അവളിലേക്കുള്ള യാത്ര – 10
[ മനോഹരൻ മംഗളോദയം ]
[ Previous Part ] [ www.kambi.pw ]
അവളിലേക്കുള്ള യാത്ര
പഴയൊരു കെട്ടിടത്തിന്റെ രണ്ടാം നില. ചുമരുകളിലെ പെയിന്റ് മുഴുവൻ ഇളകിപ്പോയ, മേൽക്കൂരയിലെ പഴയ ഫാൻ പതുക്കെ കറങ്ങുന്ന ഒരു മുറി. മുറിയുടെ നടുവിലെ മരക്കസേരയിൽ ടിജോ ഇരിപ്പുണ്ടായിരുന്നു. അവന്റെ രണ്ടുകൈകളും പിന്നിലേക്ക് ശക്തമായി കെട്ടിയിട്ടിരുന്നു. മുഖത്ത് അടിയുടെ പാടുകൾ ഉണ്ടെങ്കിലും കണ്ണുകളിൽ ഇപ്പോഴും ആ പഴയ അഹങ്കാരവും പുച്ഛവുമായിരുന്നു.
വാതിൽ പതുക്കെ തുറന്ന് അശ്വതി അകത്തേക്ക് നടന്നു വന്നു. അവളെ കണ്ടതും ടിജോ ഉറക്കെ ചിരിച്ചു.
“കൊള്ളാം… ഇതിൻ്റെ പിന്നിൽ നീ ആയിരുന്നോ…??? പക്ഷെ മണ്ടിയാണ് നീ… നാലു തല്ല് കിട്ടിയാൽ ഞാൻ നിന്റെ വീഡിയോ ഡിലീറ്റ് ചെയ്യുമെന്ന് കരുതിയോ? എന്റെ കയ്യിലുള്ളത് ഒരു വീഡിയോ മാത്രമല്ല. നിനക്ക് ഇപ്പോഴും എന്നെ അറിയില്ല.”
അശ്വതി അവന്റെ മുന്നിൽ വന്ന് നിന്നു. അവളുടെ മുഖത്ത് ദേഷ്യമോ കരച്ചിലോ ഭയമോ ഇല്ലായിരുന്നു. ആ അസ്വാഭാവികമായ നിശ്ശബ്ദത ടിജോയെ ഒരു നിമിഷം അസ്വസ്ഥനാക്കി.
”എന്താടീ… ഇപ്പോൾ ഒന്നും പറയാനില്ലേ?”
വാതിൽ പതുക്കെ തുറന്നു. അകത്തേക്ക് കയറിയ ആളെ കണ്ട നിമിഷം ടിജോയുടെ മുഖത്തെ ചിരി പൂർണ്ണമായും മാഞ്ഞുപോയി! അവന്റെ കണ്ണുകൾ വികസിച്ചു, ആദ്യമായി അവന്റെ ശ്വാസമൊന്ന് തെറ്റി.
വാതിലിനരികിൽ… ടീന നിൽക്കുകയായിരുന്നു!
ടീനയെ കണ്ട നിമിഷം ടിജോ ഞെട്ടിയെങ്കിലും അവൻ പെട്ടെന്ന് തന്നെ ആ അഹങ്കാരം വീണ്ടെടുക്കാൻ ശ്രമിച്ചു. അവൻ ചെറുതായി ചിരിച്ചു:
“ഓഹ്… നീയും ഉണ്ടോ ഇവളോടൊപ്പം…?“
ടീന പതുക്കെ മുന്നോട്ട് നടന്നു വന്നു..
“അതേ ഞാനും ഉണ്ടാകണമല്ലോ….”
“അശ്വതി എല്ലാം എന്നോട് പറഞ്ഞു… “
അവൻ്റെ മുഖം മാറി…
“ടീ നീ അശ്വതിയെ വിശ്വസിക്കരുത്… നീ എൻ്റെ പെങ്ങൾ അല്ലേ എന്നെ അഴിച്ചു വിട് പ്ലീസ്….”
“മ്മ്ഹും പെങ്ങൾ….”
