അപ്പോഴാണ് മീര പെട്ടെന്ന് നിന്നത്. “ആദിത്യാ… അത് കണ്ടോ? ” അവൾ മുന്നിലേക്ക് ചൂണ്ടിക്കാട്ടി.
അൽപം അകലെ ഒരു മരത്തിന്റെ തണ്ടിൽ വിചിത്രമായ ഒരു അടയാളം കൊത്തിയിരുന്നു. ഒരു വൃത്തവും അതിന്റെ നടുവിൽ ഒരു ചിഹ്നവും. അവർ സ്തംഭത്തിൽ കണ്ട അതേ ചിഹ്നം. ആദിത്യൻ അടുത്തേക്ക് ചെന്നു.
“അപ്പോൾ നമ്മൾ ശരിയായ വഴിയിലാണ്. ” മീരയുടെ മുഖത്ത് വീണ്ടും ആവേശം നിറഞ്ഞു. “അതെ. ഈ അടയാളങ്ങൾ എവിടേക്കോ നയിക്കുന്നുണ്ട്.
” സന്ധ്യയാകാൻ ഇനിയും സമയമുണ്ടായിരുന്നു. മുന്നിൽ എന്താണ് കാത്തിരിക്കുന്നതെന്ന് അറിയാതെ അവർ വീണ്ടും കാട്ടിന്റെ ആഴങ്ങളിലേക്ക് നടന്നു. വർഷങ്ങളായി ആളൊഴിഞ്ഞുകിടക്കുന്ന ആ സ്ഥലം കണ്ടാൽ തന്നെ ഒരു വിചിത്രമായ അനുഭവം തോന്നും. മരവേരുകൾ ചുമരുകളെ വിഴുങ്ങിയിരുന്നു.
ചില വീടുകളുടെ പകുതി ഭാഗം മണ്ണിനടിയിലായിരുന്നു. പഴയ കൽപാതകളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ചിലയിടങ്ങളിൽ കാണാമായിരുന്നു. “ഇത് ശരിക്കും ഉണ്ടെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല,” മീര പതുക്കെ പറഞ്ഞു. “എനിക്കും.
” ആദിത്യൻ ക്യാമറ എടുത്ത് തുടരെ ചിത്രങ്ങൾ പകർത്താൻ തുടങ്ങി. അവർ ഗ്രാമത്തിലൂടെ നടന്ന് ഓരോ ഭാഗവും പരിശോധിച്ചു. പക്ഷേ ഇരുട്ടാൻ തുടങ്ങിയെന്ന് മനസ്സിലായപ്പോൾ മീര കൈയിലെ വാച്ചിലേക്ക് നോക്കി. “ഇന്ന് കൂടുതൽ എക്സ്പ്ലോർ ചെയ്യണ്ട.
” “അതെ. വെളിച്ചം കുറഞ്ഞു. ” ഗ്രാമത്തിന്റെ നടുവിലായി മറ്റുള്ളവയെക്കാൾ വലുതായി തോന്നുന്ന ഒരു പഴയ കെട്ടിടം ഉണ്ടായിരുന്നു. അതിന്റെ ചുമരുകളുടെ ഭാഗങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടായിരുന്നു.
“ഇവിടെയാകാം ഇന്നത്തെ ക്യാമ്പ്,” മീര പറഞ്ഞു. ആദിത്യൻ ചുറ്റും നോക്കി. “കുറഞ്ഞത് മഴ വന്നാൽ തലയിൽ വീഴാതെ നിൽക്കാൻ പറ്റും. ” “അതിന് ഒരു ഗ്യാരണ്ടി ഇല്ല.
” രണ്ടുപേരും ചിരിച്ചു. അൽപസമയം കൊണ്ട് അവർ ടെന്റ് സ്ഥാപിച്ചു. സമീപത്ത് നിന്ന് ഉണങ്ങിയ കമ്പുകളും കൊമ്പുകളും ശേഖരിച്ച് ഒരു ചെറിയ ക്യാമ്പ് ഫയറും ഒരുക്കി. സൂര്യൻ പൂർണമായി മറഞ്ഞപ്പോൾ അരുണവനം മറ്റൊരു രൂപത്തിലേക്ക് മാറി.
