തുണ്ട് കഥകള്‍ – അനിയത്തീസംഗമം – 4
“എഴുന്നേൽക്ക് മോളെ നമുക്ക് അകത്ത് പോകാം, “അതും പറഞ്ഞ് മാഷ് മകളെ കയ്യിൽ പിടിച്ചുയർത്തിക്കൊണ്ട സ്വയം എഴുന്നേറ്റു. മകളെയും ചേർത്ത് പിടിച്ച് അകത്തേക്ക് കയറിയ മാഷ് ഉമ്മറവാതിൽ കൊട്ടിയടച്ച ബന്ധിച്ചിട്ട് അകത്തേക്ക് നടന്നു.
“കുട്ടികൾ ഉറക്കമായോ മോളെ?”
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
“ഉവ്വ് ഉറങ്ങിക്കാണും” മണിക്കുട്ടി മുകളിലേക്ക് പോയിരുന്നു. കിങ്ങിണി അമ്മയുടെ അടുത്ത് കിടക്കുന്നുണ്ടായിരുന്നു. അവൾ ഉറങ്ങിയെങ്കിൽ എടുത്ത് മാറ്റിക്കിടത്തണം, ഉറക്കത്തിൽ അമ്മയുടെ ദേഹത്ത കാലും കയ്യുമൊക്കെ എടുത്തിടും. അവൾ അമ്മ കിടക്കുന്ന മുറിയിലേക്ക്
കയറിയതും മാഷും കൂടെ ചെന്നു.
“ശരിയാണ്” അവൾ ഉറക്കം പിടിച്ചു കഴിഞ്ഞു. അവൾ അമ്മയുടെ ശരീരത്തിന് മുകളിലൂടെ മകളെയെടുക്കാൻ ഒരു ശ്രമം നടത്തി. അവൾക്ക് നല്ല ഭാരം. ഉഷ അച്ഛനെയൊന്നു നോക്കിയതും അപ്പുമാഷ് മുന്നോട്ട് വന്ന് അവളെ കോരിയെടുത്ത് ആ മുറിയിൽ തന്നെ ഉഷ കിടക്കാൻ ഒരുക്കിയ കിടക്കയിൽ കിടത്തി.
ജനലുകൾ അടച്ചിട്ടുണ്ടോയെന്ന നോക്കിയിട്ട് അടുത്തിരുന്ന് അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന അളകങ്ങൾ മാടിയൊതുക്കുന്നത് കണ്ട അപ്പു മാഷ്, പിന്നീട് മകളോട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാമെന്ന് കണക്ക്കൂട്ടി അടുത്ത മുറിയിലേക്ക് നടന്നു. ഉഷ അൽപ്പനേരം എന്തോ ചിന്തിച്ചിരുന്നതിന് ശേഷം എഴുന്നേറ്റ അമ്മയെയൊന്ന് നോക്കി . രാത്രിയായതിനാൽ തണുപ്പ് കൂടിയതുകൊണ്ടു വലിവ് കൂടിയ അമ്മയ്ക്ക് ബുദ്ധിമുട്ടാണെന്ന് അറിയാവുന്നതിനാൽ ഒന്ന് കുറച്ചിട്ടിട്ട് അച്ഛന്റെ മുറിയിലേക്ക് ചെന്നു.
പുറത്ത് ചന്നും പിന്നും പെയ്യുന്ന മഴയുടെ കലമ്പൽ കേൾക്കാം.ആ സമയം, മഴ പെയ്താൽ കറണ്ട പോകുമെന്ന് ചിന്തിച്ച് അപ്പുമാഷ് ടോർച്ചെടുത്ത് തലയിണക്കരികിൽ വെച്ചിട്ട് കിടക്കയിൽ കിടന്നു കഴിഞ്ഞിരുന്നു.
“അച്ഛൻ കിടക്കാൻ തുടങ്ങിയോ?” അവൾ പതുക്കെ ചോദിച്ചു.