“എന്നെ എപ്പോഴെങ്കിലും നീ പെങ്ങൾ ആയി കണ്ടിട്ടുണ്ടോ ടിജോ? “
“സ്വന്തം ചോരയെപ്പോലും ഭോഗവസ്തുവാക്കിയ നിനക്ക് സഹോദരൻ എന്ന് പറയാൻ എന്ത് യോഗ്യതയാണുള്ളത്?”
അവൾ മുന്നോട്ട് ആഞ്ഞ്, ടിജോയുടെ കണ്ണുകളിലേക്ക് നോക്കി പല്ലിറുമ്മി ശാന്തമായി പറഞ്ഞു:
“എന്തിനാ കൂടുതൽ പറയുന്നത്… സ്വന്തം പെറ്റ അമ്മയെപ്പോലും വെറുതെ വിടാത്തവനാണ് നീ! ആ അമ്മയുടെ കണ്ണീരും വേദനയുമാണ് ഇന്ന് എന്റെയും അശ്വതിയുടെയും രൂപത്തിൽ നിന്റെ മുന്നിൽ വന്നു നിൽക്കുന്നത്.”
ടിജോയുടെ മുഖം ഒറ്റ നിമിഷം കൊണ്ട് വിളറിവെളുത്തു. അവൻ എന്തോ പറയാൻ ആഞ്ഞെങ്കിലും ടീന അവനെ തടഞ്ഞു.
“നീ വിചാരിച്ചതുപോലെ പേടിച്ച് ഒളിക്കാനല്ല ഞാൻ വന്നത്. നീ കാമിച്ച, നീ ഭീഷണിപ്പെടുത്തിയ ഇതേ ശരീരങ്ങൾ… നിന്റെ
ഈ കണ്ണുകൾക്ക് മുന്നിൽ വെച്ച്, നീ ഒന്നിനും കൊള്ളാത്ത ഒരു വെറും പുഴുവാണെന്ന് നിനക്ക് കാണിച്ചുതരും. നിനക്കുള്ള ഏറ്റവും വലിയ നരകവും ശിക്ഷയും അതായിരിക്കും. കണ്ടുതീർക്കടാ മൈരേ, നിന്റെ അവസാനത്തെ കാഴ്ച!”
അപ്പോഴാണ് മുറിയുടെ വാതിൽ ഒരിക്കൽ കൂടി തുറന്നത്. മന്ദഗതിയിൽ, ശാന്തമായി ഒരാൾ അകത്തേക്ക് നടന്നു വന്നു. സാധാരണ ജീൻസും കറുത്ത ഷർട്ടും ധരിച്ച, മുഖത്ത് യാതൊരു വികാരവുമില്ലാത്ത ഒരു യുവാവ്. അവൻ വാതിലടച്ച് അകത്തേക്ക് നടന്നു.
ടിജോ അവനെ ശ്രദ്ധയോടെ നോക്കി.
“ആരാ നീ? നീയാണോ ഇവരുടെ ഗുണ്ട?”
ചെറിയൊരു നിശ്ശബ്ദതയ്ക്ക് ശേഷം അയാൾ വളരെ ശാന്തമായി പറഞ്ഞു:
“അല്ല.”
“പിന്നെ?”
അശ്വിൻ (അടുത്തേക്ക് നടന്ന്)
“ഞാൻ വന്നത്… നിന്റെ ഇരകളുടെ കണക്ക് തീർക്കാനല്ല…”
ഒരു സെക്കൻഡ് pause…
“നീ ജീവനോടെ ശവങ്ങളാക്കി വിട്ടവരുടെ കണക്ക് തീർക്കാൻ.”
ടിജോ ആദ്യമായി അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. ആ മനുഷ്യന്റെ ശബ്ദത്തിൽ ദേഷ്യമില്ലായിരുന്നു, വല്ലാത്തൊരു തണുപ്പായിരുന്നു.
“പേര്?”
ടിജോ ചോദിച്ചു.
അവൻ ഒരു നിമിഷം പോലും ആലോചിക്കാതെ മറുപടി പറഞ്ഞു:
“അശ്വിൻ.”
“ഒരിക്കലും കേട്ടിട്ടില്ല,”
