ഗോവിന്ദപുരത്തെ പെണ്ണ് ഭരണം2
Govindapurathe Pennu Bharanam Part 2 | Author : MS
[ Previous Part ] [ www.kambi.pw ]
ആദ്യഭാഗം വായിക്കാത്തവർ ആ ഭാഗം വായിച്ചിട്ട് രണ്ടാം ഭാഗം വായിച്ചാൽ കണ്ടിന്യൂവേഷൻ കിട്ടത്തുള്ളൂ…ആദ്യ അഭിപ്രായങ്ങളൊക്കെ നിർദ്ദേശങ്ങൾക്കും ലൈക്കുകൾക്കും നന്ദി…തുടർന്നും നിങ്ങളുടെ സപ്പോർട്ടും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
അങ്ങനെ വിശ്വ ഗുരുക്കൾ തുണിയില്ലാതെ മരത്തിൽ കിടന്ന് ആടുകയാണ്.അപ്പോഴാണ് പ്രമീള ഒരറ്റത്തുനിന്ന് കരയുന്ന ലക്ഷ്മിയെ ശ്രദ്ധിച്ചത്.പ്രമീള ലക്ഷ്മി അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു എന്ത് ചെയ്യാൻ ഒരിക്കലും ഗുരുക്കൾ ഇത്രയും വലിയ ബുദ്ധിമോശം കാണിക്കുമെന്ന് ഞങ്ങൾ ആരും വിചാരിച്ചില്ല.
കഴിഞ്ഞത് കഴിഞ്ഞു നമുക്ക് ഇനി സംസ്കാരത്തിന് വേണ്ട കാര്യങ്ങൾ നോക്കാം.ഒന്നുകൊണ്ടും വിഷമിക്കേണ്ട എന്താവശ്യമുണ്ടെങ്കിലും കൊട്ടാരത്തിൽ പറഞ്ഞാൽ മതി.പ്രമീള പറഞ്ഞു.
അപ്പോഴും ലക്ഷ്മിയുടെ കണ്ണിൽ നിന്ന് കണ്ണീർ പൊഴിയുന്നുണ്ടായിരുന്നു.അങ്ങനെ നാട്ടുകാരുടെ സഹായത്തോടെ ഗുരുക്കളെ മരത്തിൽ നിന്ന് താഴെയിറക്കി ലക്ഷ്മി തൻറെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടത്തി.
ആൺമക്കൾ ഇല്ലാത്ത ഗുരുക്കളുടെ ആചാരപ്രകാരമുള്ള എല്ലാതര ചടങ്ങുകളും ആൺകുട്ടികളെക്കാൾ നന്നായി ലക്ഷ്മി.മരണത്തിനുശേഷം ഉള്ള ഒരു മാസം ലക്ഷ്മി വീടിന് പുറത്തിറങ്ങിയില്ല.
ഗോവിന്ദപുരത്തെ നിയമപ്രകാരം ഗുരുക്കൾ കൊട്ടാരത്തിലെ കുട്ടികൾക്കും അതുമായി ബന്ധപ്പെട്ട അവർക്ക് മാത്രമേ അഭ്യാസ മുറകൾ പരിശീലിപ്പിക്കാൻ പാടുള്ളൂ.എന്നാൽ തൻറെ കുലവും അഭ്യാസങ്ങളും അന്യൻ നിന്നു പോകാതിരിക്കാൻ ഗുരുക്കൾ ലക്ഷ്മിയെ രഹസ്യമായി തന്നെ ഈ അഭ്യാസമുറകൾ പരിശീലിപ്പിച്ചിരുന്നു.എന്നാൽ ഇക്കാര്യം പുറത്ത് ആർക്കും അറിയില്ലായിരുന്നു.
ഗുരുക്കൾ ഇല്ലാത്തതുകൊണ്ട് കൊട്ടാരത്തിലെ അഭ്യാസ പരിശീലന പരിപാടികളൊക്കെ മുടങ്ങി.ഇങ്ങനെ ഇരിക്കുമ്പോഴാണ് ലക്ഷ്മി പരസ്യമായി കൊട്ടാരവുമായി ഗുസ്തി മത്സത്തിന് വെല്ലുവിളിക്കുന്നത്.
എന്നാൽ ഈ വെല്ലുവിളി കൊട്ടാരത്തിൽ ഉള്ളവർക്ക് ഒരു തമാശ ആയിട്ടാണ് തോന്നിയത്.കാരണം അവരുടെ അറിവിൽ ലക്ഷ്മി വീട്ടിൽ മാത്രം അടങ്ങി ഒതുങ്ങി ജീവിക്കുന്ന ഒരു പാവം പെൺകുട്ടിയാണ്.
അച്ഛൻറെ മരണം കാരണം മനസ്സിന് സമനില തെറ്റിയാണ് അവൾ ഈ പരസ്യ പ്രഖ്യാപനം നടത്തിയത് എന്നാണ് അവർ കരുതിയത്.എങ്കിലും ഗോവിന്ദപുരത്തെ നിയമം പ്രകാരം യുദ്ധത്തിന് കൊട്ടാരത്തിലെ വെല്ലുവിളിക്കാം….
അതുപോലെ യുദ്ധം ജയിച്ചാൽ തോറ്റവരെ അടിമയാക്കി അവർക്ക് ആ ദേശം ഭരിക്കാം.അവർ പരാജയപ്പെട്ടാൽ മരണമാണ് ഫലം.
അങ്ങനെ ലക്ഷ്മിയുടെ വെല്ലുവിളി സ്വീകരിച്ച് കൊട്ടാരം വളപ്പിൽ ഗുസ്തി മത്സരത്തിനുള്ള സന്നാഹങ്ങൾ ഒരുങ്ങി.അങ്ങനെ ഗുസ്തി മത്സരത്തിന് ദിവസം വന്നെത്തി. ആരാണ് മത്സരത്തിൽ കൊട്ടാരത്തിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കുന്നത് എന്നതിൽ മാത്രമാണ് ഗോവിന്ദപുരത്തെ ജനങ്ങൾക്ക് സംശയം…
മത്സരത്തിന്റെ വിജയിയെ വരെ ഗോവിന്ദപുരത്തെ ജനങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു…ദിവസം ലക്ഷ്മിയുടെ അന്ത്യമായിരിക്കും എന്നും അവളുടെ കഴുത്തിന് മുകളിൽ തല കാണില്ല എന്നും അവിടുത്തെ ജനങ്ങൾ ഉറച്ചു വിശ്വസിച്ചു.
എന്നാൽ ലക്ഷ്മിയുടെ ഈ വെല്ലുവിളി പ്രമീളയും കൊട്ടാരവാസികളെയും നന്നായി ദേഷ്യം പിടിപ്പിച്ചു.തന്ത തുണിയില്ലാതെ കിടന്നു മോങ്ങിയെടുത്ത് ഇനി മോൾക്കും തുണിയില്ലാതെ കിടക്കുന്ന മോങ്ങം.എന്നും പറഞ്ഞ് കൊട്ടാരത്തിൽ നിന്നും ഗുസ്തി മത്സരത്തിൽ പങ്കെടുക്കുവാൻ പ്രമീളയാണ് എത്തിയത്.
ആയോധന അഭ്യാസ മുറകളിൽ പ്രമീളയ്ക്ക് ഏകദേശം ഒരു ഗ്രാഹ്യമുണ്ടായിരുന്നു.അതിനേക്കാൾ ഉപരി ലക്ഷ്മിക്ക് ഈ വക അഭ്യാസങ്ങൾ അറിയില്ല എന്നതായിരുന്നു പ്രമീളയുടെ ധൈര്യം.
അങ്ങനെയും ഗുസ്തി മത്സരം ആരംഭിക്കാറായി പ്രമീള മുലക്കച്ചയും മുണ്ടും മടുത്തു പാൻറ് പോലെ ഉടുത്തു വന്നു…ലക്ഷ്മിയുടെയും വേഷം ഇതുതന്നെയായിരുന്നു.അങ്ങനെ മത്സരം ആരംഭിച്ചു..ആദ്യം ഇതിനെ പ്രമീള ഓടി ലക്ഷ്മിയെ അടിക്കാൻ കൈവീശി എന്ന ലക്ഷ്മി അതിവിദഗ്ധമായി ഒഴിഞ്ഞുമാറി…