“ഇല്ല എന്താ കുട്ടി?”
അപ്പുമാഷ് കിടക്കയിൽ എഴുന്നേറ്റിരിക്കാൻ തുനിഞ്ഞതും അച്ഛൻ കിടന്നോളു. ഞാനിവിടെ ഇരിക്കാം എന്ന് പറഞ്ഞു കൊണ്ട അവൾ അച്ഛന്റെ അരക്കെട്ടിനടുത്തായി ഇരുന്നു. പുറത്തു നിന്ന് പാറി വീഴുന്ന വെളിച്ചത്തിൽ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് കിടന്ന അപ്പുമാഷിന്റെ വിരിമാറിൽ പതുക്കെ പ്രതിക്കൊണ്ട അവൾ പറഞ്ഞു. എനിക്ക് അച്ഛനോട് അൽപ്പം സംസാരിക്കാനുണ്ട്.
മാഷെർക്കും അതറിയാൻ തിടുക്കമായിരുന്നതിനാൽ മകൾ എന്താണ് പറയാൻ പോകുന്നതെന്നറിയാൻ ചെവി വട്ടംപിടിച്ചു. ഉഷയുടെ മനസ്സിൽ വിവിധ വികാരങ്ങൾ മിന്നലാട്ടം നടത്തുകയായിരുന്നതിനാൽ അവൾക്ക് അത് എങ്ങനെ തുടങ്ങണമെന്ന് അറിയില്ലായിരുന്നു!,
അൽപ്പനേരത്തേ മൗനത്തിന് ശേഷം ഉഷ അച്ഛനോട് ഇങ്ങനെ ചോദിച്ചു. “എനിക്കൊരു ഏട്ടനോ അനുജനോ ഉണ്ടായിരുന്നെങ്കിലോ?”
അപ്പുമാഷ ഒരു നിമിഷം നിശബ്ദനായിട്ട് ചോദിച്ചു.
“എന്താ മോളെ ഇപ്പോൾ അങ്ങിനെയൊരു ചോദ്യം? നിന്റെ അമ്മയുടെ അവസ്ഥ നിനക്കും അറിവുള്ളതല്ലെ? എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടാണെന്ന് നീ കരുതിയോ?”
“അതെ അച്ഛാ. . . . . . പക്ഷെ അങ്ങിനെ ഒരാൾ ഉണ്ടായിരുന്നുവെന്ന് കരുതിക്കോളൂ.”
“ആയിക്കോട്ടെ.അതിനിപ്പം എന്താ ഉണ്ടായെ?”
“അയാളും ഞാനും ഭാര്യാഭർത്യ ബന്ധമുണ്ടായാൽ അച്ഛനെന്തു തോന്നും?”
“എന്താ മോളെ നീയ്യി പറയുന്നത് . അത് ആരെങ്കിലും അംഗീകരിക്കുമോ? നിനക്കെന്താ കുട്ടി പറ്റീത്?”
“എനിക്കൊന്നും പറ്റില്ല്യാ. പക്ഷെ അങ്ങനെ ജീവിക്കുന്നവരുണ്ട്!!!.”
അവൾ പതുക്കെ അച്ഛന്റെ മാറിലേക്ക് കിടന്നു. അപ്പുമാഷിന് മകളോട് എന്താ ചോദിക്കേണ്ടതെന്ന് അറിയില്ല. ഏതോ കുറ്റബോധം മനസ്സിനെ കാർന്ന് തിന്നുന്നത് പോലെ തോന്നി. യാന്ത്രികമായി മകളുടെ തലയിൽ തഴുകി ആശ്വസിപ്പിച്ചിട്ട് തന്റെ ഗതകാല സ്മരണകളിൽ നിന്ന് ഒരു നിമിഷം പുറത്തു വന്നു. “മോള് ആരുടെ കാര്യമാണ് പറയുന്നത്?”