പകൽ കാണാതിരുന്ന ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി. ദൂരെയെവിടെയോ രാത്രിപക്ഷികളുടെ വിളി. ഇടയ്ക്ക് ഇലകൾ അനങ്ങുന്ന ശബ്ദം. എന്നാൽ നിലാ വെളിച്ചം അവിടെ ഒരു പ്രത്യേക ഭംഗി നൽകിയിരുന്നു.
കാറ്റ് മരങ്ങൾക്കിടയിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന മൂളൽ. ക്യാമ്പ്
ഫയറിന്റെ വെളിച്ചം മാത്രമായിരുന്നു അവരുടെ കൂട്ടുകാരൻ. മീര തന്റെ ബാഗിൽ നിന്ന് ഒരു ചെറിയ ഫ്ലാസ്ക് പുറത്തെടുത്തു. “ഇത് എന്താ? ” ആദിത്യൻ ചോദിച്ചു.
“തണുപ്പ് മാറ്റാനുള്ള മരുന്ന്. ” “അത് കാണുമ്പോൾ മരുന്നല്ലെന്ന് തോന്നുന്നു. ” “കാരണം അത് മരുന്നല്ല. ” ആദിത്യൻ ചിരിച്ചു.
“നീ ഇതൊക്കെ കൊണ്ടുവന്നിട്ടുണ്ടോ? ” “ട്രെക്കിംഗിന് പോകുമ്പോൾ കുറച്ച് എമർജൻസി സ്റ്റോക്ക് വേണം. നീ കഴിക്കല്ലോ അല്ലേ ? ” yes നീ ഒഴിക്കേടി അവൾ ചെറിയ സ്റ്റീൽ കപ്പുകളിലേക്ക് പാനീയം ഒഴിച്ചു.
“ചിയേഴ്സ്? ” “ചിയേഴ്സ്. ” കപ്പുകൾ കൂട്ടിയിടിച്ചു. തീയുടെ വെളിച്ചത്തിൽ ഇരുന്ന് അവർ സംസാരിക്കാൻ തുടങ്ങി.
ആദ്യം യാത്രകളെക്കുറിച്ച്. പിന്നെ കോളേജ് ജീവിതത്തെക്കുറിച്ച്. പിന്നെ പരാജയപ്പെട്ട പ്ലാനുകളെക്കുറിച്ച്. അറിയാതെ സമയം കടന്നുപോയി.
അവർ കൂടുതൽ കൂടുതൽ കുടിച്ചു കൊണ്ടിരുന്നു. “ആദി ഞാൻ ഇപ്പൊ വരാം” അവളുടെ നാവ് കുഴങ്ങുന്നുണ്ടായിരുന്നു “എവിടെ പോവാ നീ ഇപ്പോ അതും ഈ കാട്ടിൽ “ “ഒന്ന് മുള്ളിയേച്ച് വരട്ടെ “ മീര എഴുന്നേറ്റു എന്നാൽ കാലുകൾ ഇടരുന്നുണ്ടായിരുന്നു നേരെ നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല “ഡാ നോക്കി നിൽക്കാതെ ഒന്ന് പിടിയെടാ” അവളുടെ ക്രോപ്പ് ടോപ് ലേക്ക് നോക്കിക്കൊണ്ട് “എവിടെ “ “ഫാ പട്ടി എന്നെ ഒന്ന് അവിടേക്ക് ആകി തരാൻ” “പട്ടി എന്നോ തന്നത്താൻ അങ്ങ് പോയാൽ മതി” “സോറി സർ പ്ലീസ് , വയ്യാത്തത് കൊണ്ടല്ലേ “ “hmm ഓകെ ഈ ബഹുമാനം എപ്പഴും വേണം “ അവൻ എഴുന്നേറ്റ് അവളെ പിടിച്ചു അവൻ്റെ കാലുകളും നന്നായി ആടുന്നുണ്ടായിരുന്നു “എവിടേക്ക ആകി തരേണ്ടത്” “ആ മരത്തിൻ്റെ പുറകിലേക്ക് “ മീര കൈ ചൂണ്ടി. രണ്ട് പേരും വലിഞ്ഞ് നടക്കാൻ തുടങ്ങി. ഈ സമയം അവർ അറിയാത്ത പോലെ അവളുടെ മുലയിൽ അവൻ്റെ കൈ അമർത്തി.
