽ ഭയം ഇരട്ടിച്ചു.

​അഭിയും ഇന്ദുവും മുത്തുവിന് പിന്നാലെ ആ കുടിലിനുള്ളിലേക്ക് കടന്നു. ഉള്ളിൽ കടുത്ത ഇരുട്ടായിരുന്നു. മുത്തു ഒരു മണ്ണെണ്ണവിളക്ക് കൊളുത്തി. ആ മങ്ങിയ വെളിച്ചത്തിൽ കുടിലിന്റെ ഉള്ളിലെ ദയനീയാവസ്ഥ വ്യക്തമായി.
​തറ മുഴുവൻ മെഴുകാത്ത പച്ചമണ്ണാണ്. ഒരു മൂലയിൽ പഴകിയ മുഷിഞ്ഞ തുണികൾ കൂട്ടിയിട്ടിരിക്കുന്നു. അതിനടുത്ത് തകരത്തിന്റെ കുറച്ചു പാത്രങ്ങളും മൺകലങ്ങളും ചിതറിക്കിടക്കുന്നു. കാറ്റിനൊപ്പം പുകയുടെയും പഴകിയ ഭക്ഷണത്തിന്റെയും അരോചകമായ ഗന്ധം ആ മുറിയിൽ നിറഞ്ഞു നിന്നു.

ഇന്ദുവിന് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ഒരു ബാത്ത്റൂം പോലുമില്ലാത്ത ആ വൃത്തികെട്ട സ്ഥലത്ത് മുത്തു എങ്ങനെ ജീവിക്കുന്നു എന്ന് അവൾ അത്ഭുതപ്പെട്ടു.
​മുത്തു ആ മുറിയുടെ കോണിലുണ്ടായിരുന്ന ഒരു പഴയ ഇരുമ്പ് പെട്ടി വലിച്ചെടുത്തു. അതിന്റെ തുരുമ്പിച്ച ശബ്ദം ആ നിശബ്ദതയിൽ മുഴങ്ങി.
പെട്ടി തുറന്നപ്പോൾ അതിൽ നിന്നും പഴകിയ പേപ്പറിന്റെയും പൂപ്പലിന്റെയും ഗന്ധം പുറത്തേക്ക് വന്നു. അവൻ അതിൽ നിന്നും ഒരു പഴയ കണക്കുപുസ്തകം പുറത്തെടുത്ത് ഇന്ദുവിന് നേരെ നീട്ടി.

​”ഇതിലുണ്ട് മേടം… എല്ലാം കൃത്യമായി എഴുതിയിട്ടുണ്ട്. നിങ്ങൾ ഒന്ന് നോക്ക്, ഞാൻ പുറത്ത് കാണും.”

ആയാൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഇന്ദുവിന് ആശ്വാസമായെങ്കിലും ആ ഗന്ധം ആ മുറിയിൽ ബാക്കിയായിരുന്നു. അഭിയും ഇന്ദുവും ആ പുസ്തകത്തിലെ അക്കങ്ങളിലൂടെ കണ്ണോടിച്ചു. പബ്ജിയുടെ ലഹരി വിട്ടുമാറാത്ത അഭി വേഗം തീർക്കാൻ ധൃതി കൂട്ടി.

​ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞ് കണക്കുകൾ നോക്കി തീർത്ത് ഇന്ദു പുറത്തിറങ്ങി.

നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു. കാറിനടുത്തേക്ക് നോക്കിയ ഇന്ദു ഒന്ന് ഞെട്ടിപ്പോയി.

​. മുത്തു അവിടെ കാറിന്റെ ബോണറ്റ് തുറന്ന് കുനിഞ്ഞുനിന്ന് എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ്. അവന്റെ കരുത്തുറ്റ കൈകൾ എഞ്ചിന്റെ ഉള്ളിലേക്ക് ആഴത്തിൽ ആഴ്ന്നിറങ്ങുന്നത് ആ ഇരുട്ടിലും ഇന്ദു വ്യക്തമായി കണ്ടു.
​താൻ കണ്ട കാര്യം അഭിയോട് പറയാനായി അവൾ വായ തുറന്നതാണ്. പക്ഷേ, ഒരു വാക്ക് പോലും പുറത്തേക്ക് വരുന്നതിന് മുൻപേ, മുത്തു ബോണറ്റ് പതിയെ അടച്ചു.
.
​ഇന്ദു ആകെ വിറച്ചുപോയി അയാൾ തന്നെ കണ്ടിരിക്കുന്നു. അവൾ അഭിയെ നോക്കി, പക്ഷേ അഭി അപ്പോഴും ആ കണക്ക് പുസ്തകത്തിൽ തന്നെയായിരുന്നു ശ്രദ്ധിച്ചിരുന്നത്. മുത്തു വേഗത്തിൽ നടന്ന് അവർക്ക് നേരെ വന്നു. അവന്റെ കൈകളിൽ കറുത്ത ഓയിൽ പറ്റിപ്പിടിച്ചിരുന്നു. അവന്റെ നോട്ടം നേരെ ഇന്ദുവിന്റെ കണ്ണുകളിലേക്കായിരുന്നു. ആ നോട്ടത്തിൽ ഒരു താക്കീതുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *