“ഹലോ…രഘുവേട്ടാ… ഓട്ടത്തിലാണോ… ?”..
“അല്ല… പ്രിയക്കെവിടേലും പോകാനുണ്ടോ…?”..
“ഇല്ല… പോകാനല്ല…രഘുവേട്ടന് വീട്ടിലേക്കൊന്ന് വരാൻ പറ്റോ…?”..
“ഇപ്പഴോ… ?”..
കുസൃതിയോടെയാണ് രഘു ചോദിച്ചത്..
“അയ്യടാ… അതിനല്ല… വേറൊരു കാര്യം പറയാനാ… “..
“ എന്നാ പറഞ്ഞോ…”..
“ അത്… ഫോണിലൂടെ പറയാൻ പറ്റില്ല രഘുവേട്ടാ…”..
“ഉം… ഞാൻ സ്റ്റാന്റിലേക്ക് പോകുന്ന വഴിയാ… പത്ത് മിനിറ്റിനുള്ളിൽ അവിടെയെത്താം… “..
പ്രിയ ഫോൺ വെച്ച് ജംഷീനയെ നോക്കി.. രഘുവിനെ പറ്റിയും തനിക്കവനുമായുളള ബന്ധവും ജംഷിയോട് പ്രിയ വിശദമായി പറഞ്ഞിരുന്നു.. ജംഷിയുടെ സമ്മതപ്രകാരം തന്നെയാണവൾ രഘുവിന് വിളിച്ചത്.. അതല്ലാതെ അവൾക്ക് വേറെ മാർഗമില്ലായിരുന്നു.. രഘു സഹായിക്കാനുണ്ടായാൽ ഈ പ്രശ്നം പരിഹരിക്കാമെന്ന് പ്രിയക്ക് ഉറപ്പുണ്ടായിരുന്നു..
ജംഷിക്ക് രഘുവിനെ അറിയാം.. അറിയാമെന്ന് മാത്രമല്ല അവളുടെ ഭർത്താവ് സലീമിന്റെ കൂട്ടുകാരൻ കൂടിയാണ് രഘു.. ജംഷീനക്ക് സ്കൂട്ടിയുണ്ടായത് കൊണ്ട് രഘുവിനെ ഇത് വരെ ഓട്ടം വിളിച്ചിട്ടില്ലാന്ന് മാത്രം.
രഘു ഇതറിയുന്നതിൽ ജംഷീനാക്ക് വലിയ പ്രയാസമുണ്ടായിരുന്നു..പക്ഷേവേറെ നിവൃത്തിയില്ല.. പിന്നെ രഘു വിശ്വസ്ഥനാണെന്ന് പ്രിയ ഉറപ്പും തന്നു..
പുറത്ത് ഓട്ടോ വന്ന് നിൽക്കുന്ന ശബ്ദം കേട്ട് പ്രിയ എണീറ്റു.. ജംഷി അവളുടെ കയ്യിൽ പിടിച്ചു..
“പ്രിയേ… മുഴുവൻ സംസാരിച്ച് സംഗതി നടക്കുമെങ്കിൽ മാത്രം ആള് ഞാനാണെന്ന് പറഞ്ഞാ മതി… “..
കഠിനമായ മനോവേദനയോടെയാണ് ജംഷിയത് പറഞ്ഞത്.. ഈയൊരവസ്ഥ നേരിടേണ്ടി വന്നതിൽ അവൾ തീർത്തും തളർന്നിരുന്നു.. പ്രിയ തല കുലുക്കി പുറത്തേക്കിറങ്ങിപ്പോയി.. ജംഷി അവിടത്തന്നെ ഇരുന്നു..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. തന്റെ അവിഹിത ഗർഭം അലസിപ്പിക്കാൻ കൂട്ട് പിടിച്ചിരിക്കുന്നത് ഭർത്താവിന്റെ കൂട്ടുകാരനെയാണ്.. ഇന്നല്ലെങ്കിൽ നാളെ ഇത് തനിക്ക് വിനയായിത്തീരുമോന്ന് ജംഷി ശരിക്കും ഭയന്നു..
രഘു വിശ്വസ്ഥനാണെന്നാണ് പ്രിയ പറഞ്ഞത്..ആയിരിക്കാം..പക്ഷേ ഒരവസരം വന്നാൽ അയാളത് മുതലാക്കില്ലെന്ന് ആര് കണ്ടു.. താൻ പെട്ട് പോയ കുരുക്കോർത്ത് ജംഷി ഒറ്റക്കിരുന്ന് പൊട്ടിക്കരഞ്ഞു..രഘുവിനെ അറിയിക്കാൻ പോയത് മണ്ടത്തരമായോന്ന് പോലും അവൾക്ക് തോന്നി…
പക്ഷേ, വേറെന്തുണ്ട് വഴി..?..തന്നെ ഈ അവസ്ഥയിൽ ശരിക്കും സഹായിക്കേണ്ടത് പ്രവീണാണ്.. അവനൊരു പാവം..ഒന്നുമറിയില്ല… ഗർഭിണിയാണെന്നറിഞ്ഞപ്പോൾ തന്നെക്കാൾ പേടിച്ചത് പ്രവീണാണ്. .അവനെ കുറ്റം പറയാൻ പറ്റില്ല..ഉള്ളിലേക്ക് വിടണ്ടാന്ന് നൂറ് വട്ടം അവൻ പറഞ്ഞതാണ്.. തനിക്കായിരുന്നു നിർബന്ധം.. അവനെ
ഊരാനനുവദിക്കാതെ ഉടുമ്പ് പിടിച്ചത് പോലെ പിടിച്ചത് താനാണ്.. മുഴുവൻ ഉള്ളിലേക്ക് ഒഴിച്ചിട്ടാണ് അവനെ വിട്ടത്..
പ്രിയയുടെ വിളി ശക്തമായൊരു ഞെട്ടലോടെയാണ് ജംഷീന കേട്ടത്.. പ്രിയ എല്ലാം അയാളോട് പറഞ്ഞെന്ന് അവൾക്ക് മനസിലായി.. ഇനി അയാളുടെ മുന്നിലേക്കിറങ്ങിച്ചെല്ലണം എന്നോർത്ത് അവളുടെ കയ്യും കാലും വിറച്ചു..
പക്ഷേ ഇരുന്നിട്ട് കാര്യമില്ല.. ചെന്നേ പറ്റൂ.. ഇന്ന് തന്നെ ഇതിനൊരു തീരുമാനമുണ്ടാക്കണം.. വൈകിയാൽ അപകടമാണ്..
ജംഷീന പതിയെ ഇറങ്ങിച്ചെന്നു.. സിറ്റൗട്ടിലിട്ട ചൂരൽ കസേരയിലിരിക്കുകയാണ് രഘു.. പ്രിയ വാതിലിൽ ചാരി നിൽക്കുന്നുണ്ട്.. ജംഷി തല മാത്രം പുറത്തേക്കിട്ട് രഘുവിനെ നോക്കി..
“പ്രിയ എന്നോടെല്ലാം പറഞ്ഞു…സാരമില്ല.. ഇതൊക്കെ ഇത്ര വിഷയമാക്കാനുണ്ടോ… ?.
ജംഷി പേടിക്കണ്ട… ഒരു മണിക്കൂർ കൊണ്ട് നമുക്കിത് ശരിയാക്കാം…”..
രഘു പറഞ്ഞത് കേട്ട് ജംഷിക്ക് എന്തെന്നില്ലാത്ത സമാധാനം തോന്നി..അവൻ തന്നെ കളിയാക്കുമെന്നും,
